<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-6932369438330732719</id><updated>2012-02-16T11:14:09.589-08:00</updated><category term='ദൈവ .. സാനിധ്യം'/><category term='സംസാരം'/><category term='ഉപ്പേരി'/><category term='നിഷാ റെജി'/><category term='അതെനിക്കിഷ്ടപ്പെട്ടു'/><category term='കവിത'/><category term='Greetings'/><category term='കലാലയ സന്ധ്യകള്‍'/><category term='ആത്മവിശ്വാസം ലഭിക്കാന്‍'/><category term='സങ്കല്‍പം'/><category term='ഇങ്ങനെയും ഒരാള്‍ - -  അനൂപ്'/><category term='ഫലിത ബിന്ദുക്കള്‍'/><category term='കാരുണ്യം'/><category term='സത്യവേദപുസ്തകം'/><category term='കഥ'/><category term='മാജിക്ക്'/><title type='text'>മിഴിനീര്‍ തുടച്ചിടാന്.....</title><subtitle type='html'>ഏതോ തുടര്‍നാടകത്തിലെ ചിട്ടപ്പെടുത്തിയ രംഗം പോലെ  ആവിഷ്കരിക്കപ്പെടുന്നു.സ്വകാര്യ ദുഃഖങ്ങള്‍ പോലും മറന്ന് സൌഹൃദങ്ങളുടെ കാണാപ്പുറങ്ങള്‍ തേടിയൊരു യാത്ര.</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://rejii.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default?max-results=100'/><link rel='alternate' type='text/html' href='http://rejii.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><link rel='next' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default?start-index=101&amp;max-results=100'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>116</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-6932369438330732719.post-4168309670303315998</id><published>2010-08-20T21:01:00.000-07:00</published><updated>2011-04-21T06:26:40.428-07:00</updated><category scheme='http://www.blogger.com/atom/ns#' term='Greetings'/><title type='text'>Gagultha Malayil</title><content type='html'>&lt;div dir="ltr" style="text-align: left;" trbidi="on"&gt;&lt;object height="344" style="background-image: url(http://i4.ytimg.com/vi/7581gn9Hhpo/hqdefault.jpg);" width="425"&gt;&lt;param name="movie" value="http://www.youtube.com/v/7581gn9Hhpo?fs=1&amp;amp;hl=en_US"&gt;&lt;param name="allowFullScreen" value="true"&gt;&lt;param name="allowscriptaccess" value="always"&gt;&lt;embed src="http://www.youtube.com/v/7581gn9Hhpo?fs=1&amp;amp;hl=en_US" width="425" height="344" allowscriptaccess="never" allowfullscreen="true" wmode="transparent" type="application/x-shockwave-flash"&gt;&lt;/embed&gt;&lt;/object&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-4168309670303315998?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/4168309670303315998/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2010/08/gagultha-malayil.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4168309670303315998'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4168309670303315998'/><link rel='alternate' type='text/html' href='http://rejii.blogspot.com/2010/08/gagultha-malayil.html' title='Gagultha Malayil'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-6191904799121840929</id><published>2009-10-16T01:19:00.000-07:00</published><updated>2009-10-16T01:19:42.167-07:00</updated><category scheme='http://www.blogger.com/atom/ns#' term='ഇങ്ങനെയും ഒരാള്‍ - -  അനൂപ്'/><title type='text'>ഇങ്ങനെയും ഒരാള്‍ - -  അനൂപ്</title><content type='html'>&lt;div style="text-align: center;"&gt;ഇങ്ങനെയും ഒരാള്‍&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;&lt;div class="separator" style="clear: both; text-align: center;"&gt;&lt;a href="http://3.bp.blogspot.com/_Grang1obzeU/Stgsa78d05I/AAAAAAAAAuU/OyzOLeiwSys/s1600-h/anukuttan_022.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"&gt;&lt;img border="0" src="http://3.bp.blogspot.com/_Grang1obzeU/Stgsa78d05I/AAAAAAAAAuU/OyzOLeiwSys/s320/anukuttan_022.JPG" vr="true" /&gt;&lt;/a&gt;&lt;br /&gt;&lt;/div&gt;&lt;div style="text-align: center;"&gt;ഞാന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ?&lt;br /&gt;&lt;/div&gt;&lt;br /&gt;&lt;br /&gt;രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരി ഇരുപതാം തീയതി ഒരപകടത്തില്‍പ്പെട്ട് അനൂപ് ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടു. അള്‍ത്താരയും പള്ളിയും പൌരോഹിത്യവും സ്വപ്നം കണ്ട അനൂപ് ഇപ്പോള്‍ ദൈവപിതാവിന്റെ മടിയിലാണ്, തീര്‍ച്ച. ലോകത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തവനായതിനാലാകണം ദൈവം അനൂപിനെ ഇത്രയും നേരത്തെ സ്വീകരിച്ചത്...&lt;br /&gt;&lt;br /&gt;&lt;br /&gt;"ഞാനൊരു ഭ്രാന്തനാകാനാഗ്രഹിക്കുന്നു; അങ്ങനെയായാല്‍ ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ വിധിക്കപ്പെടുകയില്ല. അങ്ങ് ആഗ്രഹിക്കുന്നതു പോലെ, ദൈവമേ, എന്നെ ആക്കിത്തീര്‍ക്കണമെ.''&lt;br /&gt;&lt;br /&gt;23 വയസ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്റെ ആദ്ധ്യാത്മിക അനുഭവത്തിന്റെ കുറിമാനമാണിത്. പതം വന്ന ഒരാദ്ധ്യാത്മിക മനുഷ്യനില്‍നിന്നുപോലും വരാത്ത ഇത്തരത്തിലൊരു ചിന്ത ഈ ചെറുപ്പക്കാരന് എങ്ങനെകിട്ടി? താന്‍ കിടക്കുന്ന മുറിയില്‍, നൂറടി ദൂരത്തുനിന്നുംപോലും വായിക്കാന്‍ പറ്റുന്ന വലിപ്പത്തില്‍ എഴുതാനുള്ള ആഴമായ വിശ്വാസം എവിടെ നിന്നുംകിട്ടി? ഈ ചെറുപ്പക്കാരന്‍ എന്നെ വെല്ലുവിളിക്കുന്നു. ഈ ചിന്തയിലൂടെ ഒരു മറുചോദ്യം ചോദിക്കാന്‍ പോലും എനിക്കാവാത്തവിധം എന്റെ മനസിനെയും ചുണ്ടുകളെയും ഈ സഹോദരന്‍ ബന്ധിച്ചിരിക്കുന്നു, ഈയൊറ്റ ചിന്തയിലൂടെ. മനസിന്റെ ആഴങ്ങളില്‍ത്തട്ടാതെ ദൈവത്തെ വിളിക്കുകയും, മനുഷ്യനെ കാണുകയും ചെയ്യുന്നവരുടെ മുമ്പില്‍ ഇതാ ഈ ചെറുപ്പക്കാരന്‍ ഒരു വെല്ലുവിളിയായി നില്ക്കുന്നു.&lt;br /&gt;&lt;br /&gt;അനൂപ് എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കുമൊക്കെ...ചുറ്റിലുമുണ്ടായിരുന്ന മനുഷ്യരില്‍നിന്ന് അവന്‍ വ്യത്യസ്തനായിരുന്നില്ല. മനുഷ്യരുടെ ദു:ഖങ്ങളും വേദനകളും ആവശ്യങ്ങളും ശ്രദ്ധിച്ചിരുന്നു. വളര്‍ച്ചയുടെ എല്ലാ ഘട്ടങ്ങളിലും ഈ സദ്ഗുണം അവനിലുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ആവശ്യക്കാരന് തനിക്കു ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്ത് ശാന്തനായി അവന്‍ ജീവിച്ചു. സമപ്രായക്കാര്‍ക്ക് അവന്‍ ഒരു അപരിചിതമേഖലയില്‍ ജീവിക്കുന്നവനായിത്തോന്നി. ചെറുപ്പത്തിന്റെ നിയന്ത്രണാതീതമായ ആകാംക്ഷയും അക്ഷമയും താന്‍പോരിമയും അനൂപിന് അന്യമായിരുന്നു. മനുഷ്യരെ ദൈവംകാണുന്നതുപോലെ കാണാന്‍ അവനാഗ്രഹിച്ചു.&lt;br /&gt;&lt;br /&gt;അനൂപിന് ആവശ്യങ്ങളൊന്നുമില്ലായിരുന്നു: ഉള്ളതുകൊണ്ട് ജീവിക്കുക...കൂടുതല്‍ ആഗ്രഹിക്കാതിരിക്കുക, ആവശ്യക്കാരന് എല്ലാം കൊടുക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നും ഇല്ലായിരുന്നിട്ടും, സാധാരണക്കാര്‍ ഉപയോഗിക്കുന്നതിനപ്പുറത്തേക്കൊന്ന് ഉപയോഗിക്കാന്‍ അനൂപ് ആഗ്രഹിച്ചില്ല.&lt;br /&gt;&lt;br /&gt;അനൂപിന്റെ ഓരോ ദിവസവും തുടങ്ങുന്നതുതന്നെ ദൈവസന്നിധിയില്‍ നിന്നായിരുന്നു. അതിരാവിലെ ഇടവകപ്പള്ളിയിലെത്തി കുര്‍ബ്ബാനസഹായിയായി നില്ക്കുന്ന അനൂപ ് എല്ലാവര്‍ക്കും മാതൃകയായിരുന്നു. എല്ലാം മറന്ന്, ഏതോ ഒരു ആദ്ധ്യാത്മിക മേഖലയില്‍ ജീവിക്കുന്ന ഒരു വിശുദ്ധന്റെ ഭാവമായിരുന്നു അനൂപനെന്ന് നാട്ടുകാര്‍ പറയുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ തന്റെ പിതാവിന്റെ അസാന്നിദ്ധ്യത്തില്‍ കടയിലിരിക്കുമ്പോള്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരച്ചന്‍ സാധനങ്ങള്‍ വാങ്ങാനെത്തി. അനൂപ് വളരെ ബഹുമാനത്തോടെ അച്ചനോടു ചോദിച്ചു: " ഞാനൊരു സംശയം ചോദിച്ചോട്ടെ?'' "ചോദിക്കൂമോനെ'' അച്ചന്‍ സമ്മതിച്ചു. " അച്ചന്‍ സ്വര്‍ഗ്ഗത്തില്‍ പോകുമോ?'' &lt;br /&gt;&lt;br /&gt;&lt;br /&gt;ആ ചോദ്യം അച്ചനെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു. സത്യസന്ധനായ അച്ചന്‍ ഏറെ നേരം അനൂപിന്റെ മുഖത്ത് നോക്കിനിന്നു.... ഉത്തരമൊന്നും പറഞ്ഞില്ല... അതൊരു അന്വേഷണത്തിന്റെ തുടക്കമായിരുന്നു അച്ചന്റെ ജീവിതത്തില്‍! ~ഒരിക്കലും നമ്മള്‍ അന്വേഷിക്കാത്ത ഒരു സത്യം...&lt;br /&gt;&lt;br /&gt;ഉത്തരമൊന്നും പറയാതെ അച്ചന്‍ അവനോടു യാത്രചോദിച്ചു. മാസങ്ങളോളം അച്ചന്‍ അനൂപിന്റെ ചോദ്യത്തെപ്പറ്റി ധ്യാനിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ അനൂപിന്റെ ചോദ്യം പുനര്‍ജന്മംകൊണ്ടു... ആ ചോദ്യം അച്ചനിലൂടെ അനൂപ് ആയിരങ്ങളോടു ചോദിച്ചു.! അനൂപിന്റെ ചോദ്യത്തിന് സത്യസന്ധമായി നമുക്കുത്തരം പറയാന്‍ ബാധ്യതയില്ലേ?&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിന് അനൂപിന് ഉത്തരമുണ്ടായിരുന്നു. അവന്റെ അമ്മയോടവന്‍ പറഞ്ഞിരുന്നു,"അമ്മേ, അമ്മ സന്തോഷമായി ജീവിക്കണം. അമ്മയ്ക്ക് വിശുദ്ധനായ ഒരു മകനുണ്ട്...'' ഇത്രയും ഉറപ്പോടെ ഒരാള്‍ക്ക് തന്നെപ്പറ്റിത്തന്നെ പറയാന്‍ കഴിയണമെങ്കില്‍ ആ മനുഷ്യന്‍ ആഴമായ ദൈവാനുഭവമുള്ളവനായിരിക്കണം. അനൂപിന്റെ ഒരു പുണ്യജന്മമായിരുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;അനാവശ്യമായയാതൊന്നും വാങ്ങി ഉപയോഗിക്കാനുള്ള അവകാശം നമുക്കില്ലെന്ന് അവന്‍ വിശ്വസിച്ചു. വീട്ടിലെ കാറില്‍ യാത്രചെയ്യുന്നതുപോലും അനൂപ് ഒഴിവാക്കിയിരുന്നു. ചുറ്റിലുമുള്ളവര്‍ക്ക് കാറില്ലാത്തപ്പോള്‍ തനിക്കുമാത്രം അതില്‍ സഞ്ചരിക്കാന്‍അവകാശമില്ലെന്നവന്‍ വിശ്വസിച്ചു. ചീത്തയായ ഒരു വാക്കോ, നോട്ടമോ, പ്രവൃത്തിയോ അനൂപില്‍ നിന്നുണ്ടായിട്ടില്ലെന്ന് നാട്ടുകാരും വീട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു! അനൂപ് ഒരു ദേശത്തിന്റെ , ഇടവകയുടെ , ഓരോ കുടുബത്തിന്റെയും പ്രകാശഗോപുരമായിരുന്നു.&lt;br /&gt;&lt;br /&gt;രണ്ടായിരത്തി ഒന്‍പത് ഫെബ്രുവരി ഇരുപതാം തീയതി ഒരപകടത്തില്‍പ്പെട്ട് അനൂപ് ദൈവസന്നിധിയിലേക്കെടുക്കപ്പെട്ടു. അള്‍ത്താരയും പള്ളിയും പൌരോഹിത്യവും സ്വപ്നം കണ്ട അനൂപ് ഇപ്പോള്‍ ദൈവപിതാവിന്റെ മടിയിലാണ്, തീര്‍ച്ച. ലോകത്തിനുള്‍ക്കൊള്ളാന്‍ കഴിയാത്തവനായതിനാലാകണം ദൈവം അനൂപിനെ ഇത്രയും നേരത്തെ സ്വീകരിച്ചത്... &lt;br /&gt;&lt;br /&gt;ആലുവായ്ക്കടുത്തുള്ള മേയ്ക്കാട് ഇടവയിലെ തെറ്റയില്‍ സ്റീഫന്‍ കൊച്ചുത്രേസ്യ ദമ്പതികളുടെ മകനാണ് അനൂപ്. അവര്‍ക്കപ്പുറത്തേക്ക് അവന്‍ വളരുകയും ജീവിക്കുകയും ചെയ്തു, ഒരു ദീപസ്തംഭമായി... അനൂപിന്റെ ജന്മം, അവന്റെ മാതാപിതാക്കളുടെയും, സാനു എന്ന സഹോദരന്റെയും ബന്ധുക്കളുടെയും ആദേശത്തിന്റെയും ഭാഗ്യം...ആ മാതാപിതാക്കളും സഹോദരനും ബന്ധുക്കളും ഒരു പാട് പുണ്യം ചെയ്തവര്‍... അവര്‍ക്ക് ഇങ്ങനെയൊരു മനുഷ്യന്റെ മാതാപിതാക്കളും , ബന്ധുക്കളുമാകാന്‍ പറ്റിയല്ലോ... &lt;br /&gt;&lt;br /&gt;&lt;br /&gt;.പീറ്റര്‍ കൊച്ചാലുങ്കല്‍ ഇ.ങ.ക.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-6191904799121840929?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/6191904799121840929/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/10/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6191904799121840929'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6191904799121840929'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/10/blog-post.html' title='ഇങ്ങനെയും ഒരാള്‍ - -  അനൂപ്'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://3.bp.blogspot.com/_Grang1obzeU/Stgsa78d05I/AAAAAAAAAuU/OyzOLeiwSys/s72-c/anukuttan_022.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-7765808271891431275</id><published>2009-09-25T10:18:00.000-07:00</published><updated>2009-09-25T10:18:59.753-07:00</updated><category scheme='http://www.blogger.com/atom/ns#' term='കാരുണ്യം'/><title type='text'>വിളഞ്ഞ കതിര്‍ വളയും</title><content type='html'>&lt;div id="hdr"&gt;&lt;table cellpadding="0" cellspacing="0" class="h msg_meta" id="top"&gt;&lt;tbody&gt;&lt;tr id="sep"&gt; &lt;td class="ctl" id="l" rowspan="2"&gt;&lt;/td&gt; &lt;td class="ctop" colspan="4" height="4" id="m"&gt;&lt;/td&gt; &lt;td class="ctr" id="r" rowspan="2"&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt; &lt;td&gt;&lt;span class="fontsize2 author"&gt;&lt;span style="color: #00681c;"&gt;&lt;span class="Apple-style-span" style="color: black;"&gt;&amp;nbsp;&lt;b&gt;jaijee joy&amp;nbsp;&lt;/b&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/td&gt;&lt;td width="100%"&gt;&lt;br /&gt;&lt;/td&gt;&lt;td align="right" nowrap=""&gt;&lt;br /&gt;&lt;/td&gt;&lt;/tr&gt;&lt;/tbody&gt;&lt;/table&gt;&lt;/div&gt;&lt;div class="mb cb fontsize2 " id="body"&gt; &lt;div id="inbdy"&gt; &lt;a href="" name="msg_17b21ff4248ae5b6"&gt;&lt;/a&gt;*വിളഞ്ഞ കതിര്‍ വളയും* &lt;br /&gt;&lt;br /&gt;വിളഞ്ഞ കതിര്‍ നന്‍മയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്‌. അത്‌ മഹത്വമാണ്‌.  &lt;br /&gt;വിളഞ്ഞുനില്‍ക്കുന്ന നെല്‍ച്ചെടികളെ ശ്രദ്ധിച്ചിട്ടുണ്ടോ? അവ ഒന്നുപോലും  &lt;br /&gt;നിവര്‍ന്നുനില്‍ക്കുകയില്ല. കതിരിന്റെ ഭാരത്താല്‍ അവയെല്ലാം  &lt;br /&gt;വളഞ്ഞുനില്‍ക്കുകയാണ്‌. വിളഞ്ഞ കതിര്‍ വളയുമെന്ന പഴഞ്ചൊല്ല്‌  &lt;br /&gt;കാര്‍ഷികമേഖലയില്‍നിന്നാണ്‌ വരുന്നതെങ്കിലും മനുഷ്യാവസ്ഥയെയാണ്‌ അത്‌  &lt;br /&gt;സൂചിപ്പിക്കുന്നത്‌. മഹത്വവും പാണ്‌ഡിത്യവുമുള്ള മനുഷ്യന്‍ വിളഞ്ഞ കതിരിനു  &lt;br /&gt;തുല്യനാണ്‌. വിദ്യകൊണ്ടും നന്‍മകൊണ്ടും സമൃദ്ധമാണ്‌ അയാളുടെ മനസ്‌.  &lt;br /&gt;ഇത്തരത്തിലുള്ള ആള്‍ അമ്പടഞാനേ എന്ന മട്ടില്‍ തലയുയര്‍ത്തിപ്പിടിച്ച്‌,  &lt;br /&gt;നെഞ്ചുവിരിച്ചാണോ നടക്കുക? ഒരിക്കലുമല്ല. വിനയം ആ മനുഷ്യന്റെ  &lt;br /&gt;മുഖമുദ്രയായിരിക്കും. മറ്റുള്ളവരോട്‌ സ്‌നേഹവും ആദരവും പുലര്‍ത്താന്‍  &lt;br /&gt;അയാള്‍ക്ക്‌ കഴിയും. ആ ശിരസ്‌ എപ്പോഴും വിനയത്താല്‍ അല്‍പം കുനിഞ്ഞിരിക്കും.  &lt;br /&gt;വിളഞ്ഞ നെല്ലുപോലെയാണ്‌ മഹത്വമുള്ള മനുഷ്യന്‍. നന്‍മയുടെ നെന്‍മണികള്‍ കതിരിനെ  &lt;br /&gt;വളയ്‌ക്കുന്നതുപോലെ സദ്‌ചിന്തകളും പ്രവൃത്തികളും ആ മനുഷ്യന്റെ ശിരസ്‌  &lt;br /&gt;കുനിക്കുന്നു. അതോടൊപ്പം അയാള്‍ ആദരണീയനായിത്തീരുകയും ചെയ്യുന്നു. &lt;br /&gt;*അറ്റ്‌  ദ റേറ്റ്‌* &lt;br /&gt;&lt;br /&gt;ദൈവമേ, ലോകമെങ്ങും ദാരിദ്ര്യത്തിലും പട്ടിണിയിലും ജീവിക്കുകയും മരിക്കുകയും  &lt;br /&gt;ചെയ്യുന്ന മനുഷ്യര്‍ക്ക്‌ സേവനമനുഷ്‌ഠിക്കാന്‍ ഞങ്ങളെ പ്രാപ്‌തരാക്കേണമേ.  &lt;br /&gt;ഞങ്ങളിലൂടെ അവര്‍ക്ക്‌ അന്നന്നുവേണ്ട ആഹാരവും, ഞങ്ങളുടെ സ്‌നേഹത്തിലൂടെ  &lt;br /&gt;അവര്‍ക്ക്‌ ശാന്തിയും ആനന്ദവും നല്‍കേണമേ. വിദ്വേഷമുള്ളവര്‍ക്ക്‌ സ്‌നേഹവും  &lt;br /&gt;തെറ്റുള്ളിടത്ത്‌ ക്ഷമയും തര്‍ക്കമുള്ളേടത്ത്‌ സമന്വയവും പിശകുള്ളിടത്ത്‌  &lt;br /&gt;സത്യവും സംശയമുള്ളിടത്ത്‌ വിശ്വാസവും നൈരാശ്യമുള്ളിടത്ത്‌ പ്രത്യാശയും നിഴലില്‍  &lt;br /&gt;വെളിച്ചവും ദുഃഖത്തില്‍ സന്തോഷവും എത്തിക്കാന്‍ എന്നെ ഉപകരണമാക്കേണമേ-അഗതികളുടെ  &lt;br /&gt;അമ്മയായിരുന്ന മദര്‍തെരേസ എന്നും പ്രാര്‍ത്ഥിച്ചിരുന്നത്‌ മേല്‍പ്പറഞ്ഞ  &lt;br /&gt;വിധമാണ്‌. സ്വാര്‍ത്ഥലാഭത്തിനുവേണ്ടിമാത്രം പ്രാര്‍ത്ഥിക്കുന്നവരുടെ ഈ ലോകത്ത്‌  &lt;br /&gt;ഇങ്ങനെയൊരു പ്രാര്‍ത്ഥന നടത്താന്‍ മറ്റാര്‍ക്ക്‌ കഴിയും?  &lt;br /&gt;പട്ടിണിപ്പാവങ്ങള്‍ക്കും കുഷ്‌ഠരോഗികള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍  &lt;br /&gt;മദര്‍തെരേസയെപ്പോലൊരാള്‍ ഇനി എന്നാണ്‌ വരിക. നന്‍മയുടെ വിളഞ്ഞ കതിരായിരുന്നു  &lt;br /&gt;മദര്‍. മറ്റുള്ളവരുടെ നല്ലതിനായി തന്നെ ഉപകരണമാക്കണമെന്ന്‌ ദൈവത്തോട്‌  &lt;br /&gt;പ്രാര്‍ത്ഥിക്കാന്‍ ആ അമ്മക്കേ കഴിയൂ. വിളഞ്ഞ കതിര്‍ വളയുമെന്ന പഴഞ്ചൊല്ലിന്‌  &lt;br /&gt;മറ്റൊരു സാക്ഷ്യം വേണോ?&lt;br /&gt;&lt;br /&gt;.&lt;br /&gt;&lt;br /&gt;&lt;/div&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-7765808271891431275?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/7765808271891431275/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/09/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7765808271891431275'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7765808271891431275'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/09/blog-post.html' title='വിളഞ്ഞ കതിര്‍ വളയും'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-1153349694661054785</id><published>2009-06-24T00:03:00.000-07:00</published><updated>2009-06-24T00:03:02.638-07:00</updated><category scheme='http://www.blogger.com/atom/ns#' term='കാരുണ്യം'/><title type='text'>നാഥാ എന്‍ മാനസം</title><content type='html'>&lt;span style="font-family: Arial; font-size: small;"&gt;&lt;span class="Apple-style-span" style="font-size: 13px;"&gt;&lt;span style="font-family: 'Times New Roman'; font-size: medium;"&gt;&lt;span class="Apple-style-span" style="font-size: 16px;"&gt;&lt;span style="font-family: Arial; font-size: small;"&gt;&lt;span class="Apple-style-span" style="font-size: 13px;"&gt;&lt;br /&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;/span&gt;&lt;br /&gt;നാഥാ എന്‍ മാനസം കഴുകേണമേ!&lt;br /&gt;നിന്‍ തിരിനാളം തെളിയ്േക്കണമേ എന്‍ &lt;br /&gt;ഹ്യദയ കേവിലില്‍ . . . നാഥാ . . . നാഥാ. . . &lt;br /&gt;&amp;nbsp;കഴുകേണമേ എന്‍ മാനസം&lt;br /&gt;&amp;nbsp;&amp;nbsp; ചിന്തകളില്‍ എന്‍ വാക്കുകളില്‍ &lt;br /&gt;&amp;nbsp;&amp;nbsp; എന്റെ ചെയ്തികളിലും ഞാന്‍ &lt;br /&gt;&amp;nbsp;&amp;nbsp; മലിനമായ്  .. . നാഥാ .. .. നാഥാ &lt;br /&gt;&amp;nbsp;&amp;nbsp; പെറുക്കേണമേ എന്റെ പാപങ്ങളൊക്കെയും&lt;br /&gt;&amp;nbsp;&amp;nbsp; കഴുകേണമേ എന്‍ മാനസവും.&lt;br /&gt;നി മറു ഞാന്‍ ജീവിച്ച ദിനങ്ങളൂം&lt;br /&gt;നി മറു ഞാന്‍ അഹങ്കരിച്ച നിമിഷങ്ങളിലും&lt;br /&gt;മലിനമായ്  .. . നാഥാ .. .. നാഥാ &lt;br /&gt;പെറുക്കേണമേ എന്‍ ചെയ്തികളൊക്കെയും&lt;br /&gt;കഴുകേണമേ എന്‍ മാനസവും.&lt;br /&gt;&amp;nbsp;&amp;nbsp; &amp;nbsp;നിനക്കൂവേണ്ടീ ദാഹിക്കുു നാഥാ ഞാന്‍&lt;br /&gt;&amp;nbsp;&amp;nbsp; നിനക്കുവേണ്ടീ എന്‍ ഹ്യദയം ഒരിങ്ങീടുു &lt;br /&gt;&amp;nbsp;&amp;nbsp; വരണമേ എന്റെ ഹ്യദയ കേവിലില്‍ &lt;br /&gt;&amp;nbsp;&amp;nbsp; നാഥാ .. .. . നാഥാ .. .. . &lt;br /&gt;&amp;nbsp;&amp;nbsp;അനുഗ്രഹപൂമഴ ചൊരിയൂ എില്‍ &lt;br /&gt;&amp;nbsp;&amp;nbsp;നിന്‍ കാരുണ്യം പകര്‍ുതരൂ.. ..&lt;br /&gt;നാഥാ .. .. ..  നാഥാ .. .. .. &lt;br /&gt;&lt;br /&gt;.. .. റെജി.റ്റി.ഡി .. ..&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-1153349694661054785?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/1153349694661054785/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/06/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1153349694661054785'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1153349694661054785'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/06/blog-post_24.html' title='നാഥാ എന്‍ മാനസം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-2342329201645664596</id><published>2009-06-07T01:22:00.001-07:00</published><updated>2009-06-07T01:30:10.448-07:00</updated><category scheme='http://www.blogger.com/atom/ns#' term='ആത്മവിശ്വാസം ലഭിക്കാന്‍'/><title type='text'>ആത്മവിശ്വാസം ലഭിക്കാന്‍</title><content type='html'>ആത്മവിശ്വാസം ലഭിക്കാന്‍&lt;br /&gt;&lt;br /&gt;ഇന്‍ഗ്രിഡ് ബെര്‍ഗ്മന്‍ അതിമനോഹരമായ അഭിനയം കാഴ്ചവച്ച പ്രസിദ്ധമായൊരു ചലച്ചിത്രമാണ് “ജോന്‍ ഓഫ് ആര്‍ക്, വാള്‍ട്ടര്‍ വാംഗ്നര്‍ നിര്‍മിച്ച ഈ ഐതിഹാസികചിത്രം സംവിധാനംചെയ്തിരിക്കുന്നതു വിക്ടര്‍ ഫ്ളെമിംഗാണ്.&lt;br /&gt;&lt;br /&gt;പതിനഞ്ചാം നൂറ്റാണ്ടിലെ ഫ്രാന്‍സിന്റെയും ഫ്രാന്‍സിന്റെ വീരനായികയായ ജോന്‍ ഓഫ് ആര്‍ക് എന്ന ഗ്രാമീണപെണ്‍കൊടിയുടെയും കഥ പറയുന്ന ഈ ചിത്രം എല്ലാരീതിയിലും വന്‍വിജയമായിരുന്നു.&lt;br /&gt;&lt;br /&gt;ഫ്രാന്‍സിലെ ലൊറെയ്ന്‍ എന്ന കൊച്ചുഗ്രാമത്തില്‍ ജീവിച്ചിരുന്ന ജോനു ദൈവത്തിന്റെ സന്ദേശം ആദ്യമായി ലഭിച്ചത് 1428-ല്‍ ആയിരുന്നു. എന്തായിരുന്നെന്നോ ഈ പതിനാറുകാരിക്കു ലഭിച്ച സന്ദേശം? നൂറു വര്‍ഷത്തിലേറെയായി ബ്രിട്ടനുമായി ഏറ്റുമുട്ടി തോറ്റു നശിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിനു ജോന്‍ നേതൃത്വം കൊടുക്കണം! ബ്രിട്ടനെ ഫ്രാന്‍സിന്റെ മണ്ണില്‍നിന്നു പായിച്ചു ഫ്രാന്‍സിനെ വീണ്ടും ശരിക്കും സ്വതന്ത്രയാക്കണം!&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ ഈ സന്ദേശമുണ്ടായപ്പോള്‍ അവള്‍ ആദ്യം ഓടിയൊളിക്കാനാണ് ശ്രമിച്ചത്. അബലയായ താന്‍ എങ്ങനെ ഫ്രാന്‍സിനു നേതൃത്വം നല്‍കുമെന്നായിരുന്നു അവളുടെ ചിന്ത.&lt;br /&gt;&lt;br /&gt;എന്നാല്‍, ദൈവത്തിന്റെ സ്വരം വീണ്ടും വീണ്ടും അവള്‍ കേട്ടപ്പോള്‍ അവള്‍ക്ക് ആത്മധൈര്യം ലഭിച്ചു. ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചുകൊണ്ട് അവള്‍ ചാള്‍സ് രാജാവിനെ മുഖംകാണിക്കുവാനെത്തി. രാജസന്നിധിയിലെത്തിയ അവള്‍ ധൈര്യസമേതം ദൈവത്തിന്റെ സന്ദേശം രാജാവിനെ അറിയിച്ചു.&lt;br /&gt;&lt;br /&gt;ബ്രിട്ടനോട് ഏറ്റുമുട്ടാനാണു ദൈവത്തിന്റെ സന്ദേശം എന്നു കേട്ടപ്പോള്‍ രാജാവിന്റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിച്ചു. പേരില്‍ മാത്രം രാജാവായിരുന്ന അദ്ദേഹത്തിന് അല്പംപോലും ആത്മവിശ്വാസമില്ലായിരുന്നു. അക്കാര്യം രാജാവ് അവളോടു തുറന്നുപറയുകയും ചെയ്തു.&lt;br /&gt;&lt;br /&gt;ഉടനേ ജോന്‍ പറയുകയാണ്: സ്വന്തം ശക്തിയെക്കുറിച്ചുള്ള സംശയങ്ങള്‍ അങ്ങു മാറ്റിവയ്ക്കൂ. അങ്ങേയ്ക്കു വേണ്ടതു ദൈവത്തിലുള്ള വിശ്വാസമാണ്. അപ്പോള്‍, അങ്ങേയ്ക്ക് അങ്ങയില്‍ത്തന്നെ വിശ്വാസമുണ്ടാകും.&lt;br /&gt;&lt;br /&gt;ജീവിതവിജയത്തിന് ഏറെ ആവശ്യമുള്ള ഗുണങ്ങളിലൊന്നാണ് ആത്മവിശ്വാസം. പക്ഷേ, പലപ്പോഴും ഈ ഗുണം നമ്മില്‍നിന്ന് ഏറെ അകന്നുനില്‍ക്കുന്നു എന്നതാണു വസ്തുത. നമുക്ക് ആവശ്യത്തിനുമാത്രമുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ടു നാം വിജയിക്കേണ്ട പലയിടത്തും പരാജയപ്പെട്ടുപോകുന്നു.&lt;br /&gt;&lt;br /&gt;ആത്മവിശ്വാസമില്ലാത്ത അബലയായിരുന്നു ജോന്‍ ഓഫ് ആര്‍ക്. എന്നാല്‍, ദൈവത്തില്‍ അവള്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തപ്പോള്‍ അവള്‍ക്ക് ആത്മവിശ്വാസം താനേ ഉണ്ടായി. തന്മൂലമാണ്, ആത്മവിശ്വാസം ഉണ്ടാകുവാന്‍ ആദ്യം വേണ്ടതു ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ് എന്ന് അവള്‍ രാജാവിനോടു പറഞ്ഞത്.&lt;br /&gt;&lt;br /&gt;ആത്മവിശ്വാസം ഉണ്ടാകുന്നതിനു നമുക്കും ആദ്യം വേണ്ടത് നമ്മുടെ സ്നേഹപിതാവായ ദൈവത്തിലുള്ള ഉറച്ചവിശ്വാസമാണ്. ദൈവത്തില്‍ ഉറച്ചവിശ്വാസം നമുക്കുണ്െടങ്കില്‍ അതിന്റെ ഫലമായി ശരിയായ ആത്മവിശ്വാസം നമുക്കുണ്ടായിക്കൊള്ളും.&lt;br /&gt;&lt;br /&gt;ബ്രിട്ടനെതിരായി പടയാളികളെ അണിനിരത്തുന്നതിനിടയില്‍ ജോന്‍ ഒരിക്കല്‍ പടയാളികളോടു പറഞ്ഞു: നമ്മിലും നമ്മുടെ കൈകളിലും യാതൊരു ശക്തിയുമില്ല. നാം ദൈവത്തിന്റെ പടയാളികളായി മാറിയാലേ നമുക്കു വിജയിക്കാനാവൂ.&lt;br /&gt;&lt;br /&gt;അവള്‍ പറഞ്ഞത് എത്രയോ ശരി! നാം നമ്മില്‍ത്തന്നെ ആശ്രയിച്ചാല്‍ നമുക്കൊന്നും നേടാനാവില്ല. എന്നാല്‍, ദൈവത്തിന്റെ ശക്തിയിലാശ്രയിച്ചാല്‍ ആത്മവിശ്വാസത്തോടെ നമുക്കു പോരാടാനും വിജയിക്കാനും സാധിക്കുമെന്നതില്‍ സംശയംവേണ്ട.&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ പടയാളികളായി മാറി ആത്മവിശ്വാസത്തോടെ യുദ്ധംചെയ്തു വിജയിക്കുവാന്‍ പോരാളികളെ ഉപദേശിച്ച ഒരവസരത്തില്‍ ജോന്‍ അവരോടു പറഞ്ഞു: നമുക്കു വിജയം ലഭിക്കണമെങ്കില്‍ നാം ആ വിജയം അര്‍ഹിക്കുന്നവരാകണം.&lt;br /&gt;&lt;br /&gt;അപ്പോള്‍ പടയാളികള്‍ ജോനോടു ചോദിച്ചു: അതിനു ഞങ്ങള്‍ എന്തുചെയ്യണം?&lt;br /&gt;&lt;br /&gt;ഈ ചോദ്യത്തിനു ജോന്‍ കൊടുത്ത മറുപടി ശ്രദ്ധേയമായിരുന്നു. അവള്‍ പറഞ്ഞു: നിങ്ങള്‍ നിങ്ങളുടെ ആത്മാക്കളെ കഴുകി ശുദ്ധമാക്കുക.&lt;br /&gt;&lt;br /&gt;നമ്മില്‍ ശരിയായ ആത്മവിശ്വാസം എപ്പോഴും ഉണ്ടാകണമെങ്കില്‍ നമ്മുടെ മനസ്സും ഹൃദയവും എപ്പോഴും ശുദ്ധമായിരിക്കുവാന്‍ നാം ശ്രദ്ധിച്ചേ മതിയാകൂ. അഴുക്കുപുരണ്ട ആത്മാവില്‍ ശരിയായ ആത്മവിശ്വാസം ഒരിക്കലും കുടികൊള്ളുകയില്ല എന്നതാണു സത്യം.&lt;br /&gt;&lt;br /&gt;ദൈവത്തിലുള്ള നമ്മുടെ വിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യവുമാണ് നമ്മുടെ ആത്മവിശ്വാസത്തിന്റെ കാതല്‍. തന്മൂലം നമ്മുടെ ദൈവവിശ്വാസവും നമ്മിലുള്ള അവിടുത്തെ സാന്നിധ്യത്തിന്റെ ഏറ്റക്കുറച്ചിലുമനുസരിച്ചായിരിക്കും നമ്മുടെ ആത്മവിശ്വാസവും നിലകൊള്ളുന്നത്.&lt;br /&gt;&lt;br /&gt;ജോന്റെ കഥയിലേക്കു മടങ്ങിവരട്ടെ: ജോന്‍ നേതൃത്വംനല്‍കിയ ഫ്രഞ്ച്പടയാളികള്‍ ബ്രിട്ടനെതിരേ ഒന്നൊന്നായി പല നേട്ടങ്ങള്‍ നേടി. ഫ്രാന്‍സിലെ തങ്ങളുടെ അവസാനതാവളവും ഉപേക്ഷിക്കേണ്ടിവരുമെന്നു കണ്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ ജോന്റെ അറിവുകൂടാതെ ഫ്രാന്‍സിലെ രാജാവുമായി സന്ധിയുണ്ടാക്കി.&lt;br /&gt;&lt;br /&gt;അംഗീകരിക്കാവുന്ന നടപടിയായിരുന്നില്ല ഇത്. അവള്‍ ബ്രിട്ടനുമായി യുദ്ധം തുടര്‍ന്നു. പക്ഷേ, ഇത്തവണ അവള്‍ തടവുകാരിയാക്കപ്പെടുകയും ബ്രിട്ടീഷുകാര്‍ അവളെ തീയില്‍ ചുട്ടെരിക്കുകയും ചെയ്തു. ജോനെ രക്തസാക്ഷിയാക്കി മാറ്റിയ ഈ സംഭവത്തോടുകൂടിയാണ് സിനിമയിലെ കഥ അവസാനിക്കുന്നത്.&lt;br /&gt;&lt;br /&gt;ഒറ്റനോട്ടത്തില്‍ പരാജയമെന്നു തോന്നാവുന്ന അവളുടെ അന്ത്യം യഥാര്‍ഥത്തില്‍ വന്‍വിജയമായിരുന്നു. കാരണം, ഈ രക്തസാക്ഷിത്വംവഴിയാണ് അവള്‍ ഫ്രാന്‍സിന്റെ വീരനായികയായി മാറുകയും വിശുദ്ധയായി സഭയില്‍ പിന്നീട് പ്രഖ്യാപിക്കപ്പെടുകയും ചെയ്തത്.&lt;br /&gt;&lt;br /&gt;ജോന്റെ ആത്മവിശ്വാസം ദൈവത്തിലുള്ള ഉറച്ച വിശ്വാസത്തില്‍നിന്ന് ഉടലെടുത്തതായിരുന്നു. ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ ആത്മവിശ്വാസം നമുക്കും രൂപപ്പെടുത്താന്‍ ശ്രമിക്കാം. അങ്ങനെയുള്ള ആത്മവിശ്വാസം തീര്‍ച്ചയായും വിജയത്തിലേക്കു നമ്മെ നയിക്കും.&lt;br /&gt;&lt;script type="text/javascript"&gt;&lt;!--google_ad_client = "pub-1126664726775164";/* 468x60, created 6/7/09 */google_ad_slot = "9570861999";google_ad_width = 468;google_ad_height = 60;//--&gt;&lt;/script&gt;&lt;br /&gt;&lt;script type="text/javascript"src="http://pagead2.googlesyndication.com/pagead/show_ads.js"&gt;&lt;/script&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-2342329201645664596?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/2342329201645664596/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/06/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2342329201645664596'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2342329201645664596'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/06/blog-post.html' title='ആത്മവിശ്വാസം ലഭിക്കാന്‍'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-503160574996596375</id><published>2009-04-27T01:24:00.000-07:00</published><updated>2009-04-27T01:24:00.747-07:00</updated><category scheme='http://www.blogger.com/atom/ns#' term='നിഷാ റെജി'/><title type='text'>നിമിക്ഷങ്ങള്‍</title><content type='html'>നിമിക്ഷങ്ങള്‍&lt;br /&gt;&lt;br /&gt;ഏതോ സ്വ്പനത്തിന്റെ കാത്തിരിപ്പിനായ് &lt;br /&gt;എരിയു കിനാവിന്റെ തേങ്ങലായ് &lt;br /&gt;നിന്‍ സൌരഭ്യമായ സ്നേഹത്തിനായ് &lt;br /&gt;എന്‍ ഉള്ളിലാകെ പകര്‍ിടാന്‍&lt;br /&gt;&lt;br /&gt;ഓരാ സ്നേഹസല്ലാപ നിമിക്ഷങ്ങളോര്‍ത്ത് &lt;br /&gt;നിന്‍ സാമിഭ്യത്തിലെ നിമിക്ഷങ്ങളോര്‍ത്ത്&lt;br /&gt;കാത്തിരീക്കുു നി ഞാന്‍ , ഏകയായ് &lt;br /&gt;ഓരോ നിമിക്ഷങ്ങള്‍ എണ്ണി  എണ്ണീ&lt;br /&gt;&lt;br /&gt;ആകാശ നീലിമയില്‍ മിു നക്ഷത്രങ്ങളായ് &lt;br /&gt;നീലത്തടാകത്തിലെ കുളിര്‍ കാറ്റായ് &lt;br /&gt;എന്റെ കിനാവുകള്‍ക്ക് നൂറുമേനി പകര്‍ിടാന്‍ &lt;br /&gt;കാത്തിരീക്കുു നി ഞാന്‍, ഏകയായ്്.&lt;br /&gt;&lt;br /&gt;എരിയു കിനാവിന്റെ തേങ്ങലായ് &lt;br /&gt;ഒരുവരി സ്നേഹ മന്ത്രങ്ങളുരുവിട്ട് &lt;br /&gt;കാത്തിരീക്കുു നി ഞാന്‍,&lt;br /&gt;  ജീവിതവസാനം വരെ!&lt;br /&gt;&lt;br /&gt;നിഷാ റെജി&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-503160574996596375?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/503160574996596375/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/04/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/503160574996596375'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/503160574996596375'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/04/blog-post.html' title='നിമിക്ഷങ്ങള്‍'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-6236192313419708496</id><published>2009-03-31T19:24:00.000-07:00</published><updated>2009-03-31T19:24:06.233-07:00</updated><title type='text'>എന്റെ അനൂപിന്റ 41-ആ‍ാ‍ ചരമഭിനം</title><content type='html'>http://my-anoop.blogspot.com/2009/03/sneha-smaranakku.html#comments&lt;br /&gt;     എന്റെ അനൂപിന്റ 41-ആ‍ാ‍ ചരമഭിനം &lt;br /&gt;&lt;br /&gt;&lt;br /&gt;.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-6236192313419708496?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/6236192313419708496/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/03/41.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6236192313419708496'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6236192313419708496'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/03/41.html' title='എന്റെ അനൂപിന്റ 41-ആ‍ാ‍ ചരമഭിനം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3902665170328805768</id><published>2009-02-24T08:10:00.000-08:00</published><updated>2009-02-24T08:10:01.001-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>അതിരുകളില്ലാത്ത ശക്തി</title><content type='html'>ഒക്ടോബര്‍ 1938. ഒരു ചരക്കുകപ്പല്‍ ന്യൂയോര്‍ക്കില്‍ന്ി പോര്‍ട്ടോറിക്കോയിലേക്ക് പോകുകയായിരുു. ജീവനക്കാരെക്കൂടാതെ ആ കപ്പലിലുണ്ടായിരുതു നാലു യാത്രക്കാര്‍ മാത്രം. അവരാകട്ടെ പരസ്പരം പരിചയമില്ലാതിരു രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും. എങ്കിലും യാത്ര തുടങ്ങിയ ഉടനേത അവര്‍ പരസ്പരം പരിചിതരായി.&lt;br /&gt;&lt;br /&gt;യാത്രക്കാരിലൊരാള്‍ മിസിസ് ചാള്‍സ് കോള്‍മോര്‍ ആയിരുു. പോര്‍ട്ടോറിക്കോയില്‍ താമസമുറപ്പിച്ചിരു അവര്‍ അമേരിക്കയിലെ ബന്ധുക്കളെ സന്ദര്‍ശിച്ചതിനുശേഷം മടങ്ങുകയായിരുു. കപ്പലിലുണ്ടായിരു മറ്റേ യാത്രക്കാരി മിസിസ് സിംപ്സ ആയിരുു. അമ്മായിയമ്മയുമായി പടവെട്ടി രാജ്യംവിട്ട സ്വന്തം ഭര്‍ത്താവിനെത്തേടി ഇറങ്ങിയതായിരുു ആ സ്ത്രീ.&lt;br /&gt;&lt;br /&gt;സിംപ്സ മുക്കുടിയനായിരുത്രേ. തൊഴില്‍രഹിതനും. ഭാര്യയുടെ വീട്ടില്‍ അവരുടെ ചെലവില്‍ കഴിയുകയായിരുു ബില്ലി എറിയപ്പെട്ടിരു സിംപ്സ.&lt;br /&gt;&lt;br /&gt;ബില്ലി രാജ്യംവിട്ടോടിപ്പോയത് വെസ്റ് ഇന്‍ഡീസിലേക്കാണ്െ മിസിസ് സിംപ്സ എങ്ങനെയോ അറിഞ്ഞു. ഉടന്‍ത, കൈയില്‍ പത്തു ഡോളര്‍പോലും ഇല്ലാതിരുിട്ടും ചരക്കുകപ്പല്‍ കയറി അവര്‍ വെസ്റ് ഇന്‍ഡീസിലേക്കു യാത്രതിരിക്കുകയായിരുു.&lt;br /&gt;&lt;br /&gt;മിസിസ് സിംപ്സന്റെ കഥ കേട്ട മറ്റുയാത്രക്കാര്‍ പിരിവെടുത്ത് ഇരുപത്തഞ്ചു ഡോളര്‍ അവര്‍ക്ക് നല്‍കിക്കൊണ്ടു പറഞ്ഞു: "ഇതാ, ഒരു ചെറിയ തുക. പോര്‍ട്ടോറിക്കോയില്‍നിു മടങ്ങിപ്പോകാനുള്ള ടിക്കറ്റു വാങ്ങാന്‍ ഈ തുക ഉപകരിക്കും.''&lt;br /&gt;&lt;br /&gt;നന്ദിപൂര്‍വം ആ തുക സ്വീകരിച്ചുകൊണ്ട് മിസിസ് സിംപ്സ പറഞ്ഞു: "പക്ഷേ ഞാന്‍ മടങ്ങിപ്പോകുില്ല. എന്റെ ഭര്‍ത്താവിനെ എങ്ങനെയെങ്കിലും എനിക്കു കണ്ടുപിടിക്കണം.''&lt;br /&gt;&lt;br /&gt;"പക്ഷേ എങ്ങനെ അതു സാധിക്കും?'' യാത്രക്കാരിലെ പ്രായംചെ ആള്‍ ചോദിച്ചു: "വെസ്റ്ഇന്‍ഡീസില്‍ എത്രയോ ദ്വീപുകളാണുള്ളത്! എവിടെപ്പോയി എങ്ങനെ നിങ്ങളുടെ ഭര്‍ത്താവിനെ കണ്ടുപിടിക്കാനാണ്?''&lt;br /&gt;&lt;br /&gt;അപ്പോള്‍ ഒരു കൂസലും കൂടാതെ മിസിസ് സിംപ്സ പറഞ്ഞു: "പ്രാര്‍ഥന. അതെ, പ്രാര്‍ഥനവഴി. എ സ്നേഹിക്കു ഒരു ഭര്‍ത്താവിനെ എനിക്കുതരണമുെ വര്‍ഷങ്ങള്‍ക്കുമുമ്പ് ഞാന്‍ പ്രാര്‍ഥിച്ചു. അങ്ങനെയാണ് എനിക്ക് ബില്ലിയെ കിട്ടിയത്. അദ്ദേഹത്തെ വീണ്ടും കാണാന്‍ അനുഗ്രഹിക്കണമൊണ് എന്റെ പ്രാര്‍ഥന. എന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കുമ്െ എനിക്കുറപ്പുണ്ട്.''&lt;br /&gt;&lt;br /&gt;"നിങ്ങളുടെ ഈ ആഗ്രഹം സാധിക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ത നടക്കണം,'' വയസന്‍ പിറുപിറുത്തു. ദിവസങ്ങള്‍ പലതു കഴിഞ്ഞപ്പോള്‍ കപ്പല്‍ പോര്‍ട്ടോറിക്കോയിലെ സാങ്വാന്‍ തുറമുഖത്തെത്തി. യാത്രക്കാരിലൊരാള്‍ ജോ ഗ്ളീസ എ ഒരു യുവ എന്‍ജിനിയറായിരുു. അടുത്ത കപ്പലില്‍ കയറി വെര്‍ജിന്‍ ഐലന്‍ഡ്സിലേക്കു പോകുവാനായിരുു അയാളുടെ ഉദ്ദേശ്യം. പക്ഷേ യാത്രയ്ക്കു പിീട് കുറെക്കൂടി സമയമുണ്ടായിരുതുകൊണ്ട് അയാളും മറ്റുള്ളവരുടെകൂടെ പട്ടണത്തിലേക്കു പോയി.&lt;br /&gt;&lt;br /&gt;മിസിസ് സിംപ്സണു താമസിക്കാന്‍വേണ്ടി ചെലവുകുറഞ്ഞ ഒരു ഹോട്ടല്‍ കണ്െടത്തുകയായിരുു അവരുടെ ആദ്യത്തെ ലക്ഷ്യം. ഒിനുപുറകെ ഓയി പല ഹോട്ടലുകളില്‍ അവര്‍ കയറിയിറങ്ങി. അവസാനം വാടക കുറവുള്ള ഒരു ഹോട്ടല്‍ കണ്െടത്തി. അവിടെ ഓരോരുത്തരും അവരുടെ പേര് രജിസ്റര്‍ ചെയ്യാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;മിസിസ് സിംപ്സന്റെ ഊഴം വപ്പോള്‍ അവര്‍ രജിസ്ററില്‍ പേരെഴുതാനായി പേനയെടുത്തു. രജിസ്ററിന്റെ പേജിലേക്കു നോക്കി. പെട്ടുെ തലകറങ്ങി അവര്‍ വീണു. ഹോട്ടലിലെ ക്ളാര്‍ക്ക് ഓടിച്ചുെ വെള്ളംതളിച്ച് അവരെ എഴുല്േപിച്ചു. അപ്പോള്‍ മിസിസ് കോള്‍മോര്‍ ചോദിച്ചു: "എന്തുപറ്റി?'' മിസിസ് സിംപ്സ പറഞ്ഞു: "ബില്ലി! ബില്ലിയുടെ പേര് ആ ബുക്കിലുണ്ട്!''&lt;br /&gt;&lt;br /&gt;അവര്‍ രജിസ്റര്‍ പരിശോധിച്ചു. മിസിസ് സിംപ്സ പറഞ്ഞതു ശരിയായിരുു. രണ്ടുദിവസം മുമ്പ് ബില്ലി അവിടെ വുചേര്‍ിരുു.&lt;br /&gt;&lt;br /&gt;"ബില്ലി എവിടെ?'' അവര്‍ ക്ളാര്‍ക്കിനോടു ചോദിച്ചു. അപ്പോള്‍ ക്ളാര്‍ക്ക് പറഞ്ഞു:&lt;br /&gt;&lt;br /&gt;"ബില്ലി ജോലിക്കുപോയിരിക്കുകയാണ്. വൈകുരേം മടങ്ങിവരും.''&lt;br /&gt;&lt;br /&gt;മിസിസ് സിംപ്സ തങ്ങളെ കബളിപ്പിക്കുകയായിരുാ എ് കൂടെയുള്ളവര്‍ ആദ്യം സംശയിച്ചു. പക്ഷേ, അവരുടെ സംശയത്തിന് അടിസ്ഥാനമില്ലായിരുു. കാരണം ആ ഹോട്ടല്‍ തെരഞ്ഞെടുത്തത് മിസിസ് സിംപ്സ അല്ലായിരുു.&lt;br /&gt;&lt;br /&gt;ഈ കഥ ഇവിടെ അവസാനിക്കുില്ല. ഗ്ളീസ താന്‍ നേരത്തേ പ്ളാന്‍ ചെയ്തിരുതുപോലെ വെര്‍ജിന്‍ ഐലന്‍ഡിലെ സെന്റ് തോമസിലെത്തി. അവിടെവച്ച് പരിചയപ്പെടുവാനിടയായ ഒരു പുരോഹിതനോട് ഈ കഥ പറഞ്ഞു. കഥ കേട്ടയുടനേ ആ പുരോഹിതന്‍ പറഞ്ഞു: "കഥ കേട്ടിട്ട് ഇവിടെവ് ചികിത്സിച്ചിട്ടുപോയ ഒരു സിംപ്സണെക്കുറിച്ചാണ് നിങ്ങള്‍ പറയുതുെ താുേല്ലോ. രോഗിയായിട്ടാണ് അയാള്‍ ഇവിടെ വത്. എങ്കിലും രോഗം മാറുതിനുമുമ്പ് അയാള്‍ പെട്ടുെ പോര്‍ട്ടോറിക്കോയിലേക്കു ബോട്ടുകയറി പോകുകയാണുണ്ടായത്. എന്തിനാണ് അയാള്‍ അങ്ങോട്ടു പോകുതുെ ചോദിച്ചപ്പോള്‍ തനിക്കറിയില്ലൊയിരുു അയാളുടെ മറുപടി.''&lt;br /&gt;&lt;br /&gt;ആകാംക്ഷ അടക്കാനാവാതെ ഗ്ളീസ മിസിസ് കോള്‍മോറിനു പോര്‍ട്ടോറിക്കോയിലേക്ക് എഴുതി. കോള്‍മോര്‍ ഗ്ളീസന് ഇങ്ങനെ മറുപടി എഴുതി: "അതെ, സെന്റ് തോമസിലെ ക്ളിനിക്കില്‍ ചിെരുത് ബില്ലി തയൊയിരുു. ഈ സംഭവത്തില്‍ പല അദ്ഭുതങ്ങളാണ് ഞാന്‍ കാണുത്. ഒ്, സെന്റ് തോമസില്‍ വച്ച് ബില്ലി മദ്യപാനാസക്തിയില്‍നിു മോചിതനായത്. രണ്ട്, സെന്റ് തോമസില്‍ന്ി എത്രയുംവേഗം പോര്‍ട്ടോറിക്കോയില്‍ എത്തിച്ചേരുവാനുള്ള ഉള്‍പ്രേരണ ബില്ലിക്കുണ്ടായത്. മ്ു, ബില്ലി ആ പ്രത്യേക ഹോട്ടലില്‍ എത്തിച്ചേര്‍ത്. നാല്, തൊഴില്‍രഹിതനായി അലഞ്ഞുനടിരു ബില്ലിക്കു നല്ലൊരു ജോലി കിട്ടിയത്. അഞ്ച്, ബില്ലി താമസിച്ചിരു ഹോട്ടലില്‍ നമ്മുടെ ഗ്രൂപ്പ് എത്തിച്ചേരാനിടയായത്.&lt;br /&gt;&lt;br /&gt;"ഇവയെല്ലാം ആകസ്മികമായി സംഭവിച്ചവയാണുെ താിേയേക്കാം. എാല്‍, ഈ അദ്ഭുതങ്ങള്‍ക്കെല്ലാംപിില്‍ ഒരേയൊരു കാരണമേയുള്ളു-പ്രാര്‍ഥന.''&lt;br /&gt;&lt;br /&gt;1978-ലാണ് ഗ്ളീസ പ്രാര്‍ഥനയെക്കുറിച്ചുള്ള ഈ സംഭവം ആദ്യം പ്രസിദ്ധീകരിച്ചത്. ഇത് അടുത്തയിടെ വായിക്കാനിടയായപ്പോള്‍ അതു വായനക്കാരുമായി പങ്കുവയ്ക്കണമുെ താിേ. ഈ സംഭവത്തിന്റെ പ്രത്യേകത വിവരിക്കേണ്ട കാര്യമില്ലല്ലോ.&lt;br /&gt;&lt;br /&gt;പ്രാര്‍ഥനയുടെ ശക്തിയെക്കുറിച്ചു നമുക്കറിയാം. ആ ശക്തിയില്‍ നമുക്കു നല്ല വിശ്വാസവും കാണും. എങ്കിലും മിസിസ് സിംപ്സ അനുഭവിച്ചറിഞ്ഞതുപോലുള്ള ശക്തി പ്രാര്‍ഥനയ്ക്കുണ്െടു നാം വിശ്വസിക്കുുണ്േടാ?&lt;br /&gt;&lt;br /&gt;പ്രാര്‍ഥനയുടെ ശക്തി ദൈവത്തില്‍നിാണ്. എങ്കില്‍പ്പി ആ ശക്തിക്കു നാം എന്തിന് അതിരുകള്‍വയ്ക്കണം? അതിരുകളില്ലാത്ത ശക്തിയാണു പ്രാര്‍ഥന. അതു നമുക്ക് എും ഓര്‍മിക്കാം. ആ ശക്തി നമുക്കും അനുഭവിച്ചറിയാം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3902665170328805768?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3902665170328805768/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3902665170328805768'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3902665170328805768'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post_24.html' title='അതിരുകളില്ലാത്ത ശക്തി'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3168864715472789026</id><published>2009-02-21T08:09:00.000-08:00</published><updated>2009-02-21T08:09:00.861-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>അവിട്ു തൊട്ടടുത്തു നില്‍ക്കുമ്പോള്‍</title><content type='html'>അവിട്ു തൊട്ടടുത്തു നില്‍ക്കുമ്പോള്‍&lt;br /&gt;&lt;br /&gt;ആറുവയസുകാരി കെല്ലിയും അവളുടെ മമ്മിയും വീടിനടുത്തുള്ള ഒരു പലചരക്കുകടയിലേക്കു പാതയോരം ചേര്‍് നടുപോകുകയായിരുു. അടുക്കളയിലേക്ക് അത്യാവശ്യം വേണ്ടിയിരു ചില സാധനങ്ങള്‍ വാങ്ങുകയായിരുു അവരുടെ ലക്ഷ്യം.&lt;br /&gt;&lt;br /&gt;മമ്മിയുടെ കൈയില്‍പിടിച്ച് കെല്ലി അങ്ങനെ നടുപോകുമ്പോള്‍ പതിവിനു വിരുദ്ധമായി അവള്‍ ഏറെ മൌനിയായിരുു. അഗാധമായ ചിന്തയിലാണ്ടിരു അവള്‍ പെട്ടുെ മമ്മിയുടെ നേരേ തിരിഞ്ഞ് മൃദുലമായ സ്വരത്തില്‍ ചോദിച്ചു: "മമ്മീ, ഞാന്‍ ഉടനേ മരിച്ചുപോകുമോ?’’&lt;br /&gt;&lt;br /&gt;കെല്ലിയുടെ മമ്മി അലീഷ ഏറെ ഭയപ്പെട്ടിരു ഒരു ചോദ്യമായിരുു ഇത്. ബ്രെയിന്‍ ട്യൂമര്‍ നീക്കാനുള്ള ഓപ്പറേഷനുശേഷം റേഡിയേഷനും കീമോതെറാപ്പിയും സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുു കെല്ലി. കെല്ലിക്ക് തന്റെ രോഗത്തിന്റെ ഗൌരവസ്വഭാവത്തെക്കുറിച്ച് ഏറെക്കുറെ നല്ല അറിവുണ്ടായിരുു. തന്മൂലമാണ് തന്റെ രോഗം മരണകാരണമാകുമോ എവള്‍ ചോദിച്ചത്. &lt;br /&gt;&lt;br /&gt;അലീഷ പ്രതീക്ഷിച്ചിരു ചോദ്യമായിരുു കെല്ലി ചോദിച്ചത്. എങ്കിലും ആ ചോദ്യം കേട്ടമാത്രയില്‍ അലീഷയുടെ ചങ്കിടിപ്പ് വര്‍ധിച്ചു. അവരുടെ കെണ്ണുകള്‍ നിറഞ്ഞു. തന്റെ പൊാമനപ്പുത്രിയോട് എന്തു പറയണമെറിയാതെ അവര്‍ കുഴങ്ങി.&lt;br /&gt;&lt;br /&gt;പെട്ട്െ, താന്‍ തന്റെ പുത്രിയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തില്ലല്ലോ എ് അലീഷ ഓര്‍മിച്ചു. അവള്‍ വിക്കി വിക്കി പറഞ്ഞു: "കാന്‍സര്‍ വാല്‍ പലരും മരിക്കാറുണ്ട്. എാല്‍, അധികംപേരും മരിക്കാറില്ല. അവര്‍ അപ്പോഴും നടക്കുകയായിരുതുകൊണ്ടു കെല്ലി തന്റെ കണ്ണിലെ കണ്ണീര് കാണുില്ലായിരിക്കുമ്െ അവളുടെ മമ്മി ആശ്വസിച്ചു. കെല്ലിയുടെ മുഖത്തേക്കു നോക്കാതെ മമ്മി പറഞ്ഞു: "മോളുടെ ഓപ്പറേഷന്‍ വലിയ വിജയമായിരുു. ഇനിയും മോള്‍ക്കു നല്ല ചികിത്സ ലഭിക്കും. അതുകൊണ്ട് മോള്‍ ഉടനെയെങ്ങും മരിക്കില്ല.&lt;br /&gt;&lt;br /&gt;അപ്പോള്‍ കെല്ലി പറഞ്ഞു: "മരിക്കാന്‍ എനിക്കു പേടിയില്ല, മമ്മീ. കാരണം, മരിച്ചാല്‍ ഞാന്‍ ദൈവത്തോടുകൂടിയായിരിക്കും. എാല്‍, ഞാന്‍ എങ്ങനെ മരിക്കുമെതിനെക്കുറിച്ച് എനിക്കു പേടിയുണ്ട്. അവളുടെ മമ്മി പറഞ്ഞു: "എങ്ങനെ മരിക്കുമെതിനെക്കുറിച്ചു മോള്‍ പേടിക്കേണ്ട. മോള്‍ മരിക്കാനിടയായാല്‍ ആ സമയം മമ്മിയും ഡാഡിയുമൊക്കെ മോളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുുണ്ടാവും. അപ്പോള്‍ മോള്‍ അറിയാതെത യേശുവിന്റെ കരവലയത്തില്‍ എത്തിച്ചേര്‍ിരിക്കും. മമ്മി പറഞ്ഞത് കെല്ലിക്ക് ബോധ്യംവതുപോലെ താിേ. കെല്ലി അ് മരണത്തെക്കുറിച്ചു മറ്റു ചോദ്യങ്ങളാുെം ചോദിച്ചില്ല. അധികം താമസിയാതെ കെല്ലിക്ക് റേഡിയേഷന്‍ ചികിത്സ തുടങ്ങി. ഒരുദിവസം അതിരാവിലെ ഉറക്കമുണര്‍ കെല്ലി മമ്മിയുടെ അരികെ ച്െ പറഞ്ഞു: "ഞാന്‍ ഉറക്കത്തില്‍ യേശുവിനെ സ്വപ്നം കണ്ടു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സ്വപ്നമായിരുു അത്.''&lt;br /&gt;&lt;br /&gt;"സ്വപ്നത്തില്‍ മോള്‍ എന്താണു കണ്ടത്?'' മമ്മി ആശ്ചര്യപൂര്‍വം ചോദിച്ചു. അപ്പോള്‍ നിഷ്കളങ്കത നിറഞ്ഞുനില്‍ക്കു ശബ്ദത്തില്‍ അവള്‍ പറഞ്ഞു: "ഞാന്‍ യേശുവിനോടൊപ്പമിരുു ഭക്ഷണം കഴിക്കുതായിട്ടാണ് കണ്ടത്.'' സ്വപ്നം വീണ്ടും വിവരിച്ചതിനുശേഷം അവള്‍ ആഹ്ളാദപൂര്‍വം പറഞ്ഞു: "ഓ, മമ്മീ, ദൈവം എന്റെ തൊട്ടടുത്ത് എന്റെകൂടെയുണ്െട് എനിക്കു താുുേ!’’&lt;br /&gt;&lt;br /&gt;ദൈവം തന്റെ തൊട്ടടുത്തുണ്െട വിശ്വാസം ദുഃഖത്തിന്റെ തീവ്രനിമിഷങ്ങളില്‍ കെല്ലിക്കു വലിയ ആശ്വാസമായിരുു. കാന്‍സര്‍ വീണ്ടും പെട്ടുെ കടാക്രമണം നടത്തിയപ്പോള്‍ കെല്ലി മരണത്തെ നോക്കി പുഞ്ചിരിച്ചതേയുള്ളൂ. മരണത്തിലൂടെ താന്‍ ദൈവത്തിന്റെ കരവലയത്തിലെത്തുമെ ചിന്ത അവളെ ആഹ്ളാദിപ്പിച്ചു. തന്റെ മരണത്തിനു കുറെ ദിവസങ്ങള്‍ക്കുമുമ്പ് കെല്ലി യേശുവിന് ഒരു കത്തെഴുതുകയുണ്ടായി. അവളുടെ മരണശേഷം കണ്െടടുക്കപ്പെട്ട ആ കത്തില്‍ കെല്ലി ഇപ്രകാരം എഴുതുു:&lt;br /&gt;&lt;br /&gt;"പ്രിയ യേശുവേ, കഴിഞ്ഞ കുറേ നാളായി ഞാന്‍ അങ്ങയോട് കൂടുതല്‍ അടുത്തതായി എനിക്കു താുുേ. അങ്ങയുടെ സാിധ്യം കൂടുതലായി എനിക്കിപ്പോള്‍ അനുഭവപ്പെടുു. കഴിഞ്ഞ ഒരവര്‍ഷമായി അങ്ങെനിക്കു നല്കിയിരിക്കു കാന്‍സറിനെക്കുറിച്ച് ഞാന്‍ അങ്ങേയ്ക്കു നന്ദിപറയുു. അങ്ങയോടു കൂടുതല്‍ അടുക്കാന്‍ എനിക്കതു കാരണമായിത്തീര്‍ിരിക്കുു. അങ്ങയുടെ സ്വര്‍ഗരാജ്യത്തിലേക്കു വരുതില്‍ എനിക്ക് അതിയായ ആഹ്ളാദമുണ്ട്. സ്വര്‍ഗം എങ്ങനെയിരിക്കുമ്െ എനിക്കറിയില്ല. എാലും അതേറ്റവും നല്ല സ്ഥലമാണ്െ എനിക്കുറപ്പുണ്ട്. ഞാന്‍ അങ്ങയുടെ കൈകളില്‍ സുരക്ഷിതയാണ് എ ചിന്തത എത്ര മനോഹരമാണ്! യേശുവേ, അങ്ങയെക്കൂടാതെ ഈ കഴിഞ്ഞവര്‍ഷം എനിക്ക് അതിജീവിക്കാന്‍ കഴിയുമായിരുില്ല. ഞാനിപ്പോള്‍ ദൈവത്തിന്റെ ഒരു മിഷണറിയാണ് എനിെക്കു താുുേ.&lt;br /&gt;&lt;br /&gt;ഗൈഡ്പോസ്റ്സ് മാസികയിലാണ് അമേരിക്കക്കാരിയായ കെല്ലിയുടെ കഥയും അവളുടെ കത്തും ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. താന്‍ ദൈവത്തിന്റെ കരവലയത്തിലാണെ ചിന്ത പിഞ്ചുബാലികയായ കെല്ലിക്കു നല്കിയ ആശ്വാസം വളരെ വലുതായിരുു. അതുപോലെ, ദൈവം എപ്പോഴും തന്റെ തൊട്ടടുത്ത് താടുകൂടെയുണ്ട് എ വിശ്വാസം തന്റെ ദുഃഖങ്ങളില്‍ അവള്‍ക്ക് ധൈര്യം നല്കി. തന്മൂലമാണ് മരണത്തെ മുഖാമുഖം കണ്ടപ്പോഴും അവള്‍ പുഞ്ചിരിയോടെ, പതറാതെ നിത്.&lt;br /&gt;&lt;br /&gt;ദുഃഖത്തിന്റെ തീവ്രനിമിഷങ്ങളില്‍ നമുക്കും വേണ്ടത് കെല്ലിയുടേതുപോലെയുള്ള വിശ്വാസമാണ്- ദൈവം എപ്പോഴും നമ്മുടെ തൊട്ടടുത്തു നമ്മളോടൊപ്പം ഉണ്െട വിശ്വാസം. അതുപോലെ, നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ നമുക്കും വേണ്ടതു കെല്ലിയുടേതുപോലെയുള്ള ധൈര്യമാണ്- ദൈവത്തിന്റെ കരവലയങ്ങളില്‍ നാം എപ്പോഴും സുരക്ഷിതരാണെ ധൈര്യം. നമ്മില്‍ ഭൂരിഭാഗംപേരും മാരകമായ രോഗങ്ങള്‍ക്ക് അടിപ്പെട്ടവരല്ല. നമ്മുടെ ദുഃഖങ്ങള്‍ പലപ്പോഴും മറ്റുകാരണങ്ങള്‍കൊണ്ടുണ്ടാകുവയാണ്. എിരുാലും നമ്മുടെ ദുഃഖത്തിന്റെ തീവ്രതയ്ക്ക് അല്പംപോലും കുറവില്ല എതല്ലേ അനുഭവം?&lt;br /&gt;&lt;br /&gt;ദുഃഖങ്ങള്‍ എത്രമാത്രം തീവ്രമാണെങ്കിലും, ദൈവം എപ്പോഴും നമ്മുടെകൂടെ തൊട്ടടുത്തുണ്ട് എ ചിന്ത നമുക്കുണ്െടങ്കില്‍ ആ ദുഃഖത്തെ വിജയപൂര്‍വം തരണം ചെയ്യാനാവും എതില്‍ സംശയം വേണ്ട. അതുപോലെ, ദൈവത്തിന്റെ കരവലയത്തില്‍ സുരക്ഷിതരാണെ ബോധ്യം നമുക്കുണ്െടങ്കില്‍ ഒരു ദുഃഖവും നമ്മെ അടിപതറിക്കുകയില്ലുെ തീര്‍ച്ച.&lt;br /&gt;&lt;br /&gt;കെല്ലിക്കു ലഭിച്ച കാന്‍സര്‍ എ മാരകരോഗത്തെക്കുറിച്ച് അവള്‍ ഒരിക്കലും പരാതിപറഞ്ഞില്ല. എുമാത്രമല്ല, ആ രോഗം ത ദൈവവുമായി ഏറെ അടുപ്പിക്കാന്‍ കാരണമായതുകൊണ്ട് ആ രോഗത്തെപ്രതി അവള്‍ ദൈവത്തിനു നന്ദിപറയുകയാണ് ചെയ്തത്! എന്തൊരു വീക്ഷണം! എന്തൊരു വിശ്വാസം! &lt;br /&gt;&lt;br /&gt;നമ്മുടെ തൊട്ടടുത്തു നില്‍ക്കു ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ നമുക്കു ബോധപൂര്‍വം ശ്രമിക്കാം. അപ്പോള്‍ അവിടുത്തെ കരവലയത്തില്‍ നാം എപ്പോഴും ആശ്വാസം കണ്െടത്തും. അതുപോലെ, ഒരു ദുഃഖവും ഒരിക്കലും നമ്മെ തളര്‍ത്തുകയുമില്ല.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3168864715472789026?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3168864715472789026/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post_21.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3168864715472789026'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3168864715472789026'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post_21.html' title='അവിട്ു തൊട്ടടുത്തു നില്‍ക്കുമ്പോള്‍'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3338416241668555992</id><published>2009-02-16T08:08:00.000-08:00</published><updated>2009-02-16T08:08:00.221-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പണത്തിനുമുയരെ മാതൃകയുടെ മൂല്യം</title><content type='html'>പണത്തിനുമുയരെ മാതൃകയുടെ മൂല്യം&lt;br /&gt;&lt;br /&gt;1920-കളില്‍ ഷിക്കാഗോനഗരം അടക്കിവാണിരു അധോലോകനായകനായിരുു ആല്‍ കപ്പോ (1899-1944). ഇരുപത്തിയാറാമത്തെ വയസില്‍ ആയിരത്തിലേറെ അംഗങ്ങളുള്ള മാഫിയാസംഘത്തിന്റെ തലവനായിത്തീര്‍ കപ്പോ ഏതു കൊടുംക്രൂരകൃത്യത്തിനും മടികാണിച്ചിരുില്ല. തന്റെ എതിരാളികളെയെല്ലാം വകവരുത്തി നഗരം അടക്കിവാഴുവാനാണ് കപ്പോ ശ്രമിച്ചത്.&lt;br /&gt;&lt;br /&gt;കുറ്റവാളിയായിരു കപ്പോണിനെ നിയമത്തിന്റെ ചങ്ങലയില്‍ന്ി എപ്പോഴും രക്ഷിച്ചിരുത് ഈസി എഡ്ഡി എ പ്രഗത്ഭനായ വക്കീലായിരുു. നിയമകാര്യങ്ങളില്‍ എഡ്ഡിയെ വെല്ലുവാന്‍ അ് ഷിക്കാഗോയില്‍ ആരുമുണ്ടായിരുില്ല. എഡ്ഡിയുടെ വിദഗ്ധമായ സഹായം കൊണ്ടു മാത്രമാണ് കപ്പോ പലപ്പോഴും ഇരുമ്പഴിക്കുള്ളില്‍നിു രക്ഷപ്പെട്ടത്.&lt;br /&gt;&lt;br /&gt;എഡ്ഡിയുടെ സേവനത്തിനുള്ള പ്രതിഫലമായി കപ്പോ എഡ്ഡിക്കു ധാരാളം പണം കൊടുത്തു. അതുപോലെ, എഡ്ഡിക്ക് താമസിക്കുവാന്‍ വേണ്ടി കൊട്ടാരസമാനമായ ഒരു വീടും നല്‍കി. എഡ്ഡിയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാവല്‍ക്കാരെയും കപ്പോ നിയമിച്ചു.&lt;br /&gt;&lt;br /&gt;ആദ്യമൊക്കെ സ്വന്തം കഴിവിനെക്കുറിച്ചും കപ്പോണിനുവേണ്ടി കോടതിയില്‍ താന്‍ നേടിയെടുക്കു ഓരോ വിജയത്തെക്കുറിച്ചും വലിയ മതിപ്പായിരുു എഡ്ഡിക്ക്. എാല്‍, കുറെ വര്‍ഷം കഴിഞ്ഞപ്പോള്‍ തന്റെ ജീവിതത്തെക്കുറിച്ച് എഡ്ഡിക്ക് അവജ്ഞ താുേവാന്‍ തുടങ്ങി. തന്റെ ജീവിതംവഴി താന്‍ തന്റെ ഏകപുത്രനു നല്‍കു ദുര്‍മാതൃകയായിരുു അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചത്.&lt;br /&gt;&lt;br /&gt;എഡ്ഡിയുടെ പുത്രനായ ബുച്ച് അതിസമര്‍ഥനായിരുു. അവനു നല്ല വിദ്യാഭ്യാസവും ജീവിതത്തിലെ എല്ലാ സൌകര്യങ്ങളും നല്‍കുതില്‍ എഡ്ഡി പ്രത്യേകം ശ്രദ്ധിച്ചു. എാല്‍, അധോലോകവുമായുള്ള തന്റെ ബന്ധം തനിക്കു മാത്രമല്ല, തന്റെ പുത്രനും നാശത്തിനു കാരണമാകുമല്ലോ എാര്‍ത്തപ്പോള്‍ അദ്ദേഹം ഞെട്ടി. തന്റെ പുത്രന്‍ തപ്പാെേലെ തെറ്റില്‍ വീഴാതെ സമൂഹത്തിനു നന്മചെയ്യുവനായി ജീവിക്കണമ്െ അദ്ദേഹം ആഗ്രഹിച്ചു. പക്ഷേ, അവന്‍ നല്ലവനായിത്തീരണമെങ്കില്‍ താന്‍ത നല്ലവനായി മാറണം. എാല്‍, അതിനു കൊടുക്കേണ്ട വില വളരെ വലുതാണുതാനും.&lt;br /&gt;&lt;br /&gt;ദീര്‍ഘനാള്‍ നീണ്ടുനി ആത്മസംഘര്‍ഷത്തിനും ആത്മപരിശോധനയ്ക്കുംശേഷം എഡ്ഡി അധോലോകനായകനുമായുള്ള ബന്ധം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. എു മാത്രമല്ല, കപ്പോണിനെതിരേ കോടതിയില്‍ മൊഴിനല്‍കുവാനും അദ്ദേഹം തയാറായി. തന്റെ ജീവന്‍ അപകടത്തിലാക്കു നടപടിയാണത് എ് അദ്ദേഹത്തിനറിയാമായിരുു. എാല്‍, എഡ്ഡി ഭയപ്പെട്ടില്ല. തിന്മയില്‍നിു വിട്ടുമാറി തന്റെ പുത്രന് ഒരു നല്ല മാതൃക നല്‍കുക എതായിരുു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പ്രധാനം. എഡ്ഡി കപ്പോണിനെതിരേ മൊഴിനല്‍കി ഒരു വര്‍ഷം തികയുതിനു മുമ്പുത കപ്പോണിന്റെ ഗുണ്ടകള്‍ എഡ്ഡിയെ വെടിവച്ചുകാുെ.&lt;br /&gt;&lt;br /&gt;പണമുണ്ടാക്കുവാന്‍ വേണ്ടിയായിരുു എഡ്ഡി കപ്പോണിന്റെ പിാലെ പോയത്. കപ്പോ സാമൂഹ്യദ്രോഹിയും കുറ്റവാളിയുമാണെ വസ്തുത ആദ്യമാുെം എഡ്ഡിയെ വിഷമിപ്പിച്ചില്ല. ഏതു പിശാചിനുവേണ്ടി വാദിച്ചാണെങ്കിലും കുറേ പണമുണ്ടാക്കണമുെ മാത്രമായിരുു എഡ്ഡിയുടെ ചിന്താഗതി.&lt;br /&gt;&lt;br /&gt;എഡ്ഡിയെപ്പോലെ ഏതു വിധേനെയും പണമുണ്ടാക്കണമുെ ചിന്തിക്കുവര്‍ കൂടുതലുള്ള കാലഘട്ടമല്ലേ നമ്മുടേത്? കൊള്ളയടിച്ചും കൈക്കൂലി വാങ്ങിയും പണമുണ്ടാക്കുതില്‍ എത്ര താത്പര്യമാണു പലര്‍ക്കും! പണം സമ്പാദിക്കുതിന് ഏതു മാര്‍ഗവും അവലംബിക്കാമെല്ലേ പലരും ചിന്തിക്കുത്? തങ്ങളുടെ കുടുംബാംഗങ്ങളുടെ നന്മയ്ക്കുവേണ്ടി പണം സമ്പാദിക്കുകയാണെല്ലേ അവരുടെ വിചാരം?&lt;br /&gt;&lt;br /&gt;എാല്‍, മറ്റുള്ളവരെ കുത്തിക്കവര്‍ും കൈക്കൂലി വാങ്ങിയുമുണ്ടാക്കു പണത്തില്‍നിു നന്മയുണ്ടാകുമോ? അന്യായമാര്‍ഗങ്ങളിലൂടെ നമ്മുടെ പക്കലെത്തു പണംവഴി നാം കുടുംബത്തില്‍ നാശം വിതയ്ക്കുകയല്ലേ ചെയ്യുത്? അന്യായമാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കു മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കു പാഠം എന്താണ്? മാതാപിതാക്കള്‍ മക്കള്‍ക്ക് ദുര്‍മാതൃക നല്‍കിയതിനുശേഷം മക്കള്‍ ദുര്‍മാര്‍ഗികളായി മാറുതിനെക്കുറിച്ച് എങ്ങനെ പരാതിപ്പെടാനും സങ്കടപ്പെടാനുമാകും?&lt;br /&gt;&lt;br /&gt;മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയുമൊക്കെ നന്മ ആഗ്രഹിക്കുവര്‍ കള്ളത്തരത്തിനും കരിഞ്ചന്തയ്ക്കും കൈക്കൂലിക്കുമൊക്കെ പോകുമോ? അന്യായമാര്‍ഗങ്ങളിലൂടെ പണമുണ്ടാക്കി മക്കള്‍ക്കു കൊടുക്കുതിനേക്കാള്‍ പ്രധാനപ്പെട്ടതല്ലേ അവര്‍ക്കു നല്ല ജീവിതമാതൃക നല്‍കി അവരെ നന്മയിലൂടെ നയിക്കുക എുള്ളത്?&lt;br /&gt;&lt;br /&gt;ഇനി എഡ്ഡിയുടെ കഥയിലേക്ക് മടങ്ങിവരട്ടെ: തന്റെ പുത്രനായ ബുച്ചിനു സന്മാതൃക നല്‍കുവാനും ബുച്ചിന്റെ നന്മ ഉറപ്പുവരുത്തുവാനുമായിരുു എഡ്ഡി കപ്പോണുമായുള്ള ബന്ധം അവസാനിപ്പിച്ചത്. അതുവഴിയായി അദ്ദേഹത്തിനു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;എാല്‍, എഡ്ഡിയുടെ സന്മാതൃകയും ത്യാഗവും വൃഥാവിലായില്ല. അദ്ദേഹത്തിന്റെ പുത്രനായ ബുച്ച് രണ്ടാം ലോകമഹായുദ്ധത്തിലെ ഒരു ഹീറോ ആയിരുു. യു.എസ്. നേവല്‍ അക്കാദമിയില്‍നിു പ്രശസ്തവിജയം നേടിയ ബുച്ച് 1942 ഫെബ്രുവരി 20-ന് ഒന്‍പത് ജാപ്പനീസ് യുദ്ധവിമാനങ്ങളെ ഒറ്റയ്ക്കു നേരിട്ട് അവയില്‍ അഞ്ചെണ്ണം വെടിവച്ചുവീഴ്ത്തുകയും മൂണ്ണെത്തിനു കേടുവരുത്തുകയും ചെയ്തു. ലെക്സിംഗ്ട എ വിമാനവാഹിനിക്കപ്പലിനെ ഒറ്റയ്ക്കുനിു പോരാടി രക്ഷപ്പെടുത്തിയ ബുച്ചിനു കോഗ്രഷണല്‍ മെഡല്‍ ഓഫ് ഓണര്‍ എ അത്യുത ബഹുമതിവരെ ലഭിക്കുകയുണ്ടായി. സ്വന്തം ജീവന്‍ പണയപ്പെടുത്തി ബുച്ച് അു നടത്തിയ സാഹസികപോരാട്ടത്തിന്റെ ചിത്രങ്ങള്‍ ബുച്ചിന്റെ വിമാനത്തില്‍ ഘടിപ്പിച്ചിരു കാമറ ഒപ്പിയെടുക്കുകയുണ്ടായി. രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രശസ്തസേവനം കാഴ്ചവച്ച ബുച്ച് 1943 നവംബര്‍ 20-ന് യുദ്ധത്തില്‍ മൃതിയടയുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;ബുച്ച് എ ഓമനപ്പേരിലറിയപ്പെട്ടിരു അദ്ദേഹത്തിന്റെ ശരിയായ പേര് എഡ്വേര്‍ഡ് ഒഹെയര്‍ എായിരുു. സ്വന്തം രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനാണ് ഷിക്കാഗോയിലെ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് ഒഹെയര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എു നാമകരണം ചെയ്തിരിക്കുത്.&lt;br /&gt;&lt;br /&gt;മാതാപിതാക്കള്‍ മക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്തണമെതില്‍ സംശയമില്ല. എാല്‍, അതൊരിക്കലും വഞ്ചനയിലൂടെയും ചതിയിലൂടെയും മറ്റു തെറ്റായ മാര്‍ഗങ്ങളിലൂടെയുമാകരുത്. സാമ്പത്തിക സുരക്ഷിതത്വത്തേക്കാള്‍ പ്രധാനപ്പെട്ടത് മാതാപിതാക്കള്‍ മക്കള്‍ക്കു നല്‍കു സന്മാതൃകയും നല്ല ശിക്ഷണവുമാണ്. മക്കളുടെ ജീവിതത്തെ ഏറെ സ്വാധീനിക്കുതും ഈ മാതൃക തയൊയിരിക്കും.&lt;br /&gt;&lt;br /&gt;എഡ്ഡി സ്വന്തം ജീവന്‍ പണയംവച്ചും തന്റെ മകനു നല്ല മാതൃക നല്‍കാന്‍ തയാറായി. മക്കളുടെ യഥാര്‍ഥ നന്മയാണു മാതാപിതാക്കള്‍ ആഗ്രഹിക്കുതെങ്കില്‍ അവര്‍ എഡ്ഡിയുടെ മാതൃക മറക്കാതിരിക്കട്ടെ.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3338416241668555992?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3338416241668555992/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post_16.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3338416241668555992'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3338416241668555992'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post_16.html' title='പണത്തിനുമുയരെ മാതൃകയുടെ മൂല്യം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-2688985415403883602</id><published>2009-02-12T08:07:00.000-08:00</published><updated>2009-02-12T08:07:06.355-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>എല്ലാവര്‍ക്കും തുല്യമായി ലഭിക്കു</title><content type='html'>പുരാതന റോമാക്കാരുടെ മേല്‍ പല യുദ്ധവിജയങ്ങളും നേടിയ മഹാനായ ജനറലാണ് ഹാനിബാള്‍ (247-183 ബി.സി). വടക്കേ ആഫ്രിക്കന്‍ തീരത്തുണ്ടായിരു കാര്‍ത്തേജിന്റെ രോമാഞ്ചമായിരു അദ്ദേഹം ബി.സി. 216-ലെ യുദ്ധത്തില്‍ റോമാക്കാരെ ശരിക്കും പരാജയപ്പെടുത്തി.&lt;br /&gt;&lt;br /&gt;എാല്‍ യുദ്ധത്തില്‍ തോറ്റ റോമാക്കാരെ ഇല്ലായ്മ ചെയ്യുവാന്‍ അദ്ദേഹം മുതിര്‍ില്ല. റോമാക്കാരുടെ ശക്തി ക്ഷയിച്ചു എു കരുതിയ അദ്ദേഹവും അനുയായികളും അലസതയിലേക്കും കുത്തഴിഞ്ഞ ജീവിതത്തിലേക്കും വഴുതിവീണു.&lt;br /&gt;&lt;br /&gt;ഹാനിബാളും കൂട്ടരും ജീവിതത്തിന്റെ മുന്തിരിച്ചാര്‍ ആസ്വദിച്ചു സമയം പാഴാക്കിയപ്പോള്‍ റോമാക്കാര്‍ വീണ്ടും മറ്റൊരു യുദ്ധത്തിനുള്ള തയാറെടുപ്പിലായിരുു. അധികം താമസിയാതെ അവര്‍ കാര്‍ത്തേജിനും ഹാനിബാളിനും നേരേ ആക്രമണം അഴിച്ചുവിട്ടു. ഇത്തവണ ഹാനിബാളിന് ഒും ചെയ്യുവാനായില്ല. കാര്‍ത്തേജ്പോലും ഉപേക്ഷിച്ച് അദ്ദേഹത്തിന് ഓടേണ്ടിവു.&lt;br /&gt;&lt;br /&gt;യുദ്ധത്തില്‍ പരാജിതനായി അകലെയുള്ള സുരക്ഷാസങ്കേതത്തിലേക്കു പലായനം ചെയ്യുമ്പോള്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞതായി ചരിത്രകാരന്മാര്‍ സാക്ഷിക്കുു: "എനിക്കു ചെയ്യുവാന്‍ സാധിക്കുമായിരുപ്പോള്‍ ഞാന്‍ ചെയ്തില്ല. ഇപ്പോള്‍ എനിക്ക് അങ്ങനെ ചെയ്യുവാന്‍ ആഗ്രഹമുണ്െടങ്കിലും അതിനു സാധിക്കുില്ല.''&lt;br /&gt;&lt;br /&gt;റോമാക്കാരെ പരാജയപ്പെടുത്തുവാന്‍ ഹാനിബാളിന് ഒരു സുവര്‍ണാവസരം ലഭിച്ചതാണ്. അത് അദ്ദേഹം പാഴാക്കി. പിീട് റോമാക്കാരെ തകര്‍ക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അതു സാധിച്ചില്ല. കാരണം, അപ്പോഴേക്കും അദ്ദേഹത്തിന്റെ ശത്രുക്കള്‍ അജയ്യരായിമാറിയിരുു.&lt;br /&gt;&lt;br /&gt;പുതുവര്‍ഷത്തിലേക്കു പ്രവേശിക്കുത് എപ്പോഴും ആഹ്ളാദകരമാണ്. കാരണം, പുതുജീവിതത്തിന്റെയും പുതിയ തുടക്കത്തിന്റെയും പൊന്‍പുലരി ഒരുക്കുതാണു പുതുവര്‍ഷം.&lt;br /&gt;&lt;br /&gt;എാല്‍, പുതിയ വര്‍ഷത്തിലേക്കു നാം കാലെടുത്തു കുത്തുമ്പോള്‍ കടുപോയ വര്‍ഷത്തിലേക്കു പിന്തിരിഞ്ഞു നോക്കുവാന്‍ മറക്കരുത്. ഒരുപക്ഷേ ഒട്ടേറെ ഓര്‍മിക്കുവാനും ഓമനിക്കുവാനും പറ്റിയ കാര്യങ്ങള്‍ കഴിഞ്ഞവര്‍ഷം നാം ചെയ്തിട്ടുണ്ടാകില്ല. നേരെമറിച്ച,് വീണുകിട്ടിയ സുവര്‍ണാവസരങ്ങള്‍ പലതും കളഞ്ഞുകുളിച്ച ചരിത്രമായിരിക്കും നമ്മില്‍ പലരുടേതും. യുദ്ധവീരനായ ഹാനിബാളിനെപ്പോലെ, ചെയ്യാമായിരു നല്ലകാര്യം ചെയ്യാന്‍ വിസമ്മതിച്ചതുമൂലമുണ്ടായ നഷ്ടങ്ങളുടെ കഥയാകും നമുക്കിപ്പോള്‍ പറയാനുണ്ടാകുക.&lt;br /&gt;&lt;br /&gt;എങ്കിലും എല്ലാം നമുക്കു നഷ്ടമായിട്ടില്ല എതിന്റെ സൂചനയാണ് പുതിയൊരു വര്‍ഷത്തിലേക്കു കാലെടുത്തു കുത്തുവാന്‍ നമുക്കു ഭാഗ്യം ലഭിച്ചു എ വസ്തുത. എാല്‍ നാം ആദ്യംമുതല്‍ത ശ്രദ്ധിക്കുില്ലെങ്കില്‍ നമുക്കു ലഭിച്ചിരിക്കു പുതുവര്‍ഷത്തിന്റെ അവസാനത്തില്‍ വീണ്ടും കഷ്ടനഷ്ടങ്ങളുടെ കഥയേ നമുക്കു പറയുവാന്‍ കാണുകയുള്ളു.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ജീവിതത്തിലെ ഈ നിമിഷങ്ങളും അവ ജന്മം നല്‍കു മണിക്കൂറുകളും ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമൊക്കെ ഒരുവര്‍ഷമായി പരിണമിക്കുവാന്‍ അത്രയധികം സമയം വേണ്ട. നാം കണ്ണടച്ചു തുറക്കു മാത്രയില്‍ ഈ വര്‍ഷം കടുപോയേക്കാം. അതുവഴി നമ്മുടെ ജീവിതം ധന്യമാക്കുവാനുള്ള ഏറെ അസുലഭ നിമിഷങ്ങളും നമുക്കു നഷ്ടമായേക്കാം.&lt;br /&gt;&lt;br /&gt;അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഭാഗമായ നിമിഷങ്ങളെ നമ്മുടെ ജീവിതത്തിന്റെ നന്മയ്ക്കുപകരിക്കു രീതിയില്‍ വിനിയോഗിക്കുവാന്‍ നാം ദൃഢപ്രതിജ്ഞ എടുത്തേ മതിയാകൂ. നമ്മുടെ ജീവിതനന്മയ്ക്കുപകരിക്കുവാന്‍ നാം എടുക്കു ഈ ദൃഢപ്രതിജ്ഞ ഈ വര്‍ഷം മുഴുവന്‍ പാലിക്കുവാന്‍ നാം നിരന്തരം പരിശ്രമിക്കുകയും വേണം.&lt;br /&gt;&lt;br /&gt;സ്കോട്ട്ലന്‍ഡിലെ ഗ്ളാസ്ഗോ പട്ടണത്തില്‍ സമയം കാണിക്കു ഒരു വലിയ സഡയല്‍ ഉണ്ട്. അതില്‍ ഇപ്രകാരം ഒരു വാക്യം എഴുതിവച്ചിട്ടുണ്ട്: "സമയം അവസാനിക്കുതിനുമുമ്പ് സമയത്തെക്കുറിച്ചോര്‍മിക്കുക.'' നമ്മുടെ ജീവിതത്തില്‍ സമയം ഒട്ടേറെയുണ്ട് എു നാം പലപ്പോഴും കരുതുുണ്ടാവാം. എാല്‍ നാം നിനച്ചിരിക്കാത്ത നിമിഷം നമ്മുടെ സമയം അവസാനിക്കും എതില്‍ സംശയം വേണ്ട. അതുപോലെ നമുക്കു ലഭിച്ചിരിക്കു ഈ വര്‍ഷവും വേഗം അപ്രത്യക്ഷമാകും എതില്‍ സംശയിക്കേണ്ട. &lt;br /&gt;&lt;br /&gt;അതുകൊണ്ട് സമയവും വര്‍ഷവും തീരുതിനുമുമ്പ് നമ്മുടെയും അവരുടെയും ജീവിതനന്മയ്ക്കുപകരിക്കു രീതിയില്‍ നമുക്കെന്തു ചെയ്യുവാന്‍ സാധിക്കും എു നാം അന്വേഷിച്ചേ മതിയാകൂ.&lt;br /&gt;&lt;br /&gt;സമയം പലപ്പോഴും നമ്മുടെ ശത്രുവായി രൂപാന്തരപ്പെടു അനുഭവങ്ങള്‍ നമുക്കുണ്ടായിട്ടുണ്ടാകും. നാം തിന്മയുടെ മാര്‍ഗത്തില്‍ ചരിക്കുമ്പോഴൊക്കെ സമയം നമ്മുടെ ശത്രുവായി നിലകൊള്ളുകയാണെതില്‍ സംശയം വേണ്ട. എാല്‍ നാം മനസുവച്ചാല്‍ സമയത്തെ നമ്മുടെ മിത്രമായി മാറ്റാനാകും. അതിനു നമ്മുടെ സമയം നാം ശരിക്കും നന്മയ്ക്കുപകരിക്കു രീതിയില്‍ വിനിയോഗിക്കണമുെമാത്രം.&lt;br /&gt;&lt;br /&gt;സമയത്തെ നമ്മുടെ മിത്രമായി മാറ്റുതില്‍ നാം വിജയിച്ചാല്‍ നമ്മുടെ ജീവിതം അര്‍ഥപൂര്‍ണമാകും, സന്തോഷപൂരിതമാകും.അപ്പോള്‍ നമുക്കു ലഭിക്കു ഓരോ നിമിഷവും മണിക്കൂറുമൊക്കെ ജീവിതത്തിലെ വലിയ അനുഗ്രഹങ്ങളായി നമുക്കു താുേം. എാല്‍ സമയം നമ്മുടെ ശത്രുവായി മാറു നിമിഷം നമ്മുടെ ജീവിതം ദുരിതപൂര്‍ണവും അസന്തുഷ്ടവുമാകും എതില്‍ രണ്ടുപക്ഷമില്ല.&lt;br /&gt;&lt;br /&gt;നമുക്കെല്ലാവര്‍ക്കും നാം ജീവിച്ചിരിക്കു കാലത്തോളം ശരിക്കും തുല്യമായി ലഭിക്കു എന്തെങ്കിലുമുണ്െടങ്കില്‍ അതു സമയം മാത്രമാണ്. പാവപ്പെട്ടവനും പണക്കാരനുമൊക്കെ ഒരേരീതിയിലാണു സമയം ലഭിക്കുത്. ഓരോ ദിവസത്തെയും ഇരുപത്തിനാലു മണിക്കൂറും എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുുണ്ട്. ആര്‍ക്കുമാര്‍ക്കും ഒരു നിമിഷത്തിന്റെ കൂടുതലോ കുറവോ ഉണ്ടാകില്ല.&lt;br /&gt;&lt;br /&gt;എാല്‍ നമുക്കെല്ലാവര്‍ക്കും ഒരുപോലെ ലഭിക്കു സമയം നാം ഒരുപോലെയായിരിക്കുകയില്ല ഉപയോഗിക്കുത്. ചിലര്‍ കിട്ടു സമയം അനുഗ്രഹങ്ങളുടെ നിമിഷങ്ങളാക്കി മാറ്റുമ്പോള്‍ മറ്റുചിലര്‍ അവ ശാപഗ്രസ്തമായ നിമിഷങ്ങളാക്കി രൂപാന്തരപ്പെടുത്തുു.&lt;br /&gt;&lt;br /&gt;എാല്‍, നാം മനസുവച്ചാല്‍ നമുക്കെല്ലാവര്‍ക്കും നമ്മുടെ സമയം മുഴുവന്‍ അനുഗ്രഹങ്ങളുടെ നിമിഷങ്ങളാക്കി മാറ്റാന്‍ സാധിക്കുമെതാണു യാഥാര്‍ഥ്യം. വര്‍ഷാരംഭത്തില്‍ത്ത നാം അതിനു ശ്രമിക്കേണ്ടിയിരിക്കുു. പുതിയ വര്‍ഷത്തിലേക്കു നാം കടക്കുമ്പോള്‍ കടുപോയ വര്‍ഷത്തെക്കുറിച്ചു ദൈവത്തോടു നന്ദി പറയുവാനും നാം മറുപോകരുത്. അതുപോലെ കഴിഞ്ഞുപോയ വര്‍ഷം നമ്മുടെ ജീവിതത്തിലുണ്ടായ കുറ്റങ്ങളെയും കുറവുകളെയും കുറിച്ച് മാപ്പപേക്ഷിക്കുവാനും നാം വിട്ടുപോകരുത്. കഴിഞ്ഞവര്‍ഷം നമ്മുടെ ജീവിതത്തില്‍ എന്തുമാത്രം കുറ്റവും കുറവും ഉണ്ടായിട്ടുണ്െടങ്കിലും ദൈവം തന്റെ കരുണയില്‍ നമുക്കു പുതിയൊരു വര്‍ഷം തിരിക്കുകയാണ്. ഈ യാഥാര്‍ഥ്യം വിസ്മരിക്കാതെ പുതിയ വര്‍ഷത്തെ ദൈവാനുഗ്രഹങ്ങളുടെ വര്‍ഷമാക്കി മാറ്റുതില്‍ നമ്മുടെ ഭാഗത്തുനിു നാം ചെയ്യേണ്ടതു നമുക്കു ചെയ്യാം.&lt;br /&gt;&lt;br /&gt;പുതിയ വര്‍ഷത്തിലേക്കു കാലെടുത്തുവയ്ക്കുമ്പോള്‍ നാം ഓര്‍മിക്കേണ്ട മറ്റൊരു കാര്യംകൂടിയുണ്ട്. അതായത്, നമുക്കു ലഭിച്ചിരിക്കു പുതുവര്‍ഷം നമുക്കും മറ്റുള്ളവര്‍ക്കും നന്മ ചെയ്യാനുള്ള അവസരമായി ദൈവം നമുക്കു തിരിക്കു ദാനമാണ്. ദൈവത്തിന്റെ ഈ ദിവ്യദാനത്തെ നമുക്കു വിലമതിക്കാം. അതുപോലെ ഈ ദാനത്തെ മറ്റു ദൈവാനുഗ്രഹങ്ങള്‍ക്കു വഴിയൊരുക്കു ദാനമായി മാറ്റാന്‍ നമുക്കു ശ്രമിക്കാം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-2688985415403883602?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/2688985415403883602/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post_12.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2688985415403883602'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2688985415403883602'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post_12.html' title='എല്ലാവര്‍ക്കും തുല്യമായി ലഭിക്കു'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-8885593949849546410</id><published>2009-02-08T08:05:00.000-08:00</published><updated>2009-02-08T08:05:00.752-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>തോല്‍വി നേരിടുവാനുള്ള ശക്തി</title><content type='html'>കബ് സ്കൌട്ട്സിലെ അംഗമായിരുു എട്ടുവയസുകാരനായ ഗില്‍ബര്‍ട്ട്. ഒരിക്കല്‍ സ്കൌട്ട്സിലെ അംഗങ്ങള്‍ക്കുവേണ്ടി ഒരു കാറോട്ടമത്സരം സംഘടിപ്പിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;സാധാരണരീതിയിലുള്ള കാറോട്ടമത്സരമായിരുില്ല അത്. സ്കൌട്ട്സിലെ അംഗങ്ങള്‍ രൂപകല്പന ചെയ്ത ചെറിയ കാറുകള്‍ കൊണ്ടുള്ള മത്സരമാണു സംഘാടകര്‍ പ്ളാന്‍ ചെയ്തത്.&lt;br /&gt;&lt;br /&gt;മത്സരത്തിനുള്ള ഒരുക്കമായി ആദ്യം കാര്‍ നിര്‍മിക്കേണ്ടിയിരുു. അതിനുവേണ്ടി നാലു ചെറിയ ടയറുകളും കാറിന്റെ ബോഡി നിര്‍മിക്കുവാനുള്ള ചെറിയ മരക്കഷണങ്ങളും സംഘാടകര്‍ സ്കൌട്ട് അംഗങ്ങള്‍ക്കു നല്കി. കാര്‍ നിര്‍മിക്കേണ്ടത് എങ്ങനെയ്െ വ്യക്തമാക്കു ലഘുലേഖയും നല്കിയിരുു. കാര്‍ നിര്‍മാണത്തിനു സ്വന്തം മാതാപിതാക്കളുടെ സഹായം തേടുവാനുള്ള സ്വാതന്ത്യ്രവും സ്കൌട്ട് അംഗങ്ങള്‍ക്കുണ്ടായിരുു. &lt;br /&gt;&lt;br /&gt;കാര്‍ നിര്‍മിക്കുവാനുള്ള സാധനങ്ങളുമായി ആവേശപൂര്‍വമാണ് ഗില്‍ബര്‍ട്ട് അു വീട്ടിലെത്തിയത്. അവന്‍ ഓടിച്ച്െ ഡാഡിയോടു വിവരം പറഞ്ഞു.&lt;br /&gt;&lt;br /&gt;പക്ഷേ, അതില്‍ അയാള്‍ക്ക് അത്ര താത്പര്യം താിേയില്ല. കുട്ടികളുടെ കളിതമാശകള്‍ക്കുവേണ്ടി സമയം കളയുവാനില്ലൊയിരുു അയാളുടെ മറുപടി.&lt;br /&gt;&lt;br /&gt;ഡാഡി സഹായിക്കുകയില്ലുെ പറഞ്ഞപ്പോള്‍ ഗില്‍ബര്‍ട്ട് ആദ്യം പതറിപ്പോയി. എങ്കിലും തനിക്കു സാധിക്കു രീതിയില്‍ കാര്‍ നിര്‍മിക്കുവാന്‍ അവന്‍ ആരംഭിച്ചു. അപ്പോള്‍ അവന്റെ മമ്മി അവനെ സഹായിക്കുവാന്‍ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;മരപ്പണിയുടെ ബാലപാഠങ്ങള്‍പോലും അവര്‍ക്ക് അറിയില്ലായിരുു. എങ്കിലും ഉളിയും കൊട്ടുവടിയുമൊക്കെ സംഘടിപ്പിച്ച് അവര്‍ പണി ആരംഭിച്ചു. നിരവധി ദിവസങ്ങള്‍ നീണ്ടുനി പരിശ്രമംകൊണ്ട് അവര്‍ ഒരു ചെറിയ കാര്‍ നിര്‍മിച്ചു. കൈയില്‍ എടുത്തുകൊണ്ടു നടക്കാവു ഒരു കളിക്കോപ്പിന്റെ വലുപ്പമേ ആ കാറിനുണ്ടായിരുുള്ളു. അവര്‍ ആ കാര്‍ പോളിഷ് ചെയ്തു മനോഹരമാക്കി.&lt;br /&gt;&lt;br /&gt;കാറോട്ടമത്സരത്തിനായി നിശ്ചയിക്കപ്പെട്ടിരു ദിവസം സ്കൌട്ട് അംഗങ്ങളെല്ലാം തങ്ങളുടെ കാറുകളുമായി മത്സരസ്ഥലത്തെത്തി. അവരില്‍ പലരുടെയും കാറുകള്‍ കണ്ടപ്പോള്‍ ഗില്‍ബര്‍ട്ടിന്റെ മുഖം വാടി. അതിമനോഹരമായി നിര്‍മിക്കപ്പെട്ട കാറുകളായിരുു അവയെല്ലാം. ചായമടിച്ച് മനോഹരമാക്കപ്പെട്ട ആ കാറുകളോടു തുലനം ചെയ്യുമ്പോള്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ അല്പംപോലും ആകര്‍ഷകമായിരുില്ല.&lt;br /&gt;&lt;br /&gt;ഗില്‍ബര്‍ട്ടിന്റെ കാര്‍ കണ്ടപ്പോള്‍ മറ്റു സ്കൌട്ട് അംഗങ്ങള്‍ അവനെ കളിയാക്കി. എങ്കിലും അതു വകവയ്ക്കാതെ അവന്‍ കാറോട്ടമത്സരത്തില്‍ ചേര്‍ു.&lt;br /&gt;&lt;br /&gt;ഈരണ്ടുപേര്‍ തമ്മിലായിരുു മത്സരം ക്രമീകരിച്ചിരുത്. മത്സരത്തില്‍ ജയിക്കു ആള്‍ അടുത്തയാളിനോട് മത്സരിക്കുക. അങ്ങനെ അവസാനംവരെ ജയിക്കുയാളിന് ട്രോഫി.&lt;br /&gt;&lt;br /&gt;മത്സരത്തിന്റെ സ്റാര്‍ട്ടിംഗ് ലൈനില്‍ നിുകൊണ്ട് കാര്‍ മുാട്ടു തള്ളിവിടുക. അങ്ങനെ ചെയ്യുമ്പോള്‍ ഏറ്റവും മുന്‍പിലെത്തു കാര്‍ വിജയിച്ചതായി പ്രഖ്യാപിക്കപ്പെടും - അതായിരുു മത്സരത്തിന്റെ രീതി.&lt;br /&gt;&lt;br /&gt;മത്സരത്തിന് മറ്റു കുട്ടികളെത്തിയിരുത് തങ്ങളുടെ ഡാഡിമാരുടെ കൂടെയായിരുു. ഗില്‍ബര്‍ട്ട് മാത്രമായിരുു ഡാഡിയെക്കൂടാതെ അവിടെ എത്തിയിരുത്. അവനു മമ്മി മാത്രമായിരുു തുണ. എങ്കിലും ഡാഡി കൂടെ വരാതിരുതിന്റെ ദുഃഖം അവന്‍ പുറത്തു കാട്ടിയില്ല.&lt;br /&gt;&lt;br /&gt;എല്ലാവരും ആകാംക്ഷയോടെ കാത്തിരു മത്സരം ആരംഭിച്ചു. ഗില്‍ബര്‍ട്ട് മത്സരത്തിനു ചേര്‍തു മുതല്‍ ഭാഗ്യം അവന്റെ കൂടെയായിരുു. അവന്‍ ഓരോരുത്തരെയായി തോല്‍പിച്ച് ഫൈനലിലെത്തി.&lt;br /&gt;&lt;br /&gt;ഫൈനലിനുള്ള വിസില്‍ മുഴങ്ങുതിനു തൊട്ടു മുന്‍പായി ഗില്‍ബര്‍ട്ട് റഫറിയോടു പറഞ്ഞു: "എനിക്കല്പസമയം തരൂ. ഞാന്‍ ഒുപ്രാര്‍ഥിക്കട്ടെ.&lt;br /&gt;&lt;br /&gt;ഗില്‍ബര്‍ട്ട് ചോദിച്ചതുപോലെ പ്രാര്‍ഥിക്കുവാന്‍ അവനു സമയം നല്കി. അവന്‍ അവിടെ മുട്ടിന്മേല്‍ന്ി കണ്ണുകളടച്ചു പ്രാര്‍ഥിച്ചു. അതും ഒര മിനിറ്റ് സമയം.&lt;br /&gt;&lt;br /&gt;പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ അവന്‍ പറഞ്ഞു: "ഞാന്‍ റെഡി. നമുക്കു മത്സരം തുടങ്ങാം. എല്ലാവരും കാത്തിരു ഫൈനല്‍. ആരു ജയിക്കും എറിയുവാനുള്ള ആകാംക്ഷയോടെ ആളുകള്‍ കാത്തുനില്‍ക്കുമ്പോള്‍ ഗില്‍ബര്‍ട്ടിന്റെ കാര്‍ ഏറ്റവും മുന്‍പിലെത്തി വിജയം നേടി. അപ്പോള്‍ ഗില്‍ബര്‍ട്ട് ആകാശത്തിലേക്കു നോക്കി "ദൈവമേ, നന്ദി'' എു പറഞ്ഞ് തുള്ളിച്ചാടി.&lt;br /&gt;&lt;br /&gt;സമ്മാനദാനത്തിന്റെ അവസരത്തില്‍ സ്കൌട്ട് മാസ്റര്‍ ഗില്‍ബര്‍ട്ടിനോടു ചോദിച്ചു: "അപ്പോള്‍ വിജയിക്കുവാന്‍ വേണ്ടി നീ പ്രാര്‍ഥിച്ചു, അല്ലേ?'' ഉടനേ ഗില്‍ബര്‍ട്ട് പറഞ്ഞു: "ഇല്ലില്ല. അങ്ങനെ ചെയ്യുതു ശരിയാവില്ല. ഞാന്‍ തോല്‍ക്കുകയാണെങ്കില്‍ കരയാതിരിക്കുവാനുള്ള ശക്തിക്കുവേണ്ടി മാത്രമാണു ഞാന്‍ പ്രാര്‍ഥിച്ചത്.&lt;br /&gt;&lt;br /&gt;താന്‍ തോല്‍ക്കുകയാണെങ്കില്‍ തന്റെ തോല്‍വി നേരിടുവാനുള്ള ശക്തിക്കുവേണ്ടി പ്രാര്‍ഥിച്ച ഗില്‍ബര്‍ട്ടെവിടെ, എപ്പോഴും എല്ലാക്കാര്യങ്ങളിലും ജയിക്കണമുെ പ്രാര്‍ഥിക്കു നമ്മളെവിടെ?&lt;br /&gt;&lt;br /&gt;തന്റെ ഡാഡിയുടെ സ്നേഹവും സഹകരണവും ലഭിക്കാത്തതില്‍ ദുഃഖിതനായിരുു ഗില്‍ബര്‍ട്ട്. എങ്കിലും ആ ദുഃഖം കടിച്ചമര്‍ത്തിക്കൊണ്ടു കാറോട്ടമത്സരത്തിനെത്തുവാന്‍ അവന്‍ തയാറായി. മത്സരത്തില്‍ ഫൈനലിലെത്തിയപ്പോള്‍ ഗില്‍ബര്‍ട്ട് പ്രാര്‍ഥിച്ചത് എന്തിനുവേണ്ടിയാണുെം നാം കണ്ടു.&lt;br /&gt;&lt;br /&gt;പ്രാര്‍ഥിക്കുവരായ നമുക്ക് ഈ എട്ടു വയസുകാരന്‍ മാതൃകയാകേണ്ടതാണ്. നമ്മുടെ പ്രാര്‍ഥന എപ്പോഴുംത നമ്മള്‍ ഉദ്ദേശിക്കു കാര്യങ്ങള്‍ സാധിക്കുതിനാണല്ലോ. എാല്‍, ദൈവത്തിന്റെ പരിപാലനയനുസരിച്ചു സംഭവിക്കു കാര്യങ്ങളെ ധൈര്യമായി നേരിടുതിനുള്ള ശക്തിക്കായി നാം പ്രാര്‍ഥിച്ചിരുങ്കിെല്‍ നമ്മുടെ ജീവിതം എത്രയേറെ മെച്ചമാകുമായിരുു!&lt;br /&gt;&lt;br /&gt;നമുക്കു വേണ്ടത് നാം പ്രാര്‍ഥനയിലൂടെ പലപ്പോഴും ആവശ്യപ്പെടു കാര്യങ്ങളല്ല. നമുക്കു വേണ്ടത് ദൈവം നല്കു ശക്തിയാണ് - നമ്മുടെ ജീവിതത്തിലെ ദുഃഖദുരിതങ്ങളെ അഭിമുഖീകരിക്കുവാനുള്ള ശക്തി. ആ ശക്തിക്കു വേണ്ടിയാണു പ്രധാനമായും നാം പ്രാര്‍ഥിക്കേണ്ടത്.&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ തിരുവിഷ്ടം നമ്മുടെ ജീവിതത്തില്‍ പൂര്‍ത്തിയാക്കപ്പെടുതിനു വേണ്ടിയുള്ള ശക്തിക്കായി നമുക്കു പ്രാര്‍ഥിക്കാം. അപ്പോള്‍ നമ്മുടെ നന്മയ്ക്കാവശ്യമായവ അവിടുു നമുക്കു തുകൊള്ളും.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-8885593949849546410?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/8885593949849546410/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post_08.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8885593949849546410'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8885593949849546410'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post_08.html' title='തോല്‍വി നേരിടുവാനുള്ള ശക്തി'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-4888778016310891464</id><published>2009-02-04T08:00:00.000-08:00</published><updated>2009-02-04T08:00:00.553-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുത്</title><content type='html'>രണ്ടു സുഹൃത്തുക്കള്‍. അവരിലൊരാള്‍ താമസിച്ചിരുത് ഒരു കുിന്‍ മുകളില്‍. മറ്റേയാളാകട്ടെ കുറെ അകലെയുള്ള ഒരു തടാകതീരത്തും.&lt;br /&gt;&lt;br /&gt;കുിന്‍ മുകളില്‍ താമിസിച്ചിരുയാള്‍ ഒരിക്കല്‍ ഒരു രോഗം വു കിടപ്പിലായി. വിവരമറിഞ്ഞ സുഹൃത്ത് അയാളെ കാണുവാനെത്തി. അപ്പോള്‍ ഒരു പ്രത്യേകസമ്മാനം സുഹൃത്ത് രോഗിക്കു നല്‍കി. രോഗിക്കാകട്ടെ ആ സമ്മാനം ഏറെ ഇഷ്ടപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;രോഗിയുടെ അസുഖം കുറെനാള്‍ നീണ്ടു നിു. തടാകക്കരയില്‍ താമസിച്ചിരു സുഹൃത്ത് അയാളെ ഇടയ്ക്കിടെ സന്ദര്‍ശിക്കുകയും അയാള്‍ക്ക് ഇഷ്ടമാണെറിയാമായിരു സമ്മാനം എപ്പോഴും നല്‍കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സുഹൃത്തിന്റെ പരിചരണവും പ്രത്യേക സമ്മാനവും വഴി, രോഗിയായിരുയാളുടെ രോഗം മാറി. അപ്പോള്‍ രണ്ടു പേര്‍ക്കും ഏറെ സന്തോഷമായി.&lt;br /&gt;&lt;br /&gt;കുറെനാള്‍ കഴിഞ്ഞപ്പോള്‍ തടാകക്കരയില്‍ താമസിച്ചിരുയാളിന് അസുഖം പിടിപെട്ടു. അക്കാര്യമറിഞ്ഞപ്പോള്‍ കുിന്‍മുകളില്‍ താമസിച്ചിരു സുഹൃത്ത് പതിവായി അയാളെ സന്ദര്‍ശിക്കുവാനെത്തി. അപ്പോള്‍ അയാളും രോഗിയായ സുഹൃത്തിന് ഒരു പ്രത്യേക സമ്മാനം നല്‍കി. അയാള്‍ എപ്പോഴൊക്കെ സുഹൃത്തിനെ സന്ദര്‍ശിക്കുവാന്‍ പോയോ അപ്പോഴൊക്കെ സുഹൃത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സമ്മാനം വീണ്ടും വീണ്ടും കൊടുക്കുവാന്‍ അയാള്‍ ശ്രദ്ധിച്ചിരുു. &lt;br /&gt;&lt;br /&gt;സുഹൃത്തിന്റെ പരിചരണവും പ്രത്യേക സമ്മാനവും പതിവായി ലഭിച്ചപ്പോള്‍ തടാകക്കരയില്‍ താമസിച്ചിരുയാളിന്റെ അസുഖവുംമാറി. എങ്കിലും അവര്‍ പതിവായി പരസ്പരം സന്ദര്‍ശിക്കുതിനും ഇരുവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെട്ട സമ്മാനം പരസ്പരം നല്‍കുതിനും എപ്പോഴും ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;എന്തായിരുുവൊ അവര്‍ പരസ്പരം എപ്പോഴും നല്‍കിയിരു സമ്മാനം?&lt;br /&gt;&lt;br /&gt;സമയം! &lt;br /&gt;&lt;br /&gt;അതെ, അവര്‍ക്കിരുവര്‍ക്കും എപ്പോഴും വേണ്ടിയിരുത് പരസ്പരമുള്ള സ്നേഹസാിധ്യമായിരുു. അതായത്, ഓരോരുത്തര്‍ക്കും വേണ്ടിയിരുത് മറ്റേയാളിന്റെ സമയമായിരുു! &lt;br /&gt;&lt;br /&gt;നമ്മില്‍ ഏറെപ്പേര്‍ക്കും മറ്റുള്ളവര്‍ക്കു കൊടുക്കുവാന്‍ പലപ്പോഴും സാധിക്കാത്തത് അവര്‍ നമ്മില്‍ ന്ി ആവശ്യപ്പെടു സമയമാണ്. കാരണം, അത്രമാത്രം തിരക്കാണ് നമുക്കൊക്കെ.&lt;br /&gt;&lt;br /&gt;ഭര്‍ത്താവ് ഉദ്യോഗസ്ഥനോ ബിസിനസുകാരനോ ആണുെ കരുതുക. തിരക്കുമൂലം ഭാര്യയ്ക്കുവേണ്ടിയോ മക്കള്‍ക്കുവേണ്ടിയോ മാതാപിതാക്കള്‍ക്കുവേണ്ടിയോ സുഹൃത്തുക്കള്‍ക്കു വേണ്ടിയോ മാറ്റിവയ്ക്കുവാന്‍ അയാള്‍ക്കു സമയമില്ലെതല്ലേ വസ്തുത? ഭാര്യയ്ക്ക് സ്ഥിരമായി ശമ്പളമുള്ള ഒരു ജോലിയും വീട്ടിലെ ജോലികളുമുണ്െടു കരുതുക. അപ്പോള്‍പ്പി ആ ജോലികളുടെ തിരക്കില്‍ ഭര്‍ത്താവിനും മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊക്കെ തൃപ്തികരമായ രീതിയില്‍ സമയം മാറ്റിവയ്ക്കുവാന്‍ സാധിക്കുമോ?&lt;br /&gt;&lt;br /&gt;മക്കളുടെ കാര്യവും മറിച്ചല്ലല്ലോ. അവര്‍ക്കും പഠനം മൂലവും ജോലികള്‍ മൂലവുമൊക്കെ എപ്പോഴും വലിയ തിരക്കുത. അവരുടെ ജീവിതത്തിലും ഏറ്റവും കുറവുള്ളത് സമയംത. &lt;br /&gt;&lt;br /&gt;എാല്‍, ഏറ്റവും രസകരമായ കാര്യം, മരണം നമ്മെ ഗ്രസിക്കു നിമിഷംവരെ എല്ലാവര്‍ക്കും ലഭിക്കു സമയം ഒരുപോലെതയൊണ് എുള്ളതാണ്. ആര്‍ക്കും ഒരു ദിവസത്തില്‍ ഇരുപത്തിനാലു മണിക്കൂറില്‍ ഒരു സെക്കന്‍ഡ് കൂടുതലോ കുറവോ ലഭിക്കുില്ലല്ലോ.&lt;br /&gt;&lt;br /&gt;പക്ഷേ, ആളുകള്‍ തമ്മില്‍ ഒരു കാര്യത്തില്‍ വ്യത്യാസമുണ്ട്. അതായത്, തങ്ങള്‍ക്കു ലഭിക്കു സമയം ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെലവഴിക്കു കാര്യത്തില്‍. സമയത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധമുള്ളവര്‍ തങ്ങള്‍ക്കു ലഭിക്കു ഓരോ നിമിഷവും ഏറ്റവും മെച്ചപ്പെട്ട രീതിയില്‍ ചെലവഴിക്കാന്‍ ശ്രമിക്കും. എാല്‍, സമയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധമില്ലാത്തവരാകട്ടെ തങ്ങളുടെ സമയം വൃഥാ ചെലവഴിക്കുകയും ചെയ്യും. &lt;br /&gt;&lt;br /&gt;നാം പ്രതീക്ഷിച്ചിരിക്കാത്ത വേഗത്തില്‍ 2008 നമ്മെ കടു പോവുകയാണ്. അതിവേഗം നാം 2009-ലേക്കു പ്രവേശിക്കും. അപ്പോള്‍ നാം നമ്മുടെ സമയത്തിന്റെ വിനിയോഗത്തെക്കുറിച്ച് അല്പം ആത്മപരിശോധന ചെയ്യുതു നായിരിക്കും.&lt;br /&gt;&lt;br /&gt;എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കു സമയം ഏറ്റവും നായിട്ടാണോ നാം ചെലവഴിക്കുത്? അതുപോലെ, മറ്റുള്ളവര്‍ നമ്മില്‍നിു പ്രതീക്ഷിക്കു നമ്മുടെ സമയം കുറെയെങ്കിലും അവര്‍ക്കു കൊടുക്കുവാന്‍ നാം സദ്ധരാണോ? നാം കൊടുക്കു മറ്റ് എന്തിനെക്കാളും നമ്മള്‍ കൊടുക്കു സമയത്തിനാണ് മറ്റുള്ളവര്‍ പ്രാധാന്യം കല്പിക്കുത് എതു നാം ഓര്‍മിക്കാറുണ്േടാ?&lt;br /&gt;&lt;br /&gt;പുതിയൊരു വര്‍ഷത്തിലേക്കു നാം കാലെടുത്തു വയ്ക്കുമ്പോള്‍ ഇമ്മാതിരിയുള്ള ചിന്തകള്‍ നമ്മിലുണ്െടും അവയനുസരിച്ച് ബോധപൂര്‍വം പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ് എും നമുക്ക് ഉറപ്പുവരുത്താം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-4888778016310891464?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/4888778016310891464/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/02/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4888778016310891464'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4888778016310891464'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/02/blog-post.html' title='എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുത്'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-7562160380852174293</id><published>2009-01-31T06:23:00.000-08:00</published><updated>2009-01-31T06:23:00.466-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യം</title><content type='html'>പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യം&lt;br /&gt;&lt;br /&gt;ലോകം കണ്ടിട്ടുള്ള വീരന്മാരില്‍ ഏറെ പ്രമുഖനാണു നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് (1769-1821). 1804-ല്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായി സ്ഥാനമേറ്റതിനുശേഷം പതിനാറുവര്‍ഷം യൂറോപ്പിനെ മുഴുവന്‍ കിടുകിടാ വിറപ്പിച്ച നെപ്പോളിയന്‍ ഭാഗ്യംകൊണ്ടു മാത്രമാണ് ഒരു ഫ്രഞ്ച് പൌരനായി ജനിക്കാനിടയായത്.&lt;br /&gt;&lt;br /&gt;നെപ്പോളിയന്റെ മാതാപിതാക്കള്‍ ഇറ്റലിക്കാരായിരുന്നു. നെപ്പോളിയന്‍ ജനിക്കുന്നതിന് ഒരുവര്‍ഷം മുമ്പു മാത്രമാണ് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ താമസിച്ചിരുന്ന കോര്‍സിക്ക ദ്വീപ് ഫ്രഞ്ചുകാരുടെ അധീനതയിലായത്. ഫ്രഞ്ച് പൌരനായി ജനിക്കാന്‍ ഭാഗ്യം ലഭിച്ച നെപ്പോളിയന്‍ ക്ളേശങ്ങള്‍ ഒട്ടേറെ സഹിച്ചതിനുശേഷമാണ് ഫ്രഞ്ചു ചക്രവര്‍ത്തിയായി അധികാരം ഏറ്റെടുത്തത്.&lt;br /&gt;&lt;br /&gt;ചരിത്രകാരന്മാരുടെ കണക്കനുസരിച്ച് പതിന്നാലു യുദ്ധങ്ങളിലും എഴുപത് "ഏറ്റുമുട്ടലു''കളിലും നെപ്പോളിയന്‍ വിജയംവരിച്ചിട്ടുണ്ട്. എന്നാല്‍, റഷ്യയെ ഒരു പാഠം പഠിപ്പിക്കണമെന്ന ആഗ്രഹത്തോടുകൂടി അദ്ദേഹം നടത്തിയ റഷ്യന്‍ ആക്രമണം തികഞ്ഞ പരാജയമായിരുന്നു. 1812 സെപ്റ്റംബര്‍ 14-ന് നെപ്പോളിയനും അദ്ദേഹത്തിന്റെ ഭടന്മാരും മോസ്കോവരെ എത്തിയെങ്കിലും അവര്‍ക്ക് അവിടെ താവളമുറപ്പിക്കുവാന്‍ സാധിച്ചില്ല. ഭക്ഷണദൌര്‍ലഭ്യവും അതികഠിനമായ ശൈത്യവുംമൂലം ഒക്ടോബര്‍ 19-ന് അവര്‍ ഫ്രാന്‍സിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു.&lt;br /&gt;&lt;br /&gt;അഞ്ചുലക്ഷം ഭടന്മാരുമായി റഷ്യയിലേക്കു പോയ നെപ്പോളിയന്‍ ഫ്രാന്‍സില്‍ മടങ്ങിയെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കൂടെ അവശേഷിച്ചത് ഇരുപതിനായിരം പേര്‍ മാത്രമായിരുന്നു. ബാക്കിയുള്ളവരില്‍ ഭൂരിഭാഗവും റഷ്യയില്‍നിന്നുള്ള മടക്കയാത്രയില്‍ വിശപ്പും ശൈത്യവുംമൂലം മരിക്കുകയാണുണ്ടായത്.&lt;br /&gt;&lt;br /&gt;നെപ്പോളിയന്റെ ഈ റഷ്യന്‍ ആക്രമണവുമായി ബന്ധപ്പെട്ട ഒരു കഥയുണ്ട്:&lt;br /&gt;&lt;br /&gt;മോസ്കോയിലേക്കുള്ള നെപ്പോളിയന്റെ മുന്നേറ്റത്തിനിടയില്‍ പല സ്ഥലങ്ങളില്‍വച്ചും റഷ്യന്‍ ഭടന്മാരുമായി നെപ്പോളിയന്‍ ഏറ്റുമുട്ടുകയുണ്ടായി. ഒരിക്കല്‍ ഒരു ചെറിയ പട്ടണത്തില്‍വച്ച് റഷ്യന്‍ ഭടന്മാരുമായി യുദ്ധംചെയ്യുമ്പോള്‍ നെപ്പോളിയന്‍ തന്റെ ഭടന്മാരില്‍ നിന്ന് ഒറ്റപ്പെടാനിടയായി.&lt;br /&gt;&lt;br /&gt;ഇപ്രകാരം ഒറ്റപ്പെട്ട നെപ്പോളിയനെ പിടികൂടാന്‍ റഷ്യന്‍ പടയാളികള്‍ അദ്ദേഹത്തിന്റെ പിന്നാലെ ഓടി. അപകടം മനസിലാക്കിയ നെപ്പോളിയന്‍ തന്റെ ജീവന്‍ സംരക്ഷിക്കാനായി ഒരിടവഴിയില്‍ കണ്ട ഒരു കടയിലേക്ക് കയറി.&lt;br /&gt;&lt;br /&gt;"എന്നെ രക്ഷിക്കൂ!'' ഓടിക്കിതച്ചെത്തിയ നെപ്പോളിയന്‍ ഷോപ്പുടമയോടു പറഞ്ഞു. "ഒളിക്കാന്‍ പറ്റിയ ഒരു സ്ഥലം കാണിച്ചുതരൂ.''&lt;br /&gt;&lt;br /&gt;ചെമ്മരിയാടിന്റെ രോമം കെട്ടുകണക്കിനു കൂട്ടിയിരുന്ന ഒരു കടയായിരുന്നു അത്. "വേഗം ഈ കമ്പിളിക്കെട്ടുകളുടെ അടിയിലേക്കു കയറൂ,'' കടയുടമ പറഞ്ഞു. നെപ്പോളിയന്‍ കമ്പിളിക്കെട്ടുകളുടെ അടിയിലൊളിച്ചപ്പോഴേക്കും റഷ്യന്‍ ഭടന്മാര്‍ അവിടെ പാഞ്ഞെത്തി.&lt;br /&gt;&lt;br /&gt;"അവന്‍ എവിടെയാണ്?'' റഷ്യന്‍ ഭടന്മാര്‍ ഷോപ്പുടമയോടു ചോദിച്ചു. പക്ഷേ, അയാള്‍ കൈമലര്‍ത്തി.&lt;br /&gt;&lt;br /&gt;ഭടന്മാര്‍ തങ്ങളുടെ വാള്‍ ഉപയോഗിച്ച് കമ്പിളിക്കെട്ടുകളില്‍ കുത്തിനോക്കി. പക്ഷേ, അവയ്ക്കിടയില്‍ ഒരനക്കവും കണ്ടില്ല. നെപ്പോളിയന്‍ ഇതിനകം എവിടേക്കെങ്കിലും രക്ഷപ്പെട്ടുകാണും എന്നു കരുതി അവര്‍ പുറത്തേക്കോടി.&lt;br /&gt;&lt;br /&gt;കുറേ കഴിഞ്ഞപ്പോള്‍ നെപ്പോളിയന്റെ ഭടന്മാര്‍ അദ്ദേഹത്തെ തേടിയെത്തി. അപ്പോള്‍ നെപ്പോളിയന്‍ സാവധാനം കമ്പിളിക്കെട്ടുകളുടെ അടിയില്‍നിന്നു പുറത്തുവന്നു.&lt;br /&gt;&lt;br /&gt;തന്റെ ഷോപ്പില്‍ അഭയംതേടിയതു നെപ്പോളിയന്‍ ചക്രവര്‍ത്തിയാണെന്നറിഞ്ഞപ്പോള്‍ ഷോപ്പുടമ അദ്ഭുത സ്തബ്ധനായി. തെല്ലുനേരം നിശ്ശബ്ദനായി നിന്നതിനുശേഷം അയാള്‍ ചോദിച്ചു:&lt;br /&gt;&lt;br /&gt;"ചക്രവര്‍ത്തിയായ അവിടുത്തോട് ഈ ചോദ്യം ചോദിക്കുന്നതു സദയം ക്ഷമിക്കണം. കമ്പിളിക്കെട്ടുകള്‍ക്കിടയില്‍ വച്ചു മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ അങ്ങേക്ക് എന്തുതോന്നി?''&lt;br /&gt;&lt;br /&gt;നെപ്പോളിയന്‍ പെട്ടെന്നു വലിയ ഗൌരവം ഭാവിച്ചു പറഞ്ഞു: "ചക്രവര്‍ത്തിയായ എന്നോട് ഇങ്ങനെയൊരു ചോദ്യം ചോദിക്കാന്‍ നീ അത്ര അഹങ്കാരിയോ? നീ ഇനി ജീവിച്ചിട്ടു കാര്യമില്ല.''&lt;br /&gt;&lt;br /&gt;പിന്നെ, അദ്ദേഹം തന്റെ പടയാളികളുടെ നേരേ തിരിഞ്ഞുപറഞ്ഞു: "ഈ അഹങ്കാരിയുടെ കണ്ണു മൂടിക്കെട്ടി ഇയാളെ വെടിവച്ചുകൊല്ലുക!''&lt;br /&gt;&lt;br /&gt;പടയാളികള്‍ അയാളെ പിടിച്ചുവലിച്ചു പുറത്തുകൊണ്ടുപോയി അയാളുടെ കണ്ണു മൂടിക്കെട്ടി. അതിനുശേഷം അയാളെ ഒരു ഭിത്തിയുടെ മുന്നില്‍ നിര്‍ത്തിയിട്ട് പട്ടാളക്കാര്‍ വെടിവയ്ക്കുവാനായി അണിയണിയായി നിന്നു.&lt;br /&gt;&lt;br /&gt;"റെഡി..., എയിം...'' ചക്രവര്‍ത്തി പടയാളികളോടു പറഞ്ഞു. അടുത്ത ഏതുനിമിഷവും തന്റെ മാറില്‍ വെടിയുണ്ടകള്‍ ചീറിപ്പാഞ്ഞ് എത്തിയേക്കാം എന്നു ഭയപ്പെട്ട് ഷോപ്പുടമ അങ്ങനെ നില്‍ക്കുമ്പോള്‍ നെപ്പോളിയന്‍ സാവധാനം മുന്നോട്ടചെന്ന് അയാളുടെ കണ്ണു മൂടിക്കെട്ടിയിരുന്നത് അഴിച്ചുമാറ്റി. എന്നിട്ട് അയാളുടെ കണ്ണുകളിലേക്കു നോക്കി പറഞ്ഞു: "മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ എനിക്കെന്തു തോന്നിയെന്ന് ഇപ്പോള്‍ തനിക്കറിയാം!''&lt;br /&gt;&lt;br /&gt;നെപ്പോളിയനെക്കുറിച്ചു പറയുന്ന ഈ കഥ യഥാര്‍ഥമോ കെട്ടുകഥയോ ആകാം. റഷ്യക്കാരുമായി പൊരിഞ്ഞ യുദ്ധം നടക്കുന്നനേരത്ത് നെപ്പോളിയന്‍ ആ കടയുടമയെ ഇപ്രകാരം ഒരു ഘോരപരീക്ഷണത്തിനു വിധേയനാക്കി എന്നു വിശ്വസിക്കാന്‍ വിഷമം. പ്രത്യേകിച്ച് അയാള്‍ നെപ്പോളിയന്റെ ജീവന്‍ രക്ഷിച്ച പശ്ചാത്തലത്തില്‍.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ ഓരോരോ ബുദ്ധിമുട്ടും ദുഃഖവും അനുഭവിക്കുന്നവരാണ് നമ്മള്‍. അതുകൊണ്ടുതന്നെ മറ്റുള്ളവരുടെ ദുഃഖങ്ങളും ബുദ്ധിമുട്ടുകളും മനസിലാക്കാന്‍ ഒരു പരിധിവരെ നമുക്കു സാധിക്കും. എന്നാല്‍, പലപ്പോഴും നമുക്കും മറ്റുള്ളവര്‍ക്കുമുണ്ടാകുന്ന ദുഃഖങ്ങള്‍ തുല്യദുഃഖങ്ങളല്ല എന്നതാണു വസ്തുത.&lt;br /&gt;&lt;br /&gt;അതുകൊണ്ടുതന്നെ നമ്മുടെ ദുഃഖങ്ങളുടെ കാഠിന്യം മറ്റുള്ളവര്‍ക്കു മനസിലായി എന്നുവരില്ല. അതുപോലെ മറ്റുള്ളവരുടെ ദുഃഖത്തിന്റെ കയ്പ് എത്രയേറെയെന്നു നാമും ഗ്രഹിച്ചന്നു വരില്ല. അതായത്, പരസ്പരം പറഞ്ഞറിയിക്കാന്‍ പറ്റാത്തവിധം ആഴമേറിയതും സങ്കീര്‍ണവുമാണ് നമ്മുടെ പല ദുഃഖങ്ങളും ബുദ്ധിമുട്ടുകളും.&lt;br /&gt;&lt;br /&gt;മരണത്തെ മുഖാമുഖം കണ്ടപ്പോള്‍ തനിക്ക് എന്തുതോന്നി എന്ന് നെപ്പോളിയന് ആ ഷോപ്പുടമയോടു പറയാമായിരുന്നു. എന്നാല്‍, താന്‍ എങ്ങനെ വിശദീകരിച്ചാലും അതു ശരിക്കു മനസിലാക്കാന്‍ മറ്റൊരാള്‍ക്കു കഴിയുമെന്ന് നെപ്പോളിയനു ബോധ്യമില്ലായിരുന്നു. തന്മൂലമാണ്, തനിക്കുണ്ടായ അനുഭവത്തിന് തുല്യമായ ഒരനുഭവം ആ ഷോപ്പുടമയ്ക്കു നല്‍കിക്കൊണ്ട് നെപ്പോളിയന്‍ ചോദ്യത്തിന് ഉത്തരം നല്‍കിയത്.&lt;br /&gt;&lt;br /&gt;പലപ്പോഴും പരസ്പരം പറഞ്ഞറിയിക്കുവാന്‍ പോലും പറ്റാത്തവയാണു നമ്മുടെ ദുഃഖങ്ങള്‍. അങ്ങനെയെങ്കില്‍, മറ്റുള്ളവരുടെ ദുഃഖങ്ങളെക്കുറിച്ച് കൂടുതല്‍ അവബോധവും അനുകമ്പയും നമ്മിലുണ്െടന്നു നമുക്ക് ഉറപ്പുവരുത്താം&lt;br /&gt;ദീപിക&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-7562160380852174293?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/7562160380852174293/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_31.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7562160380852174293'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7562160380852174293'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_31.html' title='പറഞ്ഞറിയിക്കാന്‍ പറ്റാത്ത കാര്യം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-8099272202556864780</id><published>2009-01-29T06:22:00.000-08:00</published><updated>2009-01-29T06:22:00.294-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>സൌഭാഗ്യവും നിര്‍ഭാഗ്യവും</title><content type='html'>സൌഭാഗ്യവും നിര്‍ഭാഗ്യവും&lt;br /&gt;&lt;br /&gt;ഇടത്തരക്കാരനായിരുന്നു ഏലിയാസ്. അയാള്‍ വിവാഹിതനായി അധികനാള്‍ കഴിയുന്നതിനുമുമ്പ് മാതാപിതാക്കള്‍ മരിച്ചു. പിതൃസ്വത്തായി ഒരു തുണ്ടു ഭൂമിയും കുറെ ആടുമാടുകളും അയാള്‍ക്കു ലഭിച്ചു.&lt;br /&gt;&lt;br /&gt;ഏലിയാസ് അധ്വാനപ്രിയനായിരുന്നതുകൊണ്ട് അയാളുടെ ഭാഗ്യം പെട്ടെന്നു തെളിഞ്ഞു. വര്‍ഷംതോറും അയാളുടെ ആടുമാടുകളുടെ സംഖ്യ പതിന്മടങ്ങു വര്‍ധിച്ചുകൊണ്ടിരുന്നു. അതുപോലെ അയാളുടെ ഭൂസ്വത്തും വര്‍ധിച്ചു.&lt;br /&gt;&lt;br /&gt;ഏലിയാസിനു മുപ്പത്തഞ്ചു വയസായപ്പോഴേക്കും അയാള്‍ക്ക് ഇരുനൂറു കുതിരകളും ആയിരത്തിയിരുനൂറ് ആടുകളും നൂറ്റമ്പത് കന്നുകാലികളുമുണ്ടായിരുന്നു. ആ സ്വത്തൊക്കെ കാണാനിടയായവര്‍ പറഞ്ഞു: "ഏലിയാസ് എത്രയോ ഭാഗ്യവനാണ്. അയാള്‍ക്ക് എന്തിന്റെ കുറവാണുള്ളത്? അയാളെ സംബന്ധിച്ചിടത്തോളം ഈ ലോകം എത്ര സൌഭാഗ്യപ്രദം!''&lt;br /&gt;&lt;br /&gt;ഏലിയാസിനു മക്കള്‍ മൂന്നായിരുന്നു. ഒരു പുത്രിയും രണ്ടു പുത്രന്മാരും. ചെറുപ്പകാലത്ത് അവര്‍ ഏലിയാസിനോടുകൂടി പാടത്തു പണിയെടുക്കുകയും ആടുമാടുകളെ പോറ്റുന്നതില്‍ സഹകരിക്കുകയും ചെയ്തു. എന്നാല്‍, ഏലിയാസിന്റെ സമ്പത്തു വര്‍ധിച്ചതോടുകൂടി അവര്‍ ജോലിചെയ്യാന്‍ വിസമ്മതിച്ചു.&lt;br /&gt;&lt;br /&gt;മകള്‍ക്കു പ്രായപൂര്‍ത്തിയായപ്പോഴേക്കും ഏലിയാസ് അവളെ കെട്ടിച്ചയച്ചു. പക്ഷേ, അധികം താമസിയാതെ രോഗംമൂലം അവള്‍ മരിച്ചു. പുത്രന്മാരിലൊരാള്‍ മുക്കുടിയനായിരുന്നു. മൂക്കറ്റം കുടിച്ചിട്ട് ആരോടോ വഴക്കിനു പോയ അയാള്‍ കൊല്ലപ്പെട്ടു.&lt;br /&gt;&lt;br /&gt;രണ്ടാമത്തെ പുത്രന്‍ വല്ലാത്ത താന്തോന്നിയായിരുന്നു. അയാള്‍ തനിക്കിഷ്ടപ്പെട്ട പെണ്ണിനെ കല്യാണംകഴിച്ചു. പിതൃസ്വത്തിന്റെ ഭാഗവും വാങ്ങി അകലേക്കു സ്ഥലംമാറിപ്പോയി.&lt;br /&gt;&lt;br /&gt;അധികം താമസിയാതെ ഏലിയാസിന്റെ ആടുമാടുകള്‍ക്കു രോഗം ബാധിച്ചു. അവയിലേറെയും ചത്തടിഞ്ഞു. അതോടൊപ്പം പ്രതികൂലമായ കാലാവസ്ഥമൂലം തുടര്‍ച്ചയായി കൃഷിപ്പിഴയും സംഭവിച്ചു. തന്മൂലം, ഏലിയാസിനു തന്റെ ഭൂമി തുണ്ടുതുണ്ടായി വിറ്റ് അനുദിന ചെലവുകള്‍ നിറവേറ്റേണ്ടിവന്നു.&lt;br /&gt;&lt;br /&gt;കാലം അധികം കഴിയുന്നതിനു മുമ്പ് അയാളൊരു പരമ ദരിദ്രനായി മാറി. അവസാനം കിടപ്പാടംപോലും അയാള്‍ക്കു നഷ്ടപ്പെട്ടു.&lt;br /&gt;&lt;br /&gt;ഏലിയാസിന്റെ കഷ്ടപ്പാട് കാണാനിടയായ ഒരു നല്ല അയല്‍ക്കാരന്‍ അയാളെയും ഭാര്യയെയും തന്റെ വീട്ടില്‍ താമസിക്കാന്‍ ക്ഷണിച്ചു. അതോടൊപ്പം ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും ആ നല്ല അയല്‍ക്കാരന്‍ തന്റെ കൃഷിയിടത്തില്‍ ജോലി കൊടുക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;അന്യന്റെ വയലില്‍ കൂലിവേലയെടുക്കുക എന്നത് ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും ആദ്യം വലിയ ബുദ്ധിമുട്ടായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ കുറെ കഴിഞ്ഞപ്പോള്‍ അവരുടെ മനഃപ്രയാസമെല്ലാം മാറി. അവര്‍ സന്തോഷപൂര്‍വം എന്നും വയലില്‍പ്പോയി ജോലിചെയ്തു പോന്നു.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഏലിയാസ് താമസിച്ചിരുന്ന അയല്‍ക്കാരന്റെ വീട്ടില്‍ കുറെ സന്ദര്‍ശകര്‍ വരാനിടയായി. കുടുംബനാഥനോടൊത്ത് അവര്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏലിയാസും ഭാര്യയും വയലിലെ ജോലി കഴിഞ്ഞു മടങ്ങിയെത്തി. അപ്പോള്‍ കുടുംബനാഥന്‍ അവരെ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "ഒരു കാലത്ത് ഈ നാട്ടിലെ ഏറ്റവും വലിയ പണക്കാരായിരുന്നു അവര്‍. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ഒന്നുമില്ല.''&lt;br /&gt;&lt;br /&gt;ഏലിയാസിന്റെയും ഭാര്യയുടെയും കദനകഥ കേള്‍ക്കാനിടയായ ആ സന്ദര്‍ശകരിലൊരാള്‍ ഏലിയാസിനെ അടുത്തുവിളിച്ചു പറഞ്ഞു: "നിങ്ങളുടെ നിര്‍ഭാഗ്യത്തില്‍ എനിക്കു സങ്കടമുണ്ട്.''&lt;br /&gt;&lt;br /&gt;അപ്പോള്‍ ഒരു പുഞ്ചിരിയോടെ ഏലിയാസ് പറഞ്ഞു: "എന്താണു സൌഭാഗ്യം, എന്താണു നിര്‍ഭാഗ്യം എന്നു ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമെന്ന് തോന്നുന്നില്ല. എന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളെക്കുറിച്ച് എന്റെ ഭാര്യയോടു ചോദിക്കൂ. അപ്പോള്‍, ഒരുപക്ഷേ നിങ്ങള്‍ക്കു കൂടുതല്‍ മനസിലായേക്കും.''&lt;br /&gt;&lt;br /&gt;ആ സന്ദര്‍ശകന്‍ ഏലിയാസിന്റെ ഭാര്യയോടു ചോദിച്ചു: "നിങ്ങളുടെ മുന്‍പത്തെ സൌഭാഗ്യത്തെയും ഇപ്പോഴത്തെ നിര്‍ഭാഗ്യത്തെയുംകുറിച്ചു നിങ്ങള്‍ക്ക് എന്തു പറയാനുണ്ട്?''&lt;br /&gt;&lt;br /&gt;ആ സ്ത്രീ പറഞ്ഞു: "ഞാനും എന്റെ ഭര്‍ത്താവും വര്‍ഷങ്ങള്‍ അധ്വാനിച്ചു സ്വത്ത് സമ്പാദിച്ചു. പക്ഷേ, അപ്പോഴൊന്നും ഞങ്ങളുടെ മനസില്‍ സന്തോഷമില്ലായിരുന്നു. എന്നാല്‍, എല്ലാം നഷ്ടപ്പെട്ടു ഞങ്ങള്‍ കൂലിവേലക്കാരായിട്ടു രണ്ടു വര്‍ഷമായി. ഇതിനിടയില്‍ ഞങ്ങള്‍ യഥാര്‍ഥ സന്തോഷവും കണ്െടത്തി.''&lt;br /&gt;&lt;br /&gt;ഉടനെ സന്ദര്‍ശകന്‍ ചോദിച്ചു: "അതെങ്ങനെയാണു സാധിച്ചത്?'' അപ്പോള്‍ ഏലിയാസിന്റെ ഭാര്യ പറഞ്ഞു: "ഞങ്ങള്‍ പണക്കാരായിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ഒന്നിനും സമയമില്ലായിരുന്നു. പരസ്പരം സംസാരിക്കാനോ ദൈവത്തോടു പ്രാര്‍ഥിക്കാനോ അയല്‍ക്കാരുടെ ക്ഷേമം അന്വേഷിക്കാനോ ഒന്നിനും ഞങ്ങള്‍ക്കു സമയമില്ലായിരുന്നു. അതുപോലെ, ഞങ്ങള്‍ക്കുള്ള സമ്പത്ത് നഷ്ടപ്പെട്ടുപോകുമോ എന്ന ഭയമായിരുന്നു എപ്പോഴും. പിന്നെ, ഓരോരോ കാര്യം സംബന്ധിച്ചു വഴിക്കിടാനേ ഞങ്ങള്‍ക്കു സമയമുണ്ടായിരുന്നുള്ളൂ.''&lt;br /&gt;&lt;br /&gt;"എന്നാല്‍, ഇപ്പോഴോ?'' സന്ദര്‍ശകന്‍ ചോദിച്ചു. അപ്പോള്‍ ആ സ്ത്രീ തുടര്‍ന്നു:&lt;br /&gt;&lt;br /&gt;"ഇപ്പോള്‍, ഞങ്ങള്‍ക്കു പരസ്പരം സംസാരിക്കാന്‍ സമയമുണ്ട്. പ്രാര്‍ഥിക്കാന്‍ സമയമുണ്ട്. അതുപോലെ സമ്പത്ത് നഷ്ടപ്പെടുമോ എന്ന ഭയമോ ആകുലചിന്തയോ ഇല്ല. ഞങ്ങള്‍ രണ്ടുപേരും സമാധാനത്തോടെയും സന്തോഷമായും ഇപ്പോള്‍ കഴിയുന്നു.''&lt;br /&gt;&lt;br /&gt;ഉടനേ ഏലിയാസ് പറഞ്ഞു: "സമ്പത്തു നഷ്ടപ്പെട്ടപ്പോള്‍ ആദ്യം ഞങ്ങള്‍ കരഞ്ഞു. എന്നാല്‍, ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്കു സത്യം വെളിവാക്കിത്തന്നിരിക്കുന്നു.''&lt;br /&gt;&lt;br /&gt;എന്താണു ദൈവം ഏലിയാസിനും അയാളുടെ ഭാര്യയ്ക്കും വെളിവാക്കിക്കൊടുത്ത സത്യം? സമ്പത്തല്ലത്രേ സന്തോഷത്തിന്റെ ഉറവിടം! സന്തോഷപൂര്‍വം ജീവിക്കാന്‍ സമ്പത്ത് ആവശ്യമില്ലത്രേ!&lt;br /&gt;&lt;br /&gt;സുപ്രസിദ്ധ റഷ്യന്‍ സാഹിത്യകാരനായ ടോള്‍സ്റോയിയുടെ ഭാവന മെനഞ്ഞെടുത്ത കഥയാണ് ഏലിയാസിന്റെയും അയാളുടെ ഭാര്യയുടെയും. സമ്പത്തിലൂടെ സന്തോഷം കണ്െടത്താന്‍ ശ്രമിക്കുന്നവരുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കേണ്ട കഥയാണിത്.&lt;br /&gt;&lt;br /&gt;സമ്പത്താണ് സന്തോഷത്തിന്റെ നിദാനം എന്നു കരുതുന്നവരല്ലേ മനുഷ്യരില്‍ ഭൂരിപക്ഷവും? തന്മൂലമല്ലേ, എങ്ങനെയെങ്കിലും സമ്പത്തു സമ്പാദിച്ചാല്‍ നാം സൌഭാഗ്യമുള്ളവരായി എന്നു പലരും കരുതുന്നത്?&lt;br /&gt;&lt;br /&gt;എന്നാല്‍, ഏലിയാസിനെപ്പോലെ എന്താണു സൌഭാഗ്യം, എന്താണു നിര്‍ഭാഗ്യം എന്നു നാം ശരിക്കു മനസിലാക്കിയാല്‍ നാമാരും ഒരിക്കലും സമ്പത്തിന്റെ പിന്നാലേ പരിധിവിട്ടു പായുകയില്ല എന്നതാണു സത്യം.&lt;br /&gt;&lt;br /&gt;ദീപിക&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-8099272202556864780?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/8099272202556864780/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_29.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8099272202556864780'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8099272202556864780'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_29.html' title='സൌഭാഗ്യവും നിര്‍ഭാഗ്യവും'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-139092029720230554</id><published>2009-01-27T06:21:00.000-08:00</published><updated>2009-01-27T06:21:04.576-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ദിവ്യസാന്നിധ്യത്തിന്റെ താങ്ങ്</title><content type='html'>ദിവ്യസാന്നിധ്യത്തിന്റെ താങ്ങ്&lt;br /&gt;&lt;br /&gt;പ്രസിദ്ധനായ ഫ്രഞ്ച് നോവലിസ്റും കവിയുമായിരുന്നു വിക്ടര്‍ ഹ്യൂഗോ (1802-1885). "പാവങ്ങള്‍'', "നോട്ടര്‍ഡാമിലെ കൂനന്‍'' എന്നിങ്ങനെയുള്ള വിഖ്യാതകൃതികളുടെ കര്‍ത്താവായ അദ്ദേഹത്തെക്കുറിച്ച് ഒരു കഥയുണ്ട്:&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ഹ്യൂഗോയുടെ സുഹൃത്തായ ലെക്കോണ്‍ടെ ലൈല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തി. അപ്പോള്‍ അദ്ദേഹം തന്റെ പൂന്തോട്ടത്തില്‍ ചിന്തയിലാണ്ടുകിടക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;"അങ്ങ് എന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നത്?'' ലൈല്‍ സൌഹൃദപൂര്‍വം ചോദിച്ചു. അപ്പോള്‍ ഹ്യൂഗോ പറഞ്ഞു: "ദൈവത്തെക്കുറിച്ചാണ് ഞാന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ, അവിടുത്തെ മുഖാമുഖം കാണുമ്പോള്‍ ഞാന്‍ എന്താണു പറയുവാന്‍ പോകുന്നത് എന്നതിനെക്കുറിച്ചും.''&lt;br /&gt;&lt;br /&gt;ഫ്രഞ്ച് സാഹിത്യത്തിലെ മുടിചൂടാമന്നനായി എണ്‍പത്തിമൂന്നാമത്തെ വയസിലാണ് ഹ്യൂഗോ മരിച്ചത്. അദ്ദേഹം മരിച്ചു ദൈവത്തെ മുഖാമുഖം കണ്ടപ്പോള്‍ ദൈവത്തോട് എന്താണു പറഞ്ഞത് എന്നു നമുക്കറിഞ്ഞുകൂടാ. അതുപോലെ, ദൈവത്തെ മുഖാമുഖം കാണുമ്പോള്‍ എന്തുപറയാനാണ് അദ്ദേഹം പ്ളാനിട്ടിരുന്നതെന്നും ആര്‍ക്കുമറിയില്ല.&lt;br /&gt;&lt;br /&gt;എന്നാല്‍, ഒരു കാര്യം തീര്‍ച്ചയാണ്. മരണവും മരണാനന്തരജീവിതവുമൊക്കെ വിക്ടര്‍ ഹ്യൂഗോയുടെയും ചിന്തയുടെ ഒരു വിഷയമായിരുന്നു. സാഹിത്യസൃഷ്ടിക്കായി തന്റെ ജീവിതംമുഴുവന്‍ മാറ്റിവച്ചപ്പോള്‍പോലും തന്നെക്കുറിച്ച് ദൈവത്തിന് ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിവരുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;ജീവിതത്തില്‍ ഏറെ തിരക്കുള്ളവരാണു നമ്മള്‍. ഒരുപക്ഷേ, ജീവസന്ധാരണത്തിനുവേണ്ടി അനുദിനം ഏറെ കഷ്ടപ്പെടുന്നവരുമാകാം നമ്മള്‍. എന്നാല്‍, ജീവിതത്തിലെ തിരക്കുകളും കഷ്ടപ്പാടുകളുമൊന്നും ദൈവത്തെ മറക്കുവാന്‍ ഒരിക്കലും ഇടവരുത്തരുത്.&lt;br /&gt;&lt;br /&gt;അതുപോലെ, നാം തയാറാണെങ്കിലും അല്ലെങ്കിലും ഒരുദിവസം നമുക്കെല്ലാവര്‍ക്കും ദൈവത്തിന്റെ മുമ്പില്‍ ഹാജരാകേണ്ടിവരും. അപ്പോള്‍, നമ്മുടെ ജീവിതത്തെക്കുറിച്ച് അവിടുന്ന് കണക്കുചോദിക്കുമെന്നതില്‍ സംശയംവേണ്ട.&lt;br /&gt;&lt;br /&gt;ദൈവം മുഖാമുഖം നമ്മുടെ ജീവിതത്തെക്കുറിച്ചു കണക്കുചോദിക്കുമ്പോള്‍ എന്തായിരിക്കും അവിടുത്തോടു നമുക്കു പറയാനുണ്ടാവുക? ഹ്യൂഗോ ചെയ്തതുപോലെ അവിടുത്തോടു പറയേണ്ട കാര്യങ്ങളെക്കുറിച്ചു നാം ഇപ്പോള്‍ത്തന്നെ ആലോചിച്ചു തുടങ്ങുന്നതു നല്ലതല്ലേ?&lt;br /&gt;&lt;br /&gt;നല്ല പ്രായത്തോളം ഭൂമിയില്‍ ജീവിച്ചിരുന്നതിനുശേഷമാണ് ഹ്യൂഗോ മരിച്ചത്. എന്നാല്‍, നമ്മിലെത്രപേര്‍ക്ക് ദീര്‍ഘായുസ് ലഭിക്കും എന്നു നമുക്കറിയാമോ? ഒരുപക്ഷേ, ആരും പ്രതീക്ഷിക്കാത്ത സമയത്തു നമ്മില്‍ പലരും ദൈവത്തിന്റെ മുമ്പില്‍ ഹാജരാക്കപ്പെടുകയില്ലേ?&lt;br /&gt;&lt;br /&gt;നമ്മുടെയിടയില്‍ ഓരോ ദിവസവും രോഗംമൂലവും അപകടംമൂലവും ജീവന്‍ നഷ്ടപ്പെടുന്നവര്‍ എത്രയോ അധികമാണ്! അതുപോലെ, അങ്ങനെ മരിക്കുന്നവരില്‍ എത്രയോ പേര്‍ വളരെ ചെറുപ്പവുമാണ്!&lt;br /&gt;&lt;br /&gt;നല്ല പ്രായത്തോളം ജീവിച്ചിരുന്നതിനുശേഷമേ മരിക്കൂ എന്ന് ആരെക്കുറിച്ചും നമുക്കു ഗാരന്റി പറയാനാവില്ല. അങ്ങിനയെങ്കില്‍, നമ്മുടെ മരണത്തെക്കുറിച്ചും നാം ഇടയ്ക്കിടെ ആലോചിക്കേണ്ടതല്ലേ? അതുപോലെ, പ്രതീക്ഷിക്കാത്ത സമയത്തു മരണം നമ്മെ പിടികൂടാനിടയുണ്െടങ്കില്‍ നമ്മുടെ മരണത്തിനുള്ള തയാറെടുപ്പ് നാം വച്ചുതാമസിപ്പിക്കാമോ?&lt;br /&gt;&lt;br /&gt;കാന്‍സര്‍പോലെയുള്ള മാരകരോഗം ബാധിച്ചയാളുകള്‍ അവരുടെ മരണത്തിന് ഒരുങ്ങുന്നതു പലപ്പോഴും കണ്ടിട്ടുണ്ട്. കടുത്ത വേദനയ്ക്കും ദുഃഖത്തിനുമിടയിലും എത്രയോ താല്‍പര്യത്തോടെയാണ് അവര്‍ തങ്ങളുടെ ജീവിതത്തിലെ പാകപ്പിഴകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്നത്! അതുപോലെ, എത്ര തീക്ഷ്ണതയോടെയാണ് അവര്‍ തങ്ങളുടെ പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുന്നതും അവയ്ക്കു പരിഹാരം ചെയ്യുന്നതും!&lt;br /&gt;&lt;br /&gt;ജീവിതം സാമാന്യം നല്ല രീതിയില്‍ മുന്നോട്ടുപോകുമ്പോള്‍ ഒരുപക്ഷേ, മരണത്തെക്കുറിച്ചു ചിന്തിക്കാനും മരണത്തിനായി ഒരുങ്ങുവാനും നമുക്കു യാതൊരു പ്രേരണയും തോന്നിയില്ലെന്നു വരും. പക്ഷേ, അപ്പോഴും മരണം കള്ളനെപ്പോലെ അപ്രതീക്ഷിതസമയത്തു കടന്നുവരാം എന്നതു നാം മറക്കരുത്.&lt;br /&gt;&lt;br /&gt;എങ്ങനെയാണു നമുക്കു മരണത്തിനൊരുങ്ങുവാന്‍ സാധിക്കുക? പ്രത്യേകിച്ചും നാം എപ്പോഴാണു മരിക്കുന്നതെന്നു നമുക്കറിയാന്‍ പാടില്ലാത്ത സാഹചര്യത്തില്‍?&lt;br /&gt;&lt;br /&gt;ദൈവശാസ്ത്രജ്ഞരുടെ ഗണത്തില്‍ ഏറ്റവും മുന്‍പന്തിയില്‍നില്‍ക്കുന്ന വിശുദ്ധനാണു തോമസ് അക്വിനാസ് (1225-1274). വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തോട് ഒരിക്കല്‍ ഒരു സഹസന്യാസി ചോദിച്ചു: "മരണത്തിനു നാം എങ്ങനെയാണ് ഒരുങ്ങുക?''&lt;br /&gt;&lt;br /&gt;അപ്പോള്‍ അക്വിനാസ് പറഞ്ഞു: "എപ്പോഴും ദൈവത്തിന്റെ സാന്നിധ്യത്തില്‍ നടക്കുക. അങ്ങനെ ചെയ്താല്‍, ദൈവസന്നിധിയിലെത്തുമ്പോള്‍ അവിടുത്തേക്കു കണക്കുകൊടുക്കുന്നതിനു നാം എപ്പോഴും തയാറായിരിക്കും.''&lt;br /&gt;&lt;br /&gt;വിശുദ്ധ അക്വീനാസ് പഠിപ്പിച്ചതുപോലെ, ദൈവത്തിന്റെ സാന്നിധ്യത്തില്‍ എന്നും നടക്കുവാന്‍ നമുക്കു സാധിച്ചാല്‍ നമ്മുടെ ജീവിതം മരണത്തിനെപ്പോഴും തയാറായിരിക്കും. അതുപോലെ, ദൈവത്തിന്റെ സാന്നിധ്യത്തില്‍, അവിടുന്ന് ആഗ്രഹിക്കുന്നതുപോലെയാണു നാം ജീവിക്കുന്നതെങ്കില്‍ അവിടുത്തെ മുഖാമുഖം കാണുമ്പോള്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് കണക്കുകൊടുക്കുക എന്നുള്ളത് ഏറ്റവും സന്തോഷകരമായ ഒരു കാര്യമായിരിക്കും.&lt;br /&gt;&lt;br /&gt;ദൈവം എപ്പോഴും നമ്മുടെകൂടെയുണ്ട്. ആ ദിവ്യസാന്നിധ്യം അനുസ്മരിച്ചുകൊണ്ടു നമുക്കെപ്പോഴും അവിടുത്തെ വഴിയെ നടക്കുവാന്‍ ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം സ്വാഭാവികമായും ദൈവത്തിനു പ്രീതികരമായിക്കൊള്ളും.&lt;br /&gt;&lt;br /&gt;ദൈവത്തിന്റെ സാന്നിധ്യം നമുക്കു പ്രതീക്ഷയും ശക്തിയും ധൈര്യവും നല്‍കുന്നു. ആ ദിവ്യസാന്നിധ്യത്തിന്റെ സഹായത്തോടെയാവട്ടെ നാം നമ്മുടെ ജീവിതത്തിന്റെ കണക്കു കൊടുക്കാന്‍ ഒരുങ്ങുന്നത്. &lt;br /&gt;&lt;br /&gt; &lt;br /&gt;  &lt;br /&gt;&lt;br /&gt;&lt;br /&gt;ദീപിക&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-139092029720230554?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/139092029720230554/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_27.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/139092029720230554'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/139092029720230554'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_27.html' title='ദിവ്യസാന്നിധ്യത്തിന്റെ താങ്ങ്'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-1025840737536104260</id><published>2009-01-25T06:19:00.000-08:00</published><updated>2009-01-25T06:19:00.735-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>രാവും പകലുംപോലെ വിപരീതം</title><content type='html'>രാവും പകലുംപോലെ വിപരീതം&lt;br /&gt;&lt;br /&gt;ഒരിക്കല്‍ സത്യവും അസത്യവും തമ്മില്‍ ഒരിടവഴിയില്‍ കണ്ടുമുട്ടി.&lt;br /&gt;&lt;br /&gt;"നമസ്കാരം!'' സത്യം അഭിവാദനം ചെയ്തു.&lt;br /&gt;&lt;br /&gt;"നമസ്കാരം!'' ഒരു പച്ചച്ചിരിയോടെ അസത്യം സത്യത്തെ പ്രത്യഭിവാദനം ചെയ്തു. എന്നിട്ടു ചോദിച്ചു: "എങ്ങനെ പോകുന്നു കാര്യങ്ങള്‍?''&lt;br /&gt;&lt;br /&gt;ഒരു ദീര്‍ഘനിശ്വാസത്തോടെ സത്യം പറഞ്ഞു: "കാര്യങ്ങളുടെ പോക്കത്ര പന്തിയല്ല. എന്നെപ്പോലെയുള്ളവര്‍ക്കു സമയം വളരെ മോശമാണ്!''&lt;br /&gt;&lt;br /&gt;"അതു കണ്ടാലറിയാം,'' അസത്യം ഉടനേ പ്രതിവചിച്ചു. "കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണല്ലോ നീ ഉടുത്തിരിക്കുന്നത്. എന്തൊരു കോലമാണു നിന്റേത്! നീ ഭക്ഷണം കഴിച്ചിട്ടു കുറേക്കാലമായെന്നു തോന്നുന്നല്ലോ?''&lt;br /&gt;&lt;br /&gt;അപ്പോള്‍ സത്യം ഒരു ചമ്മിയ ചിരിയോടെ പറഞ്ഞു: "ഉള്ളകാര്യം പറഞ്ഞാല്‍ ഞാന്‍ ഭക്ഷണം കഴിച്ചിട്ടുതന്നെ വളരെ നാളായി. ആരും എന്നെ വിളിക്കാറില്ല. ആര്‍ക്കും എന്റെ സഹായവും വേണ്ട. ഞാന്‍ എവിടെപ്പോയാലും ആളുകള്‍ എന്നെ അവഗണിക്കുന്നു. അല്ലെങ്കില്‍ പരിഹസിക്കുന്നു. തന്മൂലം, എനിക്കാകെ മടുപ്പായി. എന്തിനിങ്ങനെ ജീവിക്കണം എന്നു ഞാന്‍ പലപ്പോഴും സ്വയം ചോദിച്ചുപോകുന്നു.''&lt;br /&gt;&lt;br /&gt;അസത്യം ഏറെ സൌഹൃദം നടിച്ചുകൊണ്ടു പറഞ്ഞു: "നീ എന്റെകൂടെ വരൂ. ജീവിക്കേണ്ടത് എങ്ങനെയെന്നു ഞാന്‍ നിന്നെ പഠിപ്പിക്കാം. നിനക്കു നല്ല ഭക്ഷണം വേണോ? ഞാന്‍ അണിഞ്ഞിരിക്കുന്നതുപോലെയുള്ള നല്ല പട്ടുവസ്ത്രങ്ങള്‍ വേണോ? എങ്കില്‍ എന്റെ കൂടെ വരൂ. പക്ഷേ, ഒരുകാര്യം. നീ എന്റെ കൂടെ വന്നാല്‍ എനിക്കെതിരായി ഒരുവാക്കും ഉരിയാടുകയില്ലെന്ന് ഉറപ്പുതരണം.''&lt;br /&gt;&lt;br /&gt;സത്യത്തിന് അത്ര സ്വീകാര്യമല്ലായിരുന്നു അസത്യം മുന്നോട്ടുവച്ച നിബന്ധന. എങ്കിലും വിശപ്പിന്റെ വിളി രൂക്ഷമായിരുന്നതിനാല്‍ തല്‍ക്കാലം ആ നിബന്ധന സത്യം അംഗീകരിച്ചു.&lt;br /&gt;&lt;br /&gt;ഉടനേതന്നെ സത്യത്തെയും കൂട്ടി അസത്യം നല്ലൊരു ഹോട്ടലില്‍ കയറി.&lt;br /&gt;&lt;br /&gt;"ഏറ്റവും നല്ല മദ്യവും ഏറ്റവും നല്ല ഭക്ഷണവും എത്രയും വേഗം കൊണ്ടുവരൂ,'' അസത്യം വെയിറ്ററോടു പറഞ്ഞു. അസത്യത്തിന്റെ മട്ടും ഭാവവും കണ്ടപ്പോള്‍ അയാള്‍ വലിയ പണക്കാരനായിരിക്കുമെന്നു വെയിറ്റര്‍ക്കു തോന്നി. അയാള്‍ എത്രയുംവേഗം വീഞ്ഞുള്‍പ്പെടെയുള്ള ലഹരിപാനീയങ്ങളും നല്ല ഭക്ഷണസാധനങ്ങളും അവരുടെ മേശയില്‍ വിളമ്പി.&lt;br /&gt;&lt;br /&gt;അസത്യവും സത്യവും ഒരുമിച്ച് ഒരു മേശയില്‍ നിന്ന് മതിവരുവോളം ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തു. അവസാനം അവര്‍ക്കു പോകാനുള്ള സമയമായി.&lt;br /&gt;&lt;br /&gt;അസത്യം ഉടനേ മേശയില്‍ ശക്തിപൂര്‍വം അടിച്ചു ശബ്ദമുണ്ടാക്കിക്കൊണ്ടു മാനേജരെ കാണണമെന്ന് ആവശ്യപ്പെട്ടു. സംഭവം എന്താണെന്നറിയാതെ മാനേജര്‍ ഓടിയെത്തിയപ്പോള്‍ അസത്യം പറഞ്ഞു:&lt;br /&gt;&lt;br /&gt;"ഇതെന്തു ഹോട്ടലാണ്! വെയിറ്ററുടെ കൈയില്‍ ഒരു സ്വര്‍ണനാണയം കൊടുത്തുവിട്ടിട്ട് എത്ര നേരമായി! ഇതുവരെ അയാള്‍ ബാക്കി തുകകൊണ്ടുവരാത്തത് എന്തുകൊണ്ടാണ്?''&lt;br /&gt;&lt;br /&gt;മാനേജര്‍ വെയിറ്ററെ വിളിച്ചു സ്വര്‍ണനാണയത്തിന്റെ കാര്യം ചോദിച്ചു. പക്ഷേ, അയാള്‍ കൈമലര്‍ത്തി. തന്റെ കൈയില്‍ ആരും സ്വര്‍ണനാണയം തന്നില്ലെന്നു വെയിറ്റര്‍ പറഞ്ഞപ്പോള്‍ അസത്യം സ്വരമുയര്‍ത്തി എല്ലാവരും കേള്‍ക്കത്തക്ക വിധത്തില്‍ പറഞ്ഞു:&lt;br /&gt;&lt;br /&gt;"ഇതെന്തു കഥ! മാന്യന്മാര്‍ ഇവിടെ ഭക്ഷണം കഴിക്കാന്‍ വന്നാല്‍ അവരെ കൊള്ളയടിക്കലാണോ നിങ്ങളുടെ തൊഴില്‍? നിങ്ങള്‍ ഒരുപറ്റം നുണയന്മാരും കള്ളന്മാരുമാണ്. എന്നെ ഒരിക്കല്‍ നിങ്ങള്‍ പറ്റിച്ചെന്നിരിക്കും. എന്നാല്‍, ഇനി ഞാന്‍ ഇവിടെ വരുമെന്നു നിങ്ങള്‍ കരുതേണ്ട.''&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞതിനുശേഷം പോക്കറ്റില്‍നിന്ന് ഒരു സ്വര്‍ണനാണയമെടുത്തു മാനേജരുടെ മുമ്പിലേക്കിട്ടുകൊണ്ട് അസത്യം പറഞ്ഞു: "ഇതാ ഒരു സ്വര്‍ണനാണയം. ഇത്തവണയെങ്കിലും എനിക്കു ബാക്കിതരൂ.''&lt;br /&gt;&lt;br /&gt;തന്റെ ഹോട്ടലിന്റെ സല്‍പ്പേരു നഷ്ടപ്പെടുമെന്നുകരുതി മാനേജര്‍ ഉടനേ ആ സ്വര്‍ണനാണയം എടുത്ത് അസത്യത്തിനു തിരികെക്കാൈടുത്തു. എന്നു മാത്രമല്ല, ആദ്യം കൊടുത്തുവെന്ന് അവകാശപ്പെട്ട സ്വര്‍ണനാണയത്തിന്റെ ബാക്കിയായി കുറേ തുകകൂടി അസത്യത്തിനു കൊടുത്തുകൊണ്ട് മാനേജര്‍ അയാളോടു ക്ഷമായാചനം ചെയ്തു.&lt;br /&gt;&lt;br /&gt;കിട്ടിയ തുക വാങ്ങി പോക്കറ്റിലിട്ടുകൊണ്ട് അസത്യം നല്ല ഗമയില്‍ പുറത്തേക്കിറങ്ങുമ്പോള്‍ വെയിറ്റര്‍ സ്വന്തം നെഞ്ചത്തടിച്ചുകൊണ്ട് ആരോടെന്നില്ലാതെ ചോദിച്ചു: "സത്യം എവിടെ? ആരെങ്കിലും എന്നെ വിശ്വസിക്കാന്‍ ഉണ്ടായിരുന്നുവെങ്കില്‍!''&lt;br /&gt;&lt;br /&gt;സത്യം സ്വയം പറഞ്ഞു: "ഞാന്‍ എന്താണു ചെയ്തത്? ഒരു ചാണ്‍ വയറിനുവേണ്ടി ഒരു നിരപരാധിയെ ഞാന്‍ ബലികഴിച്ചല്ലോ.'' എത്രയുംവേഗം അസത്യവുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കുവാനായി സത്യം അസത്യത്തിന്റെ അരികിലേക്കു ചെന്നു. അപ്പോള്‍ അസത്യം ഒരു ചിരി പാസാക്കിക്കൊണ്ടു പറഞ്ഞു: "കണ്േടാ, ഇതുപോലെയാണ് ലോകത്തിലെ കാര്യങ്ങള്‍ നടക്കുന്നത്. എന്റെ കൂടെ എന്നും പോരൂ. ഞാന്‍ ഇതിലും വലിയ തന്ത്രങ്ങള്‍ പഠിപ്പിക്കാം.''&lt;br /&gt;&lt;br /&gt;അപ്പോള്‍ സത്യം പറഞ്ഞു: "എനിക്കു നിന്റെ കൂട്ടുകെട്ടു മതിയായി. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം മരിക്കുന്നതാണ്.''&lt;br /&gt;&lt;br /&gt;ഈ സംഭവത്തിനുശേഷം സത്യവും അസത്യവും ഒരുമിച്ചു നടന്നിട്ടില്ലെന്ന് ഗ്രീസില്‍നിന്നുള്ള ഈ മുത്തശ്ശിക്കഥയില്‍ പറയുന്നു.&lt;br /&gt;&lt;br /&gt;സത്യത്തിനും അസത്യത്തിനും ഒരുമിച്ചുനടക്കാന്‍ എപ്പോഴെങ്കിലും സാധിക്കുമോ? ഒരിക്കലുമില്ല. രാവും പകലുംപോലെ വിപരീതമല്ലേ അവ? ഒന്നിന്റെ സ്ഥാനത്തു മറ്റൊന്നിന് അസ്തിത്വമുണ്േടാ?&lt;br /&gt;&lt;br /&gt;കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും സത്യത്തിന്റെ കൂടെ കാര്യസാധ്യത്തിനുവേണ്ടി എന്നപേരിലും മറ്റും അസത്യത്തെ ചിലപ്പോഴെങ്കിലും നാം കൂട്ടുപിടിക്കാറില്ലേ? എന്നാല്‍, ഈ കൂട്ടുകെട്ടു വഴിയുണ്ടാകുന്ന നഷ്ടം എത്രമാത്രമാണെന്നു നാം ഓര്‍മിക്കാറുണ്േടാ?&lt;br /&gt;&lt;br /&gt;അസത്യം കര്‍ത്താവ് വെറുക്കുകയും സത്യത്തില്‍ അവിടുന്ന് ആനന്ദിക്കുകയും ചെയ്യുന്നു എന്നു വിശുദ്ധഗ്രന്ഥം (സുഭാ: 11,1) പഠിപ്പിക്കുന്നു. ഇതു നാം മറക്കേണ്ട.&lt;br /&gt;&lt;br /&gt;സത്യം പറയാതിരിക്കാനും പാലിക്കാതിരിക്കാനുമൊക്കെ ധാരാളം പ്രലോഭനങ്ങള്‍ നമുക്കുണ്ടായി എന്നുവരാം. എന്നാല്‍, അങ്ങനെയുള്ള പ്രലോഭനങ്ങളെ എതിര്‍ത്തു സത്യത്തിനുവേണ്ടി നാം നില്‍ക്കുമ്പോഴാണ് നമ്മുടെ ജീവിതം ദൈവത്തിന്റെയും മനുഷ്യരുടെയും മുന്‍പില്‍ വിലയുള്ളതായി മാറുന്നത&lt;br /&gt;&lt;br /&gt;&lt;br /&gt;ദീപിക&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-1025840737536104260?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/1025840737536104260/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_25.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1025840737536104260'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1025840737536104260'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_25.html' title='രാവും പകലുംപോലെ വിപരീതം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5681471532583087551</id><published>2009-01-21T06:14:00.000-08:00</published><updated>2009-01-21T06:14:01.323-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>സ്നേഹത്തിന്റെ കരുത്ത്</title><content type='html'>സ്നേഹത്തിന്റെ കരുത്ത്&lt;br /&gt;&lt;br /&gt;ഒരു കൊറിയന്‍ നാടോടിക്കഥ: ഒരിക്കല്‍ യുന്‍ ഓക് എന്നുപേരുള്ള ഒരു സ്ത്രീ ഒരു സന്യാസിയുടെ സമീപം ഉപദേശം തേടിയെത്തി. മലമുകളിലെ ആശ്രമത്തിലായിരുന്നു സന്യാസിയുടെ താമസം.&lt;br /&gt;&lt;br /&gt;സന്യാസി ധ്യാനത്തില്‍ ലയിച്ചിരിക്കുമ്പോഴാണ് യുന്‍ അദ്ദേഹത്തെ കാണാനെത്തിയത്. യുന്നിനെ കണ്ടയുടനേ സന്യാസി ചോദിച്ചു: "എന്താണു കാര്യം?''&lt;br /&gt;&lt;br /&gt;യുന്‍ പറഞ്ഞു: "എന്റെ സ്ഥിതി വളരെ കഷ്ടമാണ്. അങ്ങ് എനിക്ക് ഒരു മാന്ത്രികമരുന്ന് തയാറാക്കിത്തരണം!''&lt;br /&gt;&lt;br /&gt;യുന്നിനു കൂടുതല്‍ വിശദീകരണത്തിനുള്ള അവസരം കൊടുക്കാതെ സന്യാസി പറഞ്ഞു: "എല്ലാവര്‍ക്കും മാന്ത്രികമരുന്നു മതി. രോഗഗ്രസ്തമായ ഈ ലോകത്തെ മാന്ത്രികമരുന്നുകൊണ്ട് സുഖപ്പെടുത്താമെന്നാണ് എല്ലാവരുടെയും വിചാരം!''&lt;br /&gt;&lt;br /&gt;"അയ്യോ, എന്നെ സഹായിക്കണേ,'' യുന്‍ കേണപേക്ഷിച്ചു. "അങ്ങ് സഹായിക്കുന്നില്ലെങ്കില്‍ എന്റെ സ്ഥിതി കഷ്ടമായിരിക്കും.''&lt;br /&gt;&lt;br /&gt;"ആട്ടെ, എന്താണു കാര്യമെന്നു കേള്‍ക്കട്ടെ.'' സന്യാസി പറഞ്ഞു. അപ്പോള്‍ യുന്‍ തന്റെ കദനകഥ പറയാന്‍ തുടങ്ങി:&lt;br /&gt;&lt;br /&gt;"എന്റെ ഭര്‍ത്താവിന്റെ കാര്യമാണ്. അദ്ദേഹം എന്റെ ജീവന്റെ ജീവനാണ്. കഴിഞ്ഞ മൂന്നുവര്‍ഷം അദ്ദേഹം യുദ്ധത്തിനു പോയിരിക്കുകയായിരുന്നു. പക്ഷേ, യുദ്ധം കഴിഞ്ഞു തിരിച്ചുവന്നപ്പോള്‍ മുതല്‍ അദ്ദേഹം എന്നോടു സംസാരിക്കാറേയില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അദ്ദേഹം ശ്രദ്ധിക്കുന്നതായി തോന്നുകില്ല. അദ്ദേഹം എന്തെങ്കിലും പറഞ്ഞാലോ അതു കോപം കലര്‍ന്ന സ്വരത്തിലുമായിരിക്കും.''&lt;br /&gt;&lt;br /&gt;കണ്ണീര്‍ തുടച്ചുകൊണ്ട് യുന്‍ തുടര്‍ന്നു: "ഞാന്‍ കൊടുക്കുന്ന ഭക്ഷണം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ അതു പാത്രത്തോടെയെടുത്ത് ദൂരെയെറിഞ്ഞിട്ട് എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകും. പാടത്തുപോയി പണിയെടുക്കേണ്ടനേരത്ത് വെറുതെ മലമുകളില്‍ കയറിയിരുന്ന് നേരംകളയും!''&lt;br /&gt;&lt;br /&gt;ഇത്രയും കേട്ടപ്പോള്‍ സന്യാസി പറഞ്ഞു: "സാരമില്ല. യുദ്ധം കഴിഞ്ഞുവരുന്ന ചെറുപ്പക്കാര്‍ പലപ്പോഴും ഇപ്രകാരമാണ്. ഏതായാലും ബാക്കി കഥകൂടി കേള്‍ക്കട്ടെ.''&lt;br /&gt;&lt;br /&gt;യുന്‍ പറഞ്ഞു: "ഈ കഥ ഇത്രമാത്രമേയുള്ളൂ. എനിക്കു വേണ്ടത് ഒരു മാന്ത്രികമരുന്നാണ് -എന്റെ ഭര്‍ത്താവ് സ്നേഹമുള്ളവനും ശാന്തശീലനായിത്തീരുവാനുള്ള മാന്ത്രികമരുന്ന്!''&lt;br /&gt;&lt;br /&gt;കുറേനേരം ആലോചനാനിമഗ്നനായിരുന്നതിനുശേഷം സന്യാസി പറഞ്ഞു: "ശരി, ഞാനൊരു മാന്ത്രികമരുന്നുണ്ടാക്കിത്തരാം. പക്ഷേ, അതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം ജീവനുള്ള കടുവയുടെ മീശയാണ്. അതുകൊണ്ട് എത്രയുംവേഗം ജീവനുള്ള ഒരു കടുവയുടെ മീശ പറിച്ചുകൊണ്ടുവരൂ.''&lt;br /&gt;&lt;br /&gt;ഇതു കേട്ടപ്പോള്‍ യുന്‍ ആശ്ചര്യപൂര്‍വം ചോദിച്ചു: "ജീവനുള്ള കടുവായുടെ മീശയോ? ആരെക്കൊണ്ടുപറ്റും ഇതു സമ്പാദിക്കാന്‍?''&lt;br /&gt;&lt;br /&gt;സന്യാസിയുടെ മറുപടി ഇങ്ങനെയായിരുന്നു: "നിങ്ങള്‍ ആവശ്യപ്പെട്ട മാന്ത്രികമരുന്നിന്റെ ആവശ്യം വലുതാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ജീവനുള്ള കടുവയുടെ മീശ എങ്ങനെയെങ്കിലും സമ്പാദിച്ചുകൊണ്ടുവരും.''&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞിട്ട് സന്യാസി വീണ്ടും ധ്യാനനിമഗ്നനായി. സന്യാസിയോടു പിന്നീട് എന്തെങ്കിലും പറഞ്ഞിട്ടു കാര്യമില്ലെന്നു കരുതി യുന്‍ വീട്ടിലേക്കു മടങ്ങി.&lt;br /&gt;&lt;br /&gt;വീട്ടില്‍ മടങ്ങിയെത്തിയ യുന്‍ കടുവയുടെ മീശ സമ്പാദിക്കുന്നകാര്യത്തെക്കുറിച്ച് ഏറെ ചിന്തിച്ചു. അവസാനം, കടുവയുടെ മീശ സമ്പാദിച്ചിട്ടു ബാക്കിക്കാര്യം എന്നൊരു തീരുമാനത്തില്‍ യുന്‍ എത്തി.&lt;br /&gt;&lt;br /&gt;അന്നു രാത്രിസമയത്ത് ഒരു പാത്രംനിറയെ ചോറും ഇറച്ചിക്കറിയുമായി അവള്‍ അടുത്തുള്ള മലയിലേക്കു പോയി. ആ മലയില്‍ ഒരു ഗുഹയില്‍ ഒരു കടുവ താമസിക്കുന്നകാര്യം അവള്‍ക്കറിയാമായിരുന്നു.&lt;br /&gt;&lt;br /&gt;കടുവ താമസിക്കുന്ന ഗുഹയുടെ അടുത്തുപോകാന്‍ ധൈര്യപ്പെടാതെ കുറെ അകലെനിന്ന് അവള്‍ ചോറും കറിയും കടുവയ്ക്കു വച്ചുനീട്ടി. പക്ഷേ, അത് ഇറങ്ങിവന്നില്ല.&lt;br /&gt;&lt;br /&gt;പിറ്റേദിവസം രാത്രിയില്‍ യുന്‍ വീണ്ടും മലയിലേക്കു പോയി. ഇത്തവണ ഭക്ഷണപാത്രവുമായി അവള്‍ ഗുഹയുടെ കുറേക്കൂടി അടുത്തുചെന്നു. പക്ഷേ, അപ്പോഴും കടുവ ഇറങ്ങിവന്നില്ല.&lt;br /&gt;&lt;br /&gt;അടുത്ത രാത്രിയിലും അതിനുശേഷമുള്ള പല രാത്രികളിലും യുന്‍ കടുവയെ തേടി മലയില്‍ പോയി. ഓരോ തവണ പോകുമ്പോഴും കടുവ താമസിച്ചിരുന്ന ഗുഹയോടു കൂടുതല്‍ അടുത്തുചെല്ലാന്‍ അവള്‍ ശ്രദ്ധിച്ചു. പക്ഷേ, അപ്പോഴൊന്നും അവളുടെ ഭക്ഷണപാത്രത്തില്‍നിന്നു ഭക്ഷിക്കുവാനോ അവളുടെ അടുത്തേക്കു വരാനോ കടുവ തയാറായില്ല.&lt;br /&gt;&lt;br /&gt;ഇങ്ങനെ പല രാത്രികള്‍ കഴിഞ്ഞപ്പോള്‍ കടുവ അവളെ താത്പര്യപൂര്‍വം ശ്രദ്ധിക്കാന്‍ തുടങ്ങി. യുന്‍ ധൈര്യം സംഭരിച്ച് അതിന്റെയടുത്തു ചെന്നു. സാവധാനം ആ കടുവ അവളുടെ പാത്രത്തില്‍നിന്നു ചോറും കറിയും കഴിക്കുവാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;പിറ്റേദിവസം രാത്രിയില്‍ യുന്‍ വീണ്ടും ആ കടുവയുടെ അടുത്തെത്തി. അതിനു ഭക്ഷണം കൊടുത്തു. ഇത്തവണ കടുവ അവള്‍ കൊടുത്ത ഭക്ഷണം കഴിക്കുമ്പോള്‍ അവള്‍ അതിനെ തലോടി.&lt;br /&gt;&lt;br /&gt;പിന്നീടു പല മാസങ്ങള്‍ തുടര്‍ച്ചയായി അവള്‍ ആ കടുവയ്ക്കു രാത്രിനേരത്തു ഭക്ഷണം എത്തിച്ചു. ഓരോ തവണ ചെല്ലുമ്പോഴും അതിനെ തലോടുകയും കളിയായി അതിന്റെ മീശകളില്‍ പിടിച്ചുവലിക്കുകയും ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;ഏറെ നാളുകള്‍ നീണ്ടുനിന്ന പരിചരണവും തലോടലുമൊക്കെമൂലം കടുവ തന്റെ തോഴനായി മാറി എന്നു ബോധ്യംവന്നപ്പോള്‍ യുന്‍ ധൈര്യപൂര്‍വം കടുവയുടെ ഒരു മീശ പറിച്ചെടുത്തു. അപ്പോള്‍ കടുവ അനങ്ങുകപോലും ചെയ്തില്ല!&lt;br /&gt;&lt;br /&gt;പിറ്റേദിവസം കടുവയുടെ മീശയുമായി യുന്‍ സന്യാസിയുടെ പക്കലേക്കു പാഞ്ഞു. ജീവനുള്ള കടുവയുടെ മീശയും പറിച്ചുകൊണ്ടുവന്ന യുന്നിനെ സന്യാസി താത്പര്യപൂര്‍വം സ്വീകരിച്ചിരുത്തി. യുന്‍ കൊണ്ടുവന്നതു ജീവനുള്ള കടുവയുടെ മീശയാണെന്നു ബോധ്യംവന്നപ്പോള്‍ സന്യാസി ആ മീശയെടുത്ത് അടുപ്പിലിട്ടു കത്തിച്ചുകളഞ്ഞു.&lt;br /&gt;&lt;br /&gt;സന്യാസി എന്താണു ചെയ്യുന്നതെന്നറിയാതെ യുന്‍ പകച്ചുനില്‍ക്കുമ്പോള്‍ സന്യാസി പറഞ്ഞു: "പറയൂ, എങ്ങനെയാണ് കടുവയുടെ മീശ പറിച്ചെടുത്തതെന്നു പറയൂ!''&lt;br /&gt;&lt;br /&gt;അപ്പോള്‍ യുന്‍ താന്‍ ചെയ്ത കാര്യങ്ങള്‍ വിവരിച്ചു: "കടുവയെ തേടി ഞാന്‍ മലയില്‍ പോയി. ഓരോ ദിവസവും രാത്രിയില്‍ ചോറും കറിയുമായി ഞാന്‍ അതിന്റെ അടുത്തുചെല്ലുവാന്‍ നോക്കി. ആദ്യമൊന്നും അത് എന്നെ ശ്രദ്ധിച്ചില്ല. എങ്കിലും, ക്ഷമയോടും സ്നേഹത്തോടും താത്പര്യത്തോടും കൂടിയുള്ള എന്റെ പെരുമാറ്റം കടുവയ്ക്ക് ഇഷ്ടപ്പെട്ടു. അവസാനം അത് എന്റെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഞാന്‍ അതിനെ തലോടുകയും അങ്ങനെ അതെന്റെ തോഴനായി മാറുകയും ചെയ്തു.''&lt;br /&gt;&lt;br /&gt;"ശരി, ശരി.'' യുന്‍ തന്റെ കഥ പറഞ്ഞുതീര്‍ക്കുന്നതിനുമുമ്പ് സന്യാസി പറഞ്ഞു. "സ്നേഹവും താത്പര്യപൂര്‍വമുള്ള പെരുമാറ്റവുമൊക്കെ വഴി നിങ്ങള്‍ ഒരു കടുവയുടെ പോലും സ്നേഹവും വിശ്വാസവുമൊക്കെ ആര്‍ജിച്ചു, അല്ലേ?''&lt;br /&gt;&lt;br /&gt;ഒരു നിമിഷനേരത്തെ മൌനത്തിനുശേഷം സന്യാസി ചോദിച്ചു: "കടുവയെക്കാള്‍ ക്രൂരനും കൊള്ളരുതാത്തവനുമാണോ മനുഷ്യന്‍?'' യുന്നിന്റെ മറുപടി മൌനത്തിലൊതുങ്ങിയപ്പോള്‍ സന്യാസി തുടര്‍ന്നു: "നിങ്ങളുടെ ഭര്‍ത്താവിനെ മെരുക്കാന്‍ ഒരു മാന്ത്രികമരുന്നും നിങ്ങള്‍ക്കാവശ്യമില്ല. നിങ്ങളുടെ ക്ഷമാശീലവും സ്നേഹവും താത്പര്യവുമൊക്കെ മതിയാകും നിങ്ങളുടെ ഭര്‍ത്താവിനെ സ്നേഹവും ധാരണയുമൊക്കെയുള്ള ഒരു നല്ല ഭര്‍ത്താവാക്കി മാറ്റാന്‍.''&lt;br /&gt;&lt;br /&gt;യുന്നിന്റെ ബാക്കി കഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. ക്രൂരമൃഗങ്ങളെപ്പോലും മെരുക്കിയെടുക്കാന്‍ ശക്തിയുള്ളതാണു നമ്മുടെ സ്നേഹവും താത്പര്യവും ഹൃദയത്തില്‍നിന്നുള്ള പെരുമാറ്റരീതികളുമൊക്കെ. പക്ഷേ, യുന്നിനു സംഭവിച്ചതുപോലെ, നമ്മിലുള്ള ഈ അദ്ഭുതസിദ്ധികള്‍ പലപ്പോഴും മറന്നുപോകുന്നു. അതുവഴി നമ്മുടെ ജീവിതം അസന്തുഷ്ടമായി മാറുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;നമ്മിലെ നല്ല കഴിവുകളുടെ ശക്തി നമുക്കു മനസിലാക്കാം. ജീവിതവിജയത്തിനായി അവ എന്നും നമുക്കു വിനിയോഗിക്കാം. &lt;br /&gt;ദീപിക ചീഫ് എഡിറ്റര്‍ ജോസ് പന്തപ്ളാംതൊട്ടിയില്‍ രചിച്ച ജീവിതവിജയം എന്ന ബെസ്റ് സെല്ലറില്‍ നിന്നു&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5681471532583087551?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5681471532583087551/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_21.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5681471532583087551'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5681471532583087551'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_21.html' title='സ്നേഹത്തിന്റെ കരുത്ത്'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5046296522719625063</id><published>2009-01-17T02:01:00.000-08:00</published><updated>2009-01-17T02:01:01.686-08:00</updated><category scheme='http://www.blogger.com/atom/ns#' term='സംസാരം'/><title type='text'>അങ്ങാടി മരുന്ന്‌</title><content type='html'>അങ്ങാടി മരുന്ന്‌ &lt;br /&gt;&lt;br /&gt;ഇതു ആരംഭിക്കുന്നത്‌ പതിവ്‌ പോലെ വീടിന്റെ ഉമ്മറത്തുനിന്നു തന്നെ..&lt;br /&gt;&lt;br /&gt;ഒരു ജ്യോല്‍സ്യനെക്കാണാന്‍ പോയ അച്ഛന്‍ വന്ന പാടെ കുറിപ്പടി മേശമേല്‍ വെച്ചു..&lt;br /&gt;എന്നിട്ടു ആരൊടെന്നില്ലതെ, (എല്ലാവരോടുമായി പറഞ്ഞു..)&lt;br /&gt;&lt;br /&gt;"കുറച്ചു പൂജാസാധനങ്ങള്‍ വാങ്ങണം. ലിസ്റ്റ്‌ ഒക്കെ തന്നിട്ടുണ്ട്‌ . ആരാ ഇപ്പോള്‍ പുറത്തേക്ക്‌ പോകുന്നത്‌"'&lt;br /&gt;&lt;br /&gt;ഇന്നു എനിക്കാവല്ലെ നറുക്കു വീഴുന്നത്‌' എന്ന്‌ പ്രാര്‍ത്ഥിച്ചു അകത്തേക്കു മുങ്ങുന്ന മക്കളുടെ സ്വഭാവം ശരിക്കു മനസ്സിലാക്കിയ അച്ഛന്‍ ഒരു ലേലം വിളിക്കു തുനിയാതെ മൂത്തയാളെ വിളിച്ചു പറഞ്ഞു&lt;br /&gt;&lt;br /&gt;"നീ പോയി വരുമ്പോള്‍ ഈ സാധനങ്ങല്‍ ഒക്കെ ഒന്നു വാങ്ങി വരണം".&lt;br /&gt;('മൂത്ത മകന്‍ ആയാലുള്ള ഒരൊരൊ ബുദ്ധിമുട്ടുകളെ' എന്നു മനസ്സില്‍ ചിന്തിച്ചു വല്യേട്ടനും, അതു തന്നെ മനസ്സില്‍ 'ചിരിച്ചു' ബാക്കി മൂന്നാളും അകത്തേക്കു പൊയി..)&lt;br /&gt;&lt;br /&gt;വൈകുന്നേരം വന്ന വല്യേട്ടന്‍ പൂജാസാധനങ്ങളുടെ പൊതി മേശമേല്‍ വെച്ചു, കുറിപ്പടി അച്ഛനെ ഏല്‍പ്പിച്ചു പറഞ്ഞു..&lt;br /&gt;&lt;br /&gt;"എല്ലാ സാധനവും കിട്ടി പക്ഷേ, ലിസ്റ്റ്‌ ലെ ഒരു ഐറ്റം കിട്ടിയ്‌ല്ല".&lt;br /&gt;&lt;br /&gt;ആഛന്‍: ഒഹ്‌, (ലിസ്റ്റ്‌ ഇല്‍ നൊക്കി), നീ ആ സുകുന്റെ കടയില്‍ ചോദിച്ചോ?&lt;br /&gt;ഈ കടയില്‍ എല്ലാത്തിനും അല്‍പം വിലക്കൂടുതല്‍ ആണെകിലും , "അമ്മാവാ" എന്നുള്ള ഒറ്റ വിളിയില്‍ അയാള്‍ അച്ഛനെ ഒന്നാം നമ്പര്‍ കസ്റ്റമര്‍ ആക്കി..)&lt;br /&gt;&lt;br /&gt;വല്യെട്ടന്‍: "സുകു, ഉണ്ണി എല്ലരുടെയും കടയില്‍ ചോദിച്ചു അവിടെ ഒന്നും ഇല്ല..ഇനി വല്ല അങ്ങാടി കടയിലും ചോദിച്ചാല്‍ കിട്ടുമായിരിക്കുമ്ന്ന്‌ അവരു പറഞ്ഞു.."&lt;br /&gt;&lt;br /&gt;അപ്പോള്‍ അതു വഴി വന്ന തങ്കപ്പന്‍ ചേട്ടനോട്‌&lt;br /&gt;(തങ്കപ്പന്‍ ചേട്ടന്‍, അച്ഛന്റെ കൃഷി ഉദ്യമത്തെ സഹായിച്ചും, സ്വന്തം കീശയില്‍ നാണ്യം വിളയിച്ചും കഴിയുന്ന ഒരു പാവം സാധു)&lt;br /&gt;&lt;br /&gt;അഛന്‍ : " എടാ, ഇതു എവിടെ കിട്ടും ?&lt;br /&gt;&lt;br /&gt;ലിസ്റ്റ്‌ വാങ്ങി , പണിപ്പെട്ടു വായിച്ചു തങ്കപ്പന്‍ ചേട്ടന്‍..&lt;br /&gt;&lt;br /&gt;"ഇത്‌.. ഉം..ഇത്‌ പണ്ട്‌ നമ്മുടെ കിഴക്കേ പറമ്പില്‍ ഒക്കെ ഇഷ്ടം പോലെ ഉണ്ടായിരുന്നല്ലോ? ഇപ്പോളുണ്ടോന്നു ഞാന്‍ നോക്കട്ടെ", എന്നു പറഞ്ഞു പതിയെ തടി തപ്പി.&lt;br /&gt;&lt;br /&gt;അച്ഛന്‍ ഇളയ ആളെ വിളിച്ചു&lt;br /&gt;(മൂത്ത ആള്‍ ഉത്തരവാദിത്തം കൊണ്ടും, ഇളയ ആള്‍ പ്രത്യേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും എപ്പോളും അച്ഛന്റെ ടാര്‍ജെറ്റ്‌ ആകാറുണ്ട്‌)&lt;br /&gt;&lt;br /&gt;അഛന്‍: " മോനെ നീയാ അങ്ങാടിക്കടയില്‍ ഒന്നു ചോദിക്കു.."&lt;br /&gt;&lt;br /&gt;പുറത്തേക്കു പോയി അവന്‍ തിരികെ വന്നപ്പൊള്‍..&lt;br /&gt;&lt;br /&gt;"അച്ഛാ അതു കിട്ടിയില്ല ട്ടൊ. അയാളു പറഞ്ഞു ഇപ്പൊള്‍ തീര്‍ന്നതെ ഉള്ളൂ എന്നു".&lt;br /&gt;&lt;br /&gt;അഛന്‍: "എന്നാല്‍ നിനക്കു ആ വേലായുധന്‍ വൈദ്യരുടെ അടുത്തു ചോദിക്കാമായിരുന്നില്ലെ.."&lt;br /&gt;&lt;br /&gt;"അവിടെയും ചോദിച്ചു. അയാള്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ച കുഴമ്പുണ്ടാക്കിയപ്പൊള്‍ മുഴുവന്‍ എടുത്തു. പിന്നെ കിട്ടുവാണേല്‍ കൊണ്ടെ തരാം എന്നും."&lt;br /&gt;&lt;br /&gt;"ഇനി ഇപ്പൊള്‍ എവിടെ കിട്ടും" അഛന്റെ ഉറക്കെ ഉള്ള ആത്മഗതം.&lt;br /&gt;&lt;br /&gt;പൂജക്കുള്ള ദിവസം അടുത്തു വന്നു. കിട്ടാത്ത ഐറ്റത്തെക്കുറിച്ചുള്ള അച്ഛന്റെ ആധി ഏറിയും..&lt;br /&gt;&lt;br /&gt;ഇനി എന്തായാലും ജ്യൊല്‍സ്യനോടു തന്നെ ചോദിക്കാം എന്നു വിചാരിച്ചിരിക്കുമ്പൊള്‍ അയാള്‍ അതു വഴി വന്നു..&lt;br /&gt;&lt;br /&gt;അച്ഛനെക്കാളും പ്രായം കൊണ്ടു ഇളപ്പമായതിനാലും, പരിചയക്കാരനായതു കൊണ്ടും, അച്ഛന്‍ അല്‍പം അധികാരഭാവത്തില്‍, നീരസത്തൊടെ ..&lt;br /&gt;&lt;br /&gt;"ഈ ലോകത്തു കിട്ടാത്ത സാധനം ഒക്കെ ലിസ്റ്റില്‍ എഴുതിയാല്‍ എങ്ങനെയാ ഗോവിന്ദാ.."&lt;br /&gt;&lt;br /&gt;ഗോവിന്ദന്റെ മുഖത്തു ചോദ്യഭാവം പിന്നെ.."എതു സാധനം ??&lt;br /&gt;&lt;br /&gt;"ലിസ്റ്റ്‌ ചൂണ്ടിക്കാണിച്ച അച്ഛന്റെ മുഖത്തു നോക്കി ,ഗോവിന്ദന്‍ ഐറ്റം വായിച്ചു.&lt;br /&gt;&lt;br /&gt;"ഗരുഡ പഞ്ചാക്ഷരി" അതു ഇവിടെ ചെയ്യാനുള്ള ഹോമത്തിന്റെ പേരല്ലേ..&lt;br /&gt;&lt;br /&gt;&lt;br /&gt;(ഇത്‌ കിഴക്കേ പറമ്പില്‍ അന്വേഷിച്ചു നടക്കുന്ന തങ്കപ്പന്‍ ചേട്ടനെയും , കടയില്‍ വെച്ചു വില്‍ക്കുന്ന അങ്ങാടി ക്കടക്കാരനെയും, കുഴമ്പില്‍ ചേര്‍ത്ത വേലായുധന്‍ വൈദ്യരെയും ഓര്‍ത്തു ഞാന്‍ അങ്ങനെ നിന്നു)&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5046296522719625063?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5046296522719625063/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_17.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5046296522719625063'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5046296522719625063'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_17.html' title='അങ്ങാടി മരുന്ന്‌'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-585562918533494619</id><published>2009-01-15T07:13:00.000-08:00</published><updated>2009-01-15T07:13:00.262-08:00</updated><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കൗതുകലോകം</title><content type='html'>കൗതുകലോകം&lt;br /&gt;&lt;br /&gt;ഏറ്റവും അധികം ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്തതിന്റെ റെക്കോർഡിനും ഒരു അവകാശി. ക്രൊയേഷ്യക്കാരനായ മിജോ ടിക്കാൽസെക്ക്‌ എന്ന 69 കാരനാണ്‌ റെക്കോർഡ്‌ കുറിച്ചത്‌. തന്റെ ഇത്രകാലത്തെ ജീവിതത്തിനിടയിൽ രണ്ടായിരത്തിലധികം ശവ സംസ്കാര ചടങ്ങുകളിലാണ്‌ ടിക്കാൽസെക്ക്‌ പങ്കെടുത്തത്‌. തനിക്ക്‌ വളരെ ചെറുപ്പംതൊട്ട്‌ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനോട്‌ വളരെ ആഭിമുഖ്യമുണ്ടായിരുന്നുവെന്ന്‌ അദ്ദേഹം പറയുന്നു. &lt;br /&gt;ഒരു ശവസംസ്കാര ച്ചടങ്ങിൽ പങ്കെടുക്കാൻ നുറുകണക്കിന്‌ മെയിലുകൾ താണ്ടിപ്പോലും താൻ പോയിട്ടുള്ളകാര്യം ടിക്കാൽസെക്ക്‌ അനുസ്മരിക്കുന്നു. ഒരാളുടെ വേർപാടിന്റെ അവസരത്തിൽ ഓരോ രുത്തരും ഏതുവിധത്തിൽ പ്രതികരിക്കുന്നുവെന്ന്‌ അറിയുന്നത്‌ രസകരമായ അനുഭവമാണെന്ന്‌ അദ്ദേ ഹം പറയുന്നു. ആദ്യമൊ ക്കെ പലരും തന്റെ ശവ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന തന്റെ പിതാവിനെ വളരെ കൗതുകത്തോടെയാണ്‌ വീക്ഷിച്ചിരുന്നത്‌. &lt;br /&gt;&lt;br /&gt;എന്നാൽ പിന്നീട്‌ തന്നെ ശവസംസ്കാരച്ചടങ്ങിൽ കാണാതിരുന്നാൽ ജനങ്ങൾ അന്വേഷിക്കുന്ന നിലയി ലേക്കായി കാര്യങ്ങളെന്ന്‌ ടിക്കാൽസെക്ക്‌ പറഞ്ഞു. ഇത്രയധികം ശവസംസ്കാരങ്ങളിൽ പങ്കെടുത്ത താൻ ഏറ്റവും അധികം ദുഃഖിച്ചത്‌ കഴിഞ്ഞവർഷം പങ്കെടുത്ത ഒരു സംസ്കാരച്ചടങ്ങിനിടെയാണെന്ന്‌ അദ്ദേഹം പറയുന്നു. മറ്റാരുടേയും ആയിരുന്നില്ല, സ്വന്തം ഭാര്യയുടെ സംസ്കാരച്ചടങ്ങായിരുന്നു അത്‌. &lt;br /&gt;&lt;br /&gt;തന്റെ സ്വന്തം സംസ്കാരത്തിൽ പങ്കെടുക്കുന്നതുവരെ ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്ന ഈ ശീലത്തിൽ നിന്ന്‌ താൻ പിൻമാറില്ലെന്നാണ്‌ മിജോ ടിക്കാൽസെക്കിന്റെ പ്രഖ്യാപനം.&lt;br /&gt;&lt;br /&gt;പോലീസുകാരുടെ മര്യാദ വിനയായി &lt;br /&gt;&lt;br /&gt;കുറ്റം തെളിയിക്കപ്പെടുന്നതുവരെ ഒരാളെയും കുറ്റക്കാരനായി കാണാനാകില്ലെന്നാണ്‌ നിയമം പറയുന്നത്‌. എന്നാൽ നമ്മുടെ നാട്ടിലെ നിയമപാലകർ ഇക്കാര്യമൊന്നും പരിഗണിക്കാറില്ല. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കുകയെന്നതാണല്ലോ നമ്മുടെ നാട്ടിലെ പോലീസുകാരുടെ രീതി.&lt;br /&gt;&lt;br /&gt;എന്നാൽ നമ്മുടെ നാട്ടിലെ പോലീസുകാർക്ക്‌ തീർത്തും അന്യമായ ഒരു പെരുമാ റ്റമുണ്ടാ യിരിക്കുന്നു ചൈ നയിലെ പോലീസുകാരിൽ നിന്ന്‌. കുറ്റവാളിയോടും അയാളുടെ കുടുംബത്തോടും എത്ര മര്യാദയോടെയാണ്‌ അവർ പെരുമാറിയതെന്ന്‌ കേട്ടാൽ ആരും ഒന്ന്‌ അതി ശയി ച്ചുപോകും. &lt;br /&gt;കു റഞ്ഞപക്ഷം നമ്മുടെ പോ ലീസുകാരെങ്കിലും. സംഭവമിങ്ങനെയാണ്‌: ഒരു ബാങ്ക്‌ കൊള്ളക്കേസിലെ പ്രതിയായ ലെംഗ്‌ കിയാംഗിനായി രണ്ടുവർഷമായി തെരച്ചിൽ നടത്തുകയായിരുന്നു ചൈനയിലെ ഷുവാംഗൂയി നഗരത്തിലെ പോലീസുകാർ. &lt;br /&gt;&lt;br /&gt;കിയാംഗ്‌ രണ്ടുവർഷമായി പോലീസുകാരെ അതിവിദഗ്ധമായാണ്‌ കബളിപ്പിച്ചു നടന്നിരുന്നത്‌. തന്റെ പുതിയ കാമുകിയുടെ വീട്ടിൽ കിയാംഗ്‌ ഉണെ്ടന്ന്‌ പോലീസിന്‌ വിവരം കിട്ടിയത്‌ അടുത്തിടെയാണ്‌. കിയാംഗിനെ അറസ്റ്റുചെയ്യാൻ പോലീസുകാർ അവിടെ പാഞ്ഞെത്തി. അപ്പോഴാണ്‌ അവിടെ ഒരു ആഘോഷച്ചടങ്ങു നടക്കുന്നത്‌ അവർ കണ്ടത്‌. പെൺ കുട്ടിയും കിയാംഗും തമ്മിലുള്ള വിവാഹത്തിന്റെ തലേന്നുള്ള ചടങ്ങാണു വധുവിന്റെ വീട്ടിൽ നടക്കുന്നത്‌. പിറ്റേദിവസമാണ്‌ വിവാഹം. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം വൻജനാവലിയാണ്‌ വിവാഹ ത്തലേന്ന്‌ വീട്ടിൽ കൂടിയിട്ടുള്ളത്‌. അവിടെവച്ച്‌ കിയാംഗിനെ അറസ്റ്റുചെയ്ത്‌ അയാളെയും ബന്ധു ക്കളെയും നാട്ടുകാരുടേയും സുഹൃത്തുക്കളുടേയും മുന്നിൽ വച്ച്‌ അപമാനിക്കുന്നതു ശരിയല്ലെന്ന്‌ പോലീസുകാർ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;കിയാംഗിനെ അറസ്റ്റുചെയ്യുന്നതിന്‌ വിവാഹം കഴിഞ്ഞ്‌ എല്ലാവരും പിരിയുന്നതുവരെ കാത്തി രിക്കാനാണ്‌ നല്ലവരായ ആ പോലീസുകാർ തീരു മാനിച്ചത്‌. തങ്ങൾ കിയാംഗിനെ അറസ്റ്റുചെയ്യാനാണ്‌ എത്തിയതെന്ന വിവരം പോലീസുകാർ ആരോടും പറഞ്ഞില്ല.&lt;br /&gt;&lt;br /&gt;വിവാഹശേഷമാകട്ടെ കിയാംഗിനെ അറസ്റ്റുചെ യ്യാനുള്ള തീരുമാനം ഒരു ദിവസത്തേക്കുകൂടി അവർ നീട്ടി. കാമുകനും കാമുകിയും കാത്തുകാത്തിരുന്നു വിവാഹം കഴിച്ചതല്ലേ. അവർ സമാധാനത്തോടെയും സന്തോ ഷത്തോടെയും ആദ്യരാത്രികൂടി ആഘോഷിച്ചോ ട്ടേയെന്നും പോലീസുകാർ പീന്നീട്‌ തീരുമാനിക്കു കയായിരുന്നു. ഒടുവിൽ പിറ്റേദിവസം, നേരം പുലർ ന്നശേഷം സുഹൃത്തുക്കളും ബന്ധുക്കളും എല്ലാം പിരിഞ്ഞശേഷമാണ്‌ കിയാംഗിനെ പോലീസ്‌ അറസ്റ്റുചെയ്തത്‌. &lt;br /&gt;പക്ഷെ, തങ്ങൾ കാട്ടിയ ഔദാര്യത്തിന്റെ പേരിൽ പോലീസുകാരിപ്പോൾ പഴി കേൾക്കുകയാണ്‌ നവ വധുവിൽ നിന്ന്‌. തന്റെ കാമുകൻ ഒരു കൊള്ള സംഘത്തിലെ അംഗമാണെന്ന്‌ അറിഞ്ഞിരുന്നെങ്കിൽ വിവാഹത്തിൽ നിന്ന്‌ താൻ പിൻമാറിയേനെയെന്നാണ്‌ യുവതി പറയുന്നത്‌. വിവാഹത്തിന്‌ മുൻപ്‌ പോലീ സുകാർ കിയാംഗിനെ അറസ്റ്റുചെയ്തിരുന്നെങ്കിൽ തന്റെ ജീവിതം രക്ഷപ്പെട്ടേനെയെന്നാണ്‌ വധുവിന്റെ പരിഭവം. ഉപകാരം ഇപ്പോൾ ഉപദ്രവമായതിന്റെ മനോവിഷമത്തിലാണ്‌ ഷുവാംഗൂയിലെ പോലീസുകാർ.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-585562918533494619?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/585562918533494619/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_15.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/585562918533494619'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/585562918533494619'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_15.html' title='കൗതുകലോകം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-1035537878765439007</id><published>2009-01-13T07:13:00.000-08:00</published><updated>2009-01-13T07:13:00.865-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പ്രശ്നങ്ങളുടെ നടുവിലെ മറ്റൊരാൾ</title><content type='html'>പ്രശ്നങ്ങളുടെ നടുവിലെ മറ്റൊരാൾ&lt;br /&gt;&lt;br /&gt;പലർക്കും പരിചയമുള്ള ഒരു കഥ. ധനികനായ ഒരു മനുഷ്യൻ മരിച്ചപ്പോൾ അയാൾക്കു പത്തൊമ്പതു കുതിരകളുണ്ടായിരുു‍. വിൽപ്പത്രമനുസരിച്ച്‌ അയാളുടെ മൂു‍ മക്കൾക്കായിട്ട്‌ കുതിരകളെ വീതംവച്ച്‌ കൊടുക്കേണ്ടിയിരുു‍. മൂത്തമകന്‌ കുതിരകളുടെ പകുതി, രണ്ടാമത്തവനു കുതിരകളുടെ നാലിലൊ്‌, മൂാ‍മത്തവന്‌ കുതിരകളുടെ അഞ്ചിലൊ്‌. ഇപ്രകാരമായിരുു‍ കുതിരകളെ വീതം വയ്ക്കേണ്ടിയിരുത്‌.&lt;br /&gt;&lt;br /&gt;മൂത്തമകനു എങ്ങനെയാണ്‌ പത്തൊമ്പതു കുതിരകളുടെ പകുതിയെണ്ണം കൊടുക്കുവാൻ സാധിക്കുക? മക്കൾ മൂു‍ പേരുംകൂടി തലപുകഞ്ഞാലോചിച്ചിട്ടും വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ല. അങ്ങനെയാണ്‌ അവർ അകലെയുള്ള ഒരു ഗുരുവിന്റെ ഉപദേശം തേടിയിറങ്ങിയത്‌.&lt;br /&gt;&lt;br /&gt;വിവരം കേട്ടപ്പോൾ ഗുരു പറഞ്ഞു:" ഞാൻ വു നിങ്ങളുടെ പ്രശ്നം പരിഹരിക്കാം. പക്ഷേ, എനിക്കു രണ്ട്‌ ദിവസത്തെ സാവകാശം വേണം." ഗുരുവിന്റെ നിർദേശം അവർക്കു സ്വീകാര്യമായിരുു‍. അവർ സന്തോഷത്തോടെ സ്വന്തം ഭവനത്തിലേക്കു മടങ്ങി.&lt;br /&gt;&lt;br /&gt;രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ മറ്റൊരാളുടെ ഒരു കുതിരയെ കടംവാങ്ങി ഗുരു ധനികന്റെ വീട്ടിലെത്തി. അപ്പോൾ ധനികന്റെ മൂു‍ മക്കളെ കൂടാതെ ഒട്ടേറെ അയൽക്കാരും അവിടെ കാത്തുനിൽപുണ്ടായിരുു‍.&lt;br /&gt;&lt;br /&gt;കുതിരപ്പുറത്തു നിി‍റങ്ങിയ ഗുരു പത്തൊമ്പതു കുതിരകളെയും തന്റെ മുമ്പിലെത്തിക്കുവാൻ ആവശ്യപ്പെട്ടു. കുതിരകളെയെല്ലാം നിരയായി നിർത്തിയപ്പോൾ തന്റെ കുതിരയെയും ഗുരു അവയുടെ കൂടെ നിർത്തി. അപ്പോൾ കുതിരകളുടെ എണ്ണം ആകെ ഇരുപതായി.&lt;br /&gt;&lt;br /&gt;"മൂത്ത മകനു അവകാശപ്പെട്ട കുതിരകൾ എത്രയാണ്‌?" ഗുരു ചോദിച്ചു. "ആകെയുള്ള കുതിരകളിൽ പകുതി," അവർ മറുപടി പറഞ്ഞു. ഉടനെ പത്തു കുതികളെ ഗുരു മൂത്ത മകനു നൽകി. "രണ്ടാമത്തെ മകനു അവകാശപ്പെട്ടതോ?" ഗുരു വീണ്ടും ചോദിച്ചു. "കുതിരകളുടെ നാലിലൊ്‌," അവർ മറുപടി പറഞ്ഞു. &lt;br /&gt;&lt;br /&gt;അപ്പോൾ ഇരുപതിന്റെ നാലിലൊ്‌ അഞ്ചാൺ പറഞ്ഞ്‌ ഗുരു അഞ്ച്‌ കുതിരകളെ രണ്ടാമത്തെ പുത്രനു നൽകി.&lt;br /&gt;&lt;br /&gt;"മൂാ‍മത്തെ മകനു അവകാശപ്പെട്ടത്‌ എത്രയാണ്‌?" ഗുരു വീണ്ടും ചോദിച്ചു. "കുതിരകളുടെ അഞ്ചിലൊ്‌," അവർ മറുപടി പറഞ്ഞു. ഉടനെ നാല്‌ കുതിരകളെ മൂാ‍മത്തവനു കൊടുത്തുകൊണ്ട്‌ ഗുരുപറഞ്ഞു:" ഇരുപതിന്റെ അഞ്ചിലൊ്‌ നാലാണ്‌. അതുകൊണ്ട്‌ നിനക്കുള്ള ഓഹരി നാല്‌ കുതിരകളാണ്‌.&lt;br /&gt;&lt;br /&gt;കുതിരകളെ വീതം വച്ച്‌ കഴിഞ്ഞപ്പോൾ ഒരെണ്ണം ബാക്കിയുണ്ടായിരുു‍. ആ കുതിര ഗുരു കൊണ്ടുവ കുതിരയായിരുു‍. മടക്കയാത്രയ്ക്കായി കുതിരപ്പുറത്തു കയറിക്കൊണ്ട്‌ ഗുരു പറഞ്ഞു:" നിങ്ങൾക്കിനി സമാധാനത്തോടെ ജീവിക്കാം. ഞാൻ പോകട്ടെ."&lt;br /&gt;&lt;br /&gt;കുതിരകളെ വീതംവച്ച രീതികണ്ട്‌ ജനം അന്തംവിട്ട്‌ നിു‍. ഗുരുവിനോട്‌ എങ്ങനെ നന്ദിപറയണമെ്‌ അവർക്കറിയില്ലായിരുു‍.&lt;br /&gt;&lt;br /&gt;പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊാ‍യും അഞ്ചിലൊാ‍യും വീതംവയ്ക്കുക എു‍ള്ളത്‌ അസാധ്യമായി തോി‍യ കാര്യമായിരുു‍. എാ‍ൽ, ഒരു കുതിരയെക്കൂടി ചേർത്തു ഗുരു പ്രശ്നം പരിഹരിച്ചു.&lt;br /&gt;&lt;br /&gt;ഈ കഥ വിവരിച്ചിട്ട്‌ ആധ്യാത്മികഗുരുക്കന്മാർ പറയു ഒരു കാര്യമിതാണ്‌. ഏതു പ്രശ്നപരിഹാരത്തിനും ദൈവത്തെക്കൂടി ഉൾപ്പെടുത്തുക.&lt;br /&gt;&lt;br /&gt;പത്തൊമ്പതു കുതിരകളെ പകുതിയായും നാലിലൊാ‍യും അഞ്ചിലൊാ‍യും വീതം വയ്ക്കുക എ അസാധ്യമായ കാര്യം സാധിക്കുതിനു ഒരു കുതിരയുടെ കൂടി സാി‍ധ്യം വേണ്ടി വു. &lt;br /&gt;&lt;br /&gt;നമ്മുടെ ജീവിത്തിൽ നാം അഭിമുഖീകരിക്കു പല പ്രശ്നങ്ങളുടെ കാര്യവും ഇതുപോലെ തയൊണ്‌. നാം എത്രമാത്രം പരിശ്രമിച്ചാലും ആ പ്രശ്നങ്ങൾ നമുക്കു സ്വയം പരിഹരിക്കാൻ സാധിക്കില്ല. എാ‍ൽ, നമ്മുടെ പ്രശ്നപരിഹാരത്തിനായി നാം ദൈവത്തിന്റെ സാി‍ധ്യം കൂടി തേടിയാലോ? അപ്പോൾ പ്രശ്ന പരിഹാരം ഉറപ്പാണ്‌.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളുടെയും കാരണം നാം ദൈവത്തെ കൂടാതെ മുോട്ടു പോകുവാൻ ശ്രമിക്കുു‍ എു‍ള്ളതാണ്‌. നമ്മുടെ ഏതു പ്രശ്നത്തിലും നമ്മെ സഹായിക്കുവാൻ ദൈവം തയ്യാറാണെങ്കിലും ദൈവത്തിന്റെ സഹായം സ്വീകരിക്കുവാൻ പലപ്പോഴും നാം മുതിരാറില്ല. അതിനുള്ള പ്രധാനകാരണം, സ്വന്തം ശക്തികൊണ്ട്‌ നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സാധിക്കുമെ നമ്മുടെ ബോധ്യമായിരിക്കണം.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച്‌ മുോട്ടു പോകുവാൻ നമുക്കു സാധിക്കും എ ബോധ്യവും തന്റേടവും നമുക്കുണെ്ടങ്കിൽ അതു നല്ലതുതെ‍. എാ‍ൽ, അതു സ്വന്തം ശക്തികൊണ്ട്‌ മാത്രം ചെയ്യാമൊണ്‌ നമ്മുടെ ചിന്തയെങ്കിൽ അതിൽപ്പരം അബദ്ധധാരണ വേറെയില്ല് വേണം പറയാൻ.&lt;br /&gt;&lt;br /&gt;നാം എത്ര സർത്ഥനും കഴിവുള്ളവരുമാണെങ്കിൽപ്പോലും അതൊു‍ം നമ്മുടെ സ്വന്തം മേന്മകൊണ്ടാൺ നമുക്കവകാശപ്പെടാനാവില്ല. വാസ്തവത്തിൽ, ദൈവം നമുക്കു തരാത്തതായി നമുക്കെന്തെങ്കിലുമുണേ്ടാ? നമ്മുടെ ജീവനും നമ്മുടെ അയുസും നമ്മുടെ കഴിവുകളും നമ്മുടെ സമ്പാദ്യവുമൊക്കെ ദൈവത്തിന്റെ ദാനങ്ങളല്ലേ?&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിൽ നമുക്കു ലഭിച്ചിരിക്കുവയെല്ലാം ദൈവത്തിന്റെ ദാനങ്ങളാൺ നമുക്ക്‌ അംഗീകരിക്കാൻ സാധിച്ചാൽ ദൈവത്തെക്കൂടാതെ നമുക്കൊു‍ം ചെയ്യുവാൻ സാധിക്കുകയില്ല എ ബോധ്യം നമ്മിൽ ആഴപ്പെടും.&lt;br /&gt;&lt;br /&gt;ദൈവത്തെ കൂടാതെ ഒു‍ം ചെയ്യുവാൻ നമുക്കു സാധിക്കുകയില്ല എ ബോധ്യം നമ്മിൽ ആഴപ്പെടുമ്പോൾ നാം ദൈവത്തിന്റെ സിധ്യം എപ്പോഴും ആഗ്രഹിക്കുകയും വിലമതിക്കുകയും ചെയ്യുമെതിൽ സംശയം വേണ്ട. നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും പരിഹാരമില്ല് തോി‍പ്പിക്കു വൻ പ്രശ്നങ്ങളായിരിക്കും. എാ‍ൽ, ദൈവത്തിന്റെ മുൻപിൽ അവ നിസാരപ്രശ്നങ്ങൾ പോലുമായിരിക്കുകയില്ല എതല്ലേ യാഥാർഥ്യം?&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം വലുതോ ചെറുതോ ആകട്ടെ എല്ലാ പ്രശ്നങ്ങളെയും നമുക്കു ദൈവത്തിന്റെ തിരുമുമ്പിൽ സമർപ്പിക്കാം. അവിടുത്തെ സാി‍ധ്യം നമ്മുടെ ജീവിതത്തിലേക്കു നമുക്കു ക്ഷണിക്കാം. അപ്പോൾ നാം അറിയാതെ തെ‍ നമ്മുടെ ജീവിതത്തിലെ പല പ്രശ്നങ്ങളും അതിവേഗം പരിഹരിക്കപ്പെട്ടുകൊള്ളും&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-1035537878765439007?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/1035537878765439007/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_13.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1035537878765439007'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1035537878765439007'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_13.html' title='പ്രശ്നങ്ങളുടെ നടുവിലെ മറ്റൊരാൾ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-6093343928378876025</id><published>2009-01-11T07:13:00.000-08:00</published><updated>2009-01-11T07:13:01.210-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>അതിലുമധികം സ്നേഹിക്കുതിനാൽ</title><content type='html'>അതിലുമധികം സ്നേഹിക്കുതിനാൽ&lt;br /&gt;&lt;br /&gt;പരസ്പരം സ്നേഹിക്കു രണ്ടു പൂമ്പാറ്റകൾ. തങ്ങളുടെ പരസ്പര സ്നേഹത്തെക്കുറിച്ച്‌ അവർക്കൊരിക്കലും ഒരു സംശയവും തോി‍യിട്ടില്ല. എങ്കിലും, തങ്ങളിൽ ആർക്കാണു കൂടുതൽ സ്നേഹമുള്ളത്‌ എ കാര്യത്തിൽ അവരുടെയിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുു‍.&lt;br /&gt;&lt;br /&gt;"എന്റെ സ്നേഹത്തിനാണ്‌ നിന്റെ സ്നേ ഹത്തെക്കാൾ തീവ്രത," ആപൂമ്പാറ്റ പെപൂമ്പാറ്റയോടു പറഞ്ഞു.&lt;br /&gt;&lt;br /&gt;"അല്ല, അതു ശരിയല്ല," പെപൂമ്പാറ്റ പറഞ്ഞു: "എന്റെ സ്നേഹത്തിനാണു നിന്റെ സ്നേഹത്തെക്കാൾ തീവ്രത കൂടുതൽ. എ ു‍ മാത്രമല്ല, എന്റെ സ്നേഹത്തിന്‌ ആഴവും കൂടും."&lt;br /&gt;&lt;br /&gt;"എങ്കിൽ നമുക്ക്‌ ഇക്കാര്യം ഒു‍ പരീക്ഷിച്ചുകളയാം," ആ പൂമ്പാറ്റ പറഞ്ഞു. അടുത്തുകണ്ട ഒരു പുഷ്പം ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ആ പൂമ്പാറ്റ തുടർു‍: "ഈ പുഷ്പമായിരിക്കും നമ്മുടെ സ്നേഹത്തി ന്റെ സാക്ഷി. നാളെ രാവിലെ ഏറ്റവുമാദ്യം ഈ പുഷ്പത്തിൽ വ്‌ ആരു കടിരിക്കുു‍വോ ആ വ്യക്തിയായിരിക്കും ഏറ്റവും കൂടുതൽ സ്നേഹമുള്ളത്‌. എന്താ, ഈ പരീക്ഷണം സ്വീകാര്യമാണോ?"&lt;br /&gt;&lt;br /&gt;പെ പൂമ്പാറ്റയ്ക്കു സ്വീകാര്യമായിരുു‍ ഈ നിർദേശം. നേരം ഇരുട്ടിത്തുടങ്ങിയിരുതുകൊണ്ട്‌ രാവിലെ പരസ്പരം കാണാം പറഞ്ഞ്‌ അവർ അപ്പോൾ യാത്രയായി.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം കിഴക്ക്‌ വെള്ള കീറിയപ്പോഴേക്കും ആ പൂമ്പാറ്റ തലേദിവസം പറഞ്ഞുവച്ചിരു പുഷ്പത്തിന്റെ അരികിലേക്കു പറത്ത്‌. പക്ഷേ, അപ്പോൾ ആ പുഷ്പത്തിന്റെ ഇതളുകൾ അടഞ്ഞാണിരുത്‌.&lt;br /&gt;&lt;br /&gt;സൂര്യൻ ഉദിക്കുമ്പോഴേക്കും പുഷ്പത്തിന്റെ ഇതളുകൾ വീണ്ടും വിടരുമെറിയാമായിരുതുകൊണ്ട്‌ ആ നിമിഷത്തിനു വേണ്ടി ആ പൂമ്പാറ്റ കാത്തിരുു‍. അതിനിടയിൽ തന്റെ പ്രേമഭാജനം പറത്ത്ു‍ണേ്ടാെ‍യും അവൻ അന്വേഷിക്കുു‍ണ്ടായിരുു‍.&lt;br /&gt;&lt;br /&gt;നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ആ പുഷ്പത്തിന്റെ ഇതളുകൾ വിടർു‍. അപ്പോൾ ആപൂമ്പാറ്റയ്ക്കു തന്റെ കണ്ണുകളെ വിശ്വസിക്കാൻ സാധിച്ചില്ല. തന്റെ പ്രേമഭാജനം പുഷപത്തിന്റെ ഇതളുകൾക്കടിയിൽ ഞെരിഞ്ഞ്‌ മരിച്ചുകിടക്കുു‍!&lt;br /&gt;&lt;br /&gt;തന്റെ സ്നേഹം എത്ര അഗാധമാൺ തെളിയിക്കാനാണ്‌ ആപൂമ്പാറ്റ അതിരാവിലെ പറത്ത്യത്‌. എാ‍ൽ, അളക്കാവുതിലും അധികമായിരുു‍ പെപൂമ്പാറ്റയുടെ സ്നേഹം. തന്റെ അഗാധമായ സ്നേഗം പ്രകടിപ്പിക്കുവാൻ വേണ്ടി രാത്രി മുഴുവനും ആ പുഷ്പത്തിനുള്ളിൽ കാത്തിരിക്കുവാൻ അവൾ തീരുമാനിച്ചു. അങ്ങനെ താൻ ആദ്യം തെ‍ അവിടെ ഉണ്ടാകുമെ്‌ അവൾ ഉറപ്പുവരുത്തി. അതവളുടെ മരണത്തിൽ കലാശിക്കുകയും ചെയ്തു.&lt;br /&gt;&lt;br /&gt;സ്നേഹം പ്രതിബന്ധമറിയുി‍ല്ല എ യാഥാർഥ്യം വ്യക്തമാക്കു ഒരു നുറുങ്ങുകഥയാണ്‌ ഈ പൂമ്പാറ്റകളുടേത്‌. പരസ്പരം സ്നേഹിച്ചിരു ഈ പൂമ്പാറ്റകളുടെ കഥ കേൾക്കുമ്പോൾ മനുഷ്യരുടെയിടയിലുള്ള സ്നേഹമായിരിക്കും നമ്മുടെ മനസിൽ ആദ്യം ഓടിയെത്തുക. എാ‍ൽ, മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല ദൈവത്തിന്റെ കാര്യത്തിലും ഈ സ്നേഹത്തിന്റെ കഥയെ വെല്ലു കഥയുണെ്ടത്‌ നമുക്ക്‌ മറക്കാനാവില്ല.&lt;br /&gt;&lt;br /&gt;ദൈവം മനുഷ്യനെ സൃഷ്ടിച്ച നിമിഷം തുടങ്ങിയതാണു ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹബന്ധം. ഈ സ്നേഹബന്ധത്തിൽ പലപ്പോഴും പലപാളിച്ചകളും സംഭവിച്ചിട്ടുണ്ട്‌. എാ‍ൽ, അവയുടെയെല്ലാം ഉത്തരവാദി മനുഷ്യൻ മാത്രമായിരുു‍ എതാണു വസ്തുത. മനുഷ്യന്റെ കുറ്റവും കുറവും ബലഹീനതയുമൊക്കെയായിരുു‍ ഈ പാളിച്ചകൾക്കു കാരണം.&lt;br /&gt;&lt;br /&gt;മനുഷ്യൻ പാപം ചെയ്തു ദൈവത്തിൽ നികപ്പോഴും ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൽ കുറവുവില്ല. എു‍മാത്രമല്ല, പാപത്തിന്റെയും മരണത്തിന്റെയും പിടിയിലമർു‍പോയ മനുഷ്യനെ രക്ഷിക്കുവാൻ വേണ്ടി ദൈം തന്റെ ഏകപുത്രനെ ലോകത്തിലേക്കയച്ചു. അങ്ങനെയാണ്‌ ദൈവപുത്രനായ യേശു ബേത്ലഹമിൽ അവതീർണനായത്‌.&lt;br /&gt;&lt;br /&gt;യേശു തന്റെ പരസ്യജീവിതം ആരംഭിച്ചപ്പോൾ ഏറ്റവും കൂടുതലായി പ്രസംഗിച്ചതു ദൈവത്തിനു മനുഷ്യരോടുള്ള സ്നേഹത്തെക്കുറിച്ചായിരുു‍. ആ സ്നേഹം തന്റെ ജീവിതത്തിലൂടെ മനുഷ്യർക്കു വ്യക്തമാക്കിക്കൊടുക്കുവാനാണു യേശു കാൽവരിയിൽ തന്റെ ജീവൻ മനുഷ്യരുടെ പാപങ്ങൾക്കുള്ള ഹോമബലിയായി അർപ്പിച്ചതും.&lt;br /&gt;&lt;br /&gt;മനുഷ്യരെ പാപത്തിൽ നിു‍ രക്ഷിച്ച്‌ നിത്യജീവിതത്തിലേക്കു നയിക്കുവാൻ വേണ്ടി യേശുസഹിച്ച പീഡാസഹനവും അവിടുത്തെ ദാരുണമായ കുരിശുമരണവുമൊക്കെ നാം ഭക്തിപൂർവം അനുസ്മരിക്കു ദിവസങ്ങളാണിപ്പോൾ.&lt;br /&gt;&lt;br /&gt;മനുഷ്യനു വിഭാവനം ചെയ്യാവുതിലേറെ ദൈവം മനുഷ്യനെ സ്നേഹിക്കുു‍ എു‍ വ്യക്തമാക്കു സംഭവങ്ങളാണു യേശുവിന്റെ ജീവിതത്തിൽ നാം കാണുത്‌. അവിടുു‍ കാൽവരിയിൽ മരിക്കുവാൻ സദ്ധനായെങ്കിൽ അതിന്റെ കാരണം അവിടുത്തേക്കു മനുഷ്യരോടുള്ള സ്നേഹമായിരുു‍. അതിരുകളില്ലാത്ത ആ സ്നേഹത്തിന്റെ ആഴവും തീവ്രതയും നാം എു‍ മനസിലാക്കുവോ അു‍മുതൽ നാം ദൈവത്തെയും ആഴമായി സ്നേഹിക്കും. ദൈവം നമ്മോടു പ്രകടിപ്പിക്കു സ്നേഹത്തിന്റെ ആഴവും തീവ്രതയും നാം മനസിലാക്കാതെ പോവുതുകൊണ്ടാണു ദൈവത്തോടു പ്രതി സ്നേഹം കാണിക്കുതിൽ നാം പരാജയപ്പെടുത്‌. എാ‍ൽ, അവിടു്‌ എത്രയോ അധികമായി നമ്മെ സ്നേഹിക്കുു‍ എു‍ മനസിലാക്കിയാൽ അവിടുത്തോടു നാം പ്രതിസ്നേഹം കാണിക്കാതിരിക്കില്ല.&lt;br /&gt;&lt;br /&gt;തന്റെ സ്നേഹം വ്യക്തമാക്കുവാൻ വേ ണ്ടി സ്വന്തം ജീവൻ പോലും ബലികഴിച്ച പൂ മ്പാറ്റയെപ്പോലെയാണു ദൈവപുത്രനായ യേശു. മനുഷ്യരായ നമ്മോടുള്ള സ്നേഹം വ്യക്തമാക്കാൻ വേണ്ടി അവിടുു‍ മരിക്കുക മാത്രമല്ല ചെയ്തത്‌. പ്രത്യുത ആ മരണം വഴി നമുക്കു പാപമോചനവും നവജീവനും നേടിത്തരുകയും ചെയ്തു. യേശുവിന്റെ മരണത്തിലൂടെ പ്രകടമാകു അവിടുത്തെ സ്നേഹം മനസിലാക്കിക്കൊണ്ട്‌ അവിടുു‍ നൽകു പാപമോചനത്തിലും നിത്യജീവനിലും നമുക്കു പങ്കുകാരാകാം.&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-6093343928378876025?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/6093343928378876025/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_11.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6093343928378876025'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6093343928378876025'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_11.html' title='അതിലുമധികം സ്നേഹിക്കുതിനാൽ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-2722580170989454705</id><published>2009-01-09T02:01:00.000-08:00</published><updated>2009-01-09T02:01:00.573-08:00</updated><category scheme='http://www.blogger.com/atom/ns#' term='സത്യവേദപുസ്തകം'/><title type='text'>പൌലൊസ്അദ്ധ്യായം 6</title><content type='html'>ദൈവത്തിന്റെ ദാനമായി നിങ്ങളിൽ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്കു വാങ്ങിയിരിക്കയാൽ നിങ്ങൾ താന്താങ്ങൾക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? &lt;br /&gt;6:20 അകയാൽ നിങ്ങളുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവിൻ.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-2722580170989454705?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/2722580170989454705/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/6.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2722580170989454705'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2722580170989454705'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/6.html' title='പൌലൊസ്അദ്ധ്യായം 6'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-2094561923560162192</id><published>2009-01-07T07:13:00.000-08:00</published><updated>2009-01-07T07:13:00.665-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പദവികളുടെ പടവുകൾ കയറുമ്പോൾ..</title><content type='html'>പദവികളുടെ പടവുകൾ കയറുമ്പോൾ..&lt;br /&gt;&lt;br /&gt;രോഗംമൂലം ചെറുപ്പത്തിൽ കാഴ്ചനഷ്ടപ്പെട്ട ഒരു യുവതി. കാഴ്ചയില്ലാത്തതിന്റെ ദുഃഖം അവളെ ഏറെ അലട്ടി. അവൾക്ക്‌ എല്ലാവരോടും വെറുപ്പായിരുു‍. തെ‍ പരിചരിച്ചിരു കുടുംബാംഗങ്ങളോടു പോലും അവൾ സ്നേഹം കാണിച്ചില്ല. തനിക്കു കാഴ്ച നഷ്ടപ്പെട്ടതിന്റെ കുറ്റം അവൾ അവരുടെ മേൽ ചാരി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കേ ഒരു ചെറുപ്പക്കാരൻ അവളെ പരിചയപ്പെടുവാനിടയായി. ആദ്യമൊക്കെ അയാൾക്കവളോടു സഹതാപമായിരുു‍. പിീ‍ടത്‌ അവളോടുള്ള താത്പര്യമായി വളർു‍. അവന്റെ സാമീപ്യം അവൾക്കും ഇഷ്ടപ്പെട്ടു. സാവധാനം അവളുടെ ജീവിതത്തിലെ വിഷാദം അകു. അവൾ പൊട്ടിച്ചിരിക്കാനും മറ്റുള്ളവരോടു സന്തോഷപൂർവം ഇടപെടാനും തുടങ്ങി.&lt;br /&gt;&lt;br /&gt;അവർ അനുരാഗബദ്ധരായി. അവനെ പിരിഞ്ഞിരിക്കാൻ അവൾക്കോ അവളെ പിരിഞ്ഞിരിക്കാൻ അവനോ കഴിയാത്ത അവസ്ഥ. എല്ലാ കാര്യങ്ങൾക്കും അവളെ സഹായിക്കാൻ അവനുണ്ടായിരുു‍.&lt;br /&gt;&lt;br /&gt;ഒരു ദിവസം അവർ ഓരോരോ കാര്യങ്ങൾ പറഞ്ഞുരസിക്കുതിനിടയിൽ അവൾ അവന്റെ കരം ഗ്രഹിച്ചു. എി‍ട്ട്‌ അൽപനേരത്തെ നിശബ്ദതയ്ക്കു ശേഷം പറഞ്ഞു: "എനിക്കു കാഴ്ചയുണ്ടായിരുങ്ക്ല് ഞാൻ നിെ‍ കല്യാണം കഴിക്കുമായിരുു‍."&lt;br /&gt;&lt;br /&gt;അവളുടെ ഈ വാക്കുകൾ കേട്ടപ്പോൾ അവന്റെ മനം കുളിർത്തു. "ദൈവം നിനക്കു കാഴ്ച തരും," അവൻ അവളെ ആശ്വസിപ്പിച്ചു. "അങ്ങനെ സംഭവിച്ചാൽ അത്‌ എന്റെ യും നിന്റെയും ഭാഗ്യദിനമാകുമായിരുു‍," അവൾ പ്രതിവചിച്ചു.&lt;br /&gt;&lt;br /&gt;ഒരു ദിവസം അവൾ ക്കു കണ്ണു ഡോക്ടറുടെ വിളിവു. ആരോ ഒരാൾ അവൾക്കു രണ്ടു കണ്ണുകൾ ദാനം ചെയ്തു എാ‍യിരുു‍ സന്ദേശം.&lt;br /&gt;&lt;br /&gt;അവൾ ഉടനേ ആശുപത്രിയിലെത്തി നേത്രശസ്ത്രക്രിയയ്ക്കു വിധേയയായി പുതിയ കണ്ണുകൾ സ്വീകരിച്ചു. അങ്ങനെ അവൾക്കു കാഴ്ച ലഭിച്ചു.&lt;br /&gt;&lt;br /&gt;ആശുപത്രിയിലായിരു അവസരത്തിൽ അവൾ തന്റെ പ്രേമഭാജനത്തെ തെരഞ്ഞു. പക്ഷേ, അവനെ അവിടെയെങ്ങും കാണാനുണ്ടായിരുി‍ല്ല.&lt;br /&gt;&lt;br /&gt;കുറെ ദിവസം കഴിഞ്ഞ്‌ അവൻ അവളെ ഫോണിൽ വിളിച്ചു. അപ്പോൾ അവനെ കാണാതിരുതിലുള്ള പരിഭവം അവൾ അറിയിച്ചു. എങ്കിലും അവന്റെ സ്വരം കേട്ടപ്പോൾ അവൾക്ക്‌ ആശ്വാസമായി.&lt;br /&gt;&lt;br /&gt;"നിനക്കു കാഴ്ച ലഭിച്ചല്ലോ. ഇനി നീ എെ‍ കല്യാണം കഴിക്കുമോ?" അവൻ അവളോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;"തീർച്ചയായും," അവൾ ആവേശപൂർവം പറഞ്ഞു.&lt;br /&gt;&lt;br /&gt;അൽപം കഴിഞ്ഞപ്പോൾ അവൻ അവ ളെ കാണാനെത്തി. അവനെ കണ്ടപ്പോൾ അവൾ അന്തംവിട്ടു പോയി. കാരണം കാഴ്ചയില്ലാത്തവനായിരുു‍ അവൻ.&lt;br /&gt;&lt;br /&gt;"ഒരു അന്ധനെ വിവാഹം കഴിക്കുകയോ? ഇല്ലേയില്ല," അവൾ തറപ്പിച്ചു പറഞ്ഞു. "അപ്പോൾ നീ എെ‍ സ്നേഹിക്കുു‍ എു‍ പറഞ്ഞത്‌?" അവൻ സങ്കടപൂർവം ചോദിച്ചു.&lt;br /&gt;&lt;br /&gt;"സ്നേഹം! മണ്ണാങ്കട്ട! കണ്ണില്ലാത്തവനെ കെട്ടാൻ എെ‍ കിട്ടില്ല!" അവൾ തുറടിച്ചു.&lt;br /&gt;&lt;br /&gt;അവൻ ദുഃഖിതനായി മടങ്ങി. അടുത്തദിവസം അവൾക്ക്‌ അവന്റെ ഒരു കത്തു ലഭിച്ചു. അതിൽ ഇപ്രകാരം എഴുതിയിരുു‍: "നീ എന്റെ കണ്ണുകളെ ആപത്തൊു‍ം വരുത്താതെ സൂക്ഷിക്കുക!"&lt;br /&gt;&lt;br /&gt;അവന്റെ കണ്ണുകളായിരുു‍ ദാനമായി അവൾക്കു ലഭിച്ചത്‌! സ്വന്തം കണ്ണുകളെ നൽകുവാൻ മാത്രം ആഴമുള്ളതായിരുു‍ അവന്റെ സ്നേഹം. &lt;br /&gt;&lt;br /&gt;ഇന്റർനെറ്റിൽ കാണുവാനിടയായ ഈ നുറുങ്ങുകഥ ഹൃദയമുള്ളവരെയൊക്കെ സ്പർശിക്കും തീർച്ചയാണ്‌.&lt;br /&gt;&lt;br /&gt;അതിർത്തികളില്ലാത്ത സ്നേഹമായിരുു‍ അവന്റേത്‌. അവളുടെ സുഖത്തിനും സന്തോഷത്തിനും വേണ്ടി സ്വന്തം കണ്ണുകളെപ്പോലും ദാനം ചെയ്യുവാൻ അവൻ തയാറായിരുു‍.&lt;br /&gt;&lt;br /&gt;എാ‍ൽ അവളുടെ മനോഭാവം എന്തായിരുു‍? കണ്ണുകൾ കിട്ടിയപ്പോൾ അവളുടെ സ്നേഹം ആവിയായിപ്പോയില്ലേ? കാഴ്ച ലഭിച്ചപ്പോൾ തന്റെ സ്റ്റേറ്റസ്‌ വർധിച്ചെ്‌ അവൾക്കു തോി‍. അങ്ങനെയുള്ള തനിക്ക്‌ ഒരു അന്ധനെ വിവാഹം ചെയ്യുകയെത്‌ അചിന്തനീയമായിട്ടാണ്‌ അവൾക്ക്‌ അനുഭവപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;എന്തിന്‌ നാം ഈ യുവതിയെ കുറ്റപ്പെടുത്തുു‍? നമ്മുടെ ജീവിതസ്ഥിതിയിലുണ്ടാകു ഉയർച്ചയനുസരിച്ച്‌ നമ്മുടെ ചിന്താഗതിയിലും മാറ്റം വരാറില്ലേ? ഏതെങ്കിലും ഭാഗ്യം കൊണ്ടു ജീവിതത്തിൽ വലിയ നേട്ടങ്ങൾ ഉണ്ടാെ‍യു കരുതുക. അല്ലെങ്കിൽ, പണക്കാരാകാൻ നമുക്കു പെട്ട്‌ കഴിഞ്ഞുവ്‌ കരുതുക. &lt;br /&gt;&lt;br /&gt;അങ്ങനെയുള്ള അവസരങ്ങളിൽ എത്ര വേഗത്തിലാണു നാം നമ്മുടെ സ്വന്തപ്പെട്ടവരെയും സുഹൃത്തുക്കളെയുമൊക്കെ മറു പോകുത്‌? അവർ നമ്മുടെ സ്വന്തമാൺ പറയുവാൻ ചിലപ്പോഴെങ്കിലും നാം വൈമനസ്യം പ്രകടിപ്പിക്കാറില്ലേ?&lt;br /&gt;&lt;br /&gt;കുടുംബ ബന്ധങ്ങളും സ്നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ഉലയുതും നഷ്ടമാകുതുമൊക്കെ നിസാരകാരണങ്ങളുടെ പേരിലാണ്‌. അങ്ങനെയുള്ള കാരണങ്ങളുടെ കൂടെ, ജീവിതത്തിൽ നാം പുതുതായി നേടു നേട്ടങ്ങളും പദവികളുമൊക്കെ ഉൾപ്പെടുു‍ണെ്ടതല്ലേ വാസ്തവം?&lt;br /&gt;&lt;br /&gt;ജീവിതത്തിൽ നാം ഉതമായ നേട്ടങ്ങൾ ഉണ്ടാക്കുകതെ‍ വേണം. പക്ഷേ, അപ്പോൾ നമ്മുടെ സ്റ്റേറ്റസ്‌ വർധിച്ചുവ്‌ കരുതി മറ്റുള്ളവരെ നാം അവഗണിക്കുകയോ വിസ്മരിക്കുകയോ ചെയ്യരുത്‌. നാം ഏത്‌ ഉതനേട്ടം ഉണ്ടാക്കിയാലും സ്വന്തക്കാരും സ്നേഹിതരും നമുക്ക്‌ എു‍ം വേണ്ടപ്പെട്ടവർ തെ‍. അവർ നമ്മുടെ ബന്ധുക്കളും സ്നേഹിതരുമായി നിലനിൽക്കും നാം ഉറപ്പുവരുത്തുക തെ‍ വേണം.&lt;br /&gt;.&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-2094561923560162192?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/2094561923560162192/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_07.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2094561923560162192'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/2094561923560162192'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_07.html' title='പദവികളുടെ പടവുകൾ കയറുമ്പോൾ..'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-376726178941375401</id><published>2009-01-05T02:01:00.000-08:00</published><updated>2009-01-05T02:01:01.062-08:00</updated><category scheme='http://www.blogger.com/atom/ns#' term='സംസാരം'/><title type='text'>കണ്ണന്‍</title><content type='html'>വികൃതിയെ കുറിച്ചു പറയുമ്പോള്‍ കണ്ണന്‍...&lt;br /&gt;സ്നേഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...&lt;br /&gt;പ്രണയത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...&lt;br /&gt;വിരഹത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...&lt;br /&gt;ധര്‍മ്മത്തെക്കുറിച്ച്‌ പറയുമ്പോള്‍ കണ്ണന്‍...&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-376726178941375401?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/376726178941375401/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_05.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/376726178941375401'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/376726178941375401'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_05.html' title='കണ്ണന്‍'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-232872598552834078</id><published>2009-01-03T07:13:00.000-08:00</published><updated>2009-01-03T07:13:00.816-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ജീവിതത്തിലെ ഏറ്റവും നല്ല സമയം</title><content type='html'>ജീവിതത്തിലെ ഏറ്റവും നല്ല സമയം&lt;br /&gt;&lt;br /&gt;ജിംനേഷ്യത്തിലെ രണ്ടു സ്ഥിരം സന്ദർശകരായിരുന്നു നിക്കോളാസും ജോസഫും. നിക്കോളാസിനു വയസ്‌ എഴുപത്തിയൊൻപത്‌. ജോസഫിനു വയസ്‌ മുപ്പതും. ജിംനേഷ്യത്തിൽ വച്ചു തമ്മിൽ കാണുമ്പോൾ അവർ കുശലം പറയും. അതിൽക്കൂടുതൽ അവർക്കു പരസ്പരം അറിയില്ലായിരുന്നു.&lt;br /&gt;&lt;br /&gt;സന്തോഷപ്രകൃതിയായിരുന്നു നിക്കോളാസിന്റേത്‌. ഒരു ദിവസം രാവിലെ ജോസഫിനെ കണ്ടപ്പോൾ അയാളുടെ മുഖം മ്ലാനമായിരിക്കുന്നതു നിക്കോളാസ്‌ ശ്രദ്ധിച്ചു.&lt;br /&gt;&lt;br /&gt;"എന്താണു കാര്യം?" നിക്കോളാസ്‌ താത്പര്യപൂർവം ചോദിച്ചു. ജോസഫിനു മുപ്പതു വയസ്‌ തികഞ്ഞ അവസരമായിരുന്നു അത്‌. തന്റെ ജീവിതത്തിലെ നല്ലകാലം കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു ജോസഫിന്‌. അതുപോലെ, നിക്കോളാസിന്റെ പ്രായമാകുമ്പോഴേക്കും തന്റെ സ്ഥിതി എന്തായിരിക്കുമെന്നതിനെക്കുറിച്ചുള്ള അവ്യക്തതയും ജോസഫിനുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ജോസഫ്‌ നിക്കോളാസിനോട്‌ ഒരു മറുചോദ്യം ചോദിച്ചു: "താങ്കളുടെ ജീവിതത്തിലെ ഏറ്റവും നല്ല കാലം ഏതായിരുന്നു?"നിക്കോളാസ്‌ ഒരു പുഞ്ചിരിയോടെ പറഞ്ഞു: "ജോസഫിന്റെ ചോദ്യം വളരെ ആഴത്തിലുള്ള ചോദ്യമാണല്ലോ. എന്റെ മറുപടിയും അങ്ങനെയുള്ളതാക്കാം."&lt;br /&gt;&lt;br /&gt;നിക്കോളാസ്‌ എന്താണു പറയുവാൻ പോകുന്നതെന്നു ജോസഫ്‌ ആകാംക്ഷയോടെ കാത്തിരിക്കുമ്പോൾ അദ്ദേഹം തുടർന്നു: "ഞാൻ ഓസ്ട്രിയയിലാണു ജനിച്ചത്‌. അന്ന്‌ എന്റെ മാതാപിതാക്കൾ എന്നെ നന്നായി നോക്കി വളർത്തി. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.&lt;br /&gt;&lt;br /&gt;"പിന്നീട്‌ ഞാൻ സ്കൂളിൽ പോകുവാൻ തുടങ്ങി. അവിടെവച്ച്‌ ഒട്ടേറെ കാര്യങ്ങൾ ഞാൻ പഠിച്ചു. അതുപോലെ, പല സഹപാഠികളും എന്റെ ഇഷ്ടമുള്ള കൂട്ടുകാരായി. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.&lt;br /&gt;&lt;br /&gt;"പഠനം കഴിഞ്ഞ്‌ ഞാൻ ജോലി തുടങ്ങി. ജോലിക്കു നല്ല വേതനവും എനിക്കു ലഭിച്ചുതുടങ്ങി. അതും എന്റെ ഏറ്റവും നല്ല സമയമായിരുന്നു.&lt;br /&gt;&lt;br /&gt;"ജോലിക്കിടയിൽ ഞാനൊരാളെ സ്നേഹിച്ചു. അധികം താമസിയാതെ ഞങ്ങളുടെ വിവാഹവും നടന്നു. അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു."അതിനിടയിൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചു. ജീവൻ രക്ഷിക്കുവാൻ വേണ്ടി ഞങ്ങൾ രണ്ടുപേർക്കും ഓസ്ട്രിയയിൽനിന്നു പുറത്തുകടക്കേണ്ടിവന്നു. വളരെ കഷ്ടപ്പാടുകൾ സഹിച്ച്‌ വടക്കേ അമേരിക്കയിലേക്കുള്ള കപ്പൽ കയറുവാൻ സാധിച്ചപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു."&lt;br /&gt;&lt;br /&gt;നിക്കോളാസ്‌ പറയുന്നതുകേട്ട്‌ ജോസഫ്‌ അന്തംവിട്ടിരുന്നപ്പോൾ അദ്ദേഹം പുഞ്ചിരി വിടാതെ തുടർന്നു: "കപ്പൽ കയറി ഞങ്ങൾ എത്തിയത്‌ കാനഡയിലായിരുന്നു. അവിടെ എത്തി പുതിയ ജീവിതം തുടങ്ങിയപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.&lt;br /&gt;&lt;br /&gt;"പിന്നീട്‌ അധികം താമസിയാതെ എന്റെ ആദ്യത്തെ കുട്ടി പിറന്നു. അത്‌ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു.&lt;br /&gt;&lt;br /&gt;"എനിക്കുണ്ടായ മക്കളൊക്കെ വളർന്നു വലുതാകുന്നതു കാണാനിടയായത്‌ എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു.&lt;br /&gt;&lt;br /&gt;"എന്റെ മക്കളൊക്കെ വിവാഹിതരായിത്തീർന്നപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമായിരുന്നു."എനിക്കു കൊച്ചുമക്കൾ പിറന്നപ്പോൾ അതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലമായിരുന്നു."&lt;br /&gt;&lt;br /&gt;ഇത്രയും പറഞ്ഞതിനുശേഷം നിക്കോളാസ്‌ അൽപസമയം നിശ്ശബ്ദത പാലിച്ചു. എന്നിട്ടു വീണ്ടും പറഞ്ഞു: "സുഹൃത്തേ, എനിക്കിപ്പോൾ വയസ്‌ എഴുപത്തിയൊൻപതായി. എന്റെ ആരോഗ്യസ്ഥിതി പൊതുവേ മെച്ചമാണ്‌. എന്റെ ഭാര്യയും ആരോഗ്യവതിയായിരിക്കുന്നു. ഞങ്ങൾ തമ്മിൽ പണെ്ടന്നതുപോലെ ഇപ്പോഴും നല്ല സ്നേഹത്തിലാണ്‌. ഇതും എന്റെ ജീവിതത്തിലെ ഏറ്റവും നല്ല സമയമാണ്‌."&lt;br /&gt;&lt;br /&gt;'എന്റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം' (ദ ബെസ്റ്റ്‌ ടൈം ഓഫ്‌ മൈ ലൈഫ്‌) എന്ന പേരിൽ ആരോ എഴുതിയ ലേഖനത്തിലെ പ്രധാന ഭാഗമാണു മുകളിൽ കൊടുത്തിരിക്കുന്നത്‌. നമ്മുടെ ജീവിതത്തിലെ ഏതു കാലഘട്ടത്തെയും സന്തോഷപൂർണമാക്കി മാറ്റുവാൻ നമുക്കു സാധിച്ചാൽ അതു വലിയൊരു കാര്യം തന്നെയാണ്‌. നിക്കോളാസിന്റെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌.&lt;br /&gt;&lt;br /&gt;മറ്റു മനുഷ്യരുടെ ജീവിതത്തിലെന്നപോലെ നിക്കോളാസിന്റെ ജീവിതത്തിലും പ്രശ്നങ്ങളും പ്രതിസന്ധികളും തീർച്ചയായും ഉണ്ടായിട്ടുണ്ട്‌. എന്നാൽ, ആ പ്രശ്നങ്ങളിലും പ്രതിസന്ധികളിലും മാത്രം ശ്രദ്ധവയ്ക്കുന്നതിനു പകരം തന്റെ ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളെ നന്നായിത്തന്നെ കാണുവാൻ സാധിച്ചു എന്നതാണു നിക്കോളാസിന്റെ വിജയം.&lt;br /&gt;&lt;br /&gt;സുഖദുഃഖങ്ങളും ഉയർച്ചതാഴ്ചകളുമുള്ളതാണു നമ്മുടെ എല്ലാവരുടെയും ജീവിതം. എന്നാൽ, സുഖത്തിൽ മാത്രമല്ല ദുഃഖത്തിലും തലയുയർത്തി നിൽക്കുവാൻ സാധിച്ചാൽ അതു നമ്മുടെ ജീവിതത്തിന്റെ മേന്മയാണു വ്യക്തമാക്കുക. നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു സന്തോഷങ്ങൾ മാത്രമാണെങ്കിലും അവയെല്ലാം നന്മയായി കാണുവാനും നന്ദിയുള്ള ഹൃദയത്തോടെ ആസ്വദിക്കുവാനും നമുക്കു സാധിക്കണം. അതുപോലെ തന്നെ, നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങൾ ഉണ്ടാകുമ്പോൾ അവയെ സമചിത്തതയോടെ സ്വീകരിക്കാനും ക്രിയാത്മകമായി പ്രതികരിക്കാനും നമുക്കു കഴിയണം. എങ്കിൽ ജീവിതത്തിലെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും.&lt;br /&gt;&lt;br /&gt;ജീവിതത്തിലെ ഏതു ദശയെയും ഏറ്റവും നല്ല കാലമായി നമുക്കു കാണുവാൻ സാധിച്ചാൽ അത്‌ യഥാർഥത്തിൽ അങ്ങനെതന്നെ ആയിത്തീരുകയും ചെയ്യും. കാരണം, ആ വീക്ഷണമുള്ളവർക്ക്‌ ഏതു പ്രതിസന്ധിയിലും ക്രിയാത്മകമായി പ്രവർത്തിച്ചു വിജയം നേടുവാൻ സാധിക്കുമെന്നതാണു വസ്തുത.&lt;br /&gt;&lt;br /&gt;മറിച്ച്‌, ജീവിതത്തിൽ ഓരോ ദിവസവും നമുക്കുണ്ടാകുന്ന നേട്ടങ്ങളിൽ എന്നതിനെക്കാൾ കോട്ടങ്ങളിൽ നാം ശ്രദ്ധിച്ചാൽ, ജീവിതത്തിൽ സ്വാഭാവികമായി ഉണ്ടായിരിക്കേണ്ട സന്തോഷം നമുക്കു നഷ്ടമായിപ്പോകുന്നു. നമ്മുടെ ജീവിതത്തിലെ ശ്രദ്ധ സ്വന്തം ഭാഗ്യദോഷങ്ങളിലും കുറവുകളിലുമായിരുന്നാൽ ഒരു സമയവും നല്ല സമയമായിരിക്കുകയില്ല.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിലുള്ളതു കൊച്ചുകൊച്ചു നേട്ടങ്ങളാണെങ്കിൽപ്പോലും നാം ശ്രദ്ധ വയ്ക്കുന്നത്‌ അവയിലാണെങ്കിൽ നാം അറിയാതെ തന്നെ സന്തുഷ്ടരായി മാറും. എങ്കിൽ നമ്മുടെ ഏതു സമയവും ഏറ്റവും നല്ല സമയമായി നമുക്കനുഭവപ്പെടും. എന്നു മാത്രമല്ല, കഴിഞ്ഞ കാലങ്ങളിലേക്കു തിരിഞ്ഞുനോക്കുമ്പോൾ അവയും നമ്മുടെ നല്ല സമയമായി മാത്രമേ നാം കാണുകയുള്ളൂ. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-232872598552834078?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/232872598552834078/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post_03.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/232872598552834078'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/232872598552834078'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post_03.html' title='ജീവിതത്തിലെ ഏറ്റവും നല്ല സമയം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5753368394509070588</id><published>2009-01-01T07:13:00.000-08:00</published><updated>2009-01-01T07:13:00.731-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ഒരു പുസ്തകവും രണ്ട്‌ അദൃശ്യ പുസ്തകവും</title><content type='html'>ഒരു പുസ്തകവും രണ്ട്‌ അദൃശ്യ പുസ്തകവും&lt;br /&gt;&lt;br /&gt;ജൽപ്പാനിലെ സെൽൻ ആചാര്യൽന്മാരിലൊരാളായിരുൽന്നു ടെല്ലഗ്ഗ്സുജൽൻ. അേ‍ൽദ്ദഹം ജീവിൽച്ചിരുൽന്ന കാലൽത്ത്‌ സെൽൻബുൽദ്ധിസവുമായി ബല്ല?െ‍ൽപ്പൽട്ട ഗ്രല്ല?ൽങ്ങളൊൽന്നും ജാൽപ്പനീസ്‌ ഭാഷയില്ല? ലഭ്യമായിരുൽന്നില്ല?. അവയെല്ല?ാ‍ം ചൈനീസ്‌ ഭാഷയില്ല? മാത്രമേ പ്രസിൽദ്ധീകരിൽക്കെ‍ൽപ്പൽട്ടിരുൽന്നുല്ല?ൂ‍.&lt;br /&gt;&lt;br /&gt;ടെല്ലഗ്ഗ്സുജല്ലെക്ല ജീവിതാഭിലാഷമായിരുൽന്നു സെൽൻബുൽദ്ധിസവുമായി ബല്ല?െ‍ൽപ്പൽട്ട ഗ്രല്ല?ൽങ്ങല്ല? ജാൽപ്പനീസ്‌ ഭാഷയില്ല? പ്രസിൽദ്ധീകരിൽക്കുക എൽന്നത്‌. പേ‍ൽക്ഷ, പുസ്തകം പ്രസിൽദ്ധീകരിൽക്കണമെൽങ്കില്ല? ആയിരൽക്കണൽക്കിന്‌ അൽക്ഷരൽങ്ങല്ല? തടിയില്ല? കൊൽത്തിയെടുേ‍ൽക്കണ്ടിയിരുൽന്നു. അതിനു വേണ്ടിയിരുൽന്ന ചെലവു ഭാരിൽച്ചതുമായിരുൽന്നു.&lt;br /&gt;&lt;br /&gt;ടെല്ലഗ്ഗ്സുജൽൻ പുസ്തക പ്രസിൽദ്ധീകരണൽത്തിനു വേണ്ടി പണം സമാഹരിൽക്കുവാൽൻ തുടൽങ്ങി. പലേ‍ൽപ്പാഴും ദീല്ല?ഘയാത്രകല്ല? ചെയ്താണ്‌ അേ‍ൽദ്ദഹം പിരിവു നടൽത്തിയത്‌. അൽക്കാലൽത്തു ജനൽങ്ങളുടെ സാൽമ്പൽത്തിക ല്ല?ി‍തി അത്ര മെൽച്ചമല്ല?ാ‍തിരുൽന്നതുകൊണ്ട്‌ പണസമാഹരണം എളുൽപ്പമല്ല?ാ‍യിരുൽന്നു. പലരും ചില്ല?ി‍ൽത്തുൽട്ടുകല്ല? മാത്രമായിരുൽന്നു സംഭാവനയായി നല്ല?കിയിരുൽന്നത്‌. എൽങ്കിലും പൽത്തുവല്ല?ഷം നീണ്ട പരിശ്രമംകൊണ്ട്‌ അേ‍ൽദ്ദഹം പുസ്തക പ്രസിൽദ്ധീകരണൽത്തിന്‌ ആവശ്യമായ തുക സൽമ്പാദിൽച്ചു. അേ‍ൽദ്ദഹം തല്ലെക്ല പ്രോജക്ട്‌ തുടൽങ്ങുവാൽൻ പോകുൽന്ന അവസരൽത്തിലാണ്‌ രാജ്യൽത്തു വലിയൊരു വെല്ല?െ‍ൽപ്പാൽക്കമുണ്ടായത്‌.&lt;br /&gt;&lt;br /&gt;വെല്ല?െ‍ൽപ്പാൽക്കംമൂലം കൃഷി നശിൽച്ചു. രാജ്യം മുഴുവനും പൽട്ടിണിയിലുമായി. ജനൽങ്ങളുടെ കഷ്ടത കണ്ട ടെല്ലഗ്ഗ്സുജൽൻ പുസ്തക പ്രസിൽദ്ധീകരണൽത്തിനായി താൽൻ സൽമ്പാദിൽച്ച തുക മുഴുവനും ജീവകാരുണ്യ പ്രവല്ല?ൽത്തനൽങ്ങല്ല?ൽക്കു ചെലവഴിൽച്ചു. അൽങ്ങനെ ഒേ‍ൽട്ടറെയാളുകളെ അവരുടെ ദുഃഖൽത്തില്ല? സഹായിൽക്കുവാൽൻ അേ‍ൽദ്ദഹൽത്തിനു സാധിൽച്ചു.&lt;br /&gt;&lt;br /&gt;വെല്ല?െ‍ൽപ്പാൽക്കൽത്തില്ലെക്ല കെടുതികല്ല? അവസാനിൽച്ച്‌ രാജ്യം സാധാരണ നിലയിലേൽക്കു മടൽങ്ങിയേ‍ൽപ്പാല്ല? ടെല്ലഗ്ഗ്സുജൽൻ വീണ്ടും ഫണ്ട്‌ സമാഹരണം തുടൽങ്ങി. ഇൽത്തവണയും പൽത്തുവല്ല?ഷം വേണ്ടി വൽന്നു ആവശ്യമായത്ര പണം സംഘടിൽപ്പിൽക്കുവാൽൻ.&lt;br /&gt;&lt;br /&gt;സമാഹരിൽച്ച തുകയുമായി പുസ്തകൽത്തില്ലെക്ല ജോലി തുടൽങ്ങുവാൽൻ പോകുൽന്ന അവസരൽത്തില്ല? രാജ്യൽത്തു മാരകമായ രോഗം പടരുവാൽൻ തുടൽങ്ങി. പലല്ല?ൽക്കും ജീവൽൻ നഷ്ടെ‍ൽപ്പൽട്ടു. ഒേ‍ൽട്ടറെേ‍ൽപ്പല്ല? ചികില്ല? കിൽട്ടാതെ വിഷമിൽച്ചു. ജനൽങ്ങളുടെ കഷ്ടത മനസിലാൽക്കിയ ടെല്ലഗ്ഗ്സുജൽൻ താൽൻ സമാഹരിൽച്ച തുക മുഴുവൽൻ ജനൽങ്ങളെ സഹായിൽക്കുവാൽൻ വിനിയോഗിൽച്ചു. അൽങ്ങനെ രണ്ടാം തവണയും അേ‍ൽദ്ദഹൽത്തില്ലെക്ല സ്വപ്നം സാൽക്ഷാത്കരിൽക്കാതെ പോയി.&lt;br /&gt;&lt;br /&gt;എൽന്നാല്ല?, അേ‍ൽദ്ദഹം തല്ലെക്ല സ്വപ്നം ഉപേൽക്ഷിൽച്ചില്ല?. പുസ്തക പ്രസിൽദ്ധീകരണൽത്തിനായി വീണ്ടും ധനശേഖരണം തുടൽങ്ങി. കുറെ വല്ല?ഷം കഴിൽഞ്ഞേ‍ൽപ്പാല്ല? അേ‍ൽദ്ദഹൽത്തിനാവശ്യമായ ഫണ്ട്‌ ലഭിൽച്ചു. &lt;br /&gt;&lt;br /&gt;അൽങ്ങനെ ജാൽപ്പനീസ്‌ ഭാഷയില്ല? ആദ്യമായി സെൽൻ ബുൽദ്ധിസം സംബല്ല?ി‍ൽച്ച പുസ്തകം പ്രസിൽദ്ധീകരിൽക്കെ‍ൽപ്പൽട്ടു. ഈ പുസ്തകം പ്രസിൽദ്ധീകരിൽക്കുവാൽൻ വേണ്ടി തയാറാൽക്കിയ ആയിരൽക്കണൽക്കിനു േ‍ൽബ്ലാൽക്കുകല്ല? ജൽപ്പാനിലെ കയോേ‍ൽട്ടായിലുല്ല? ഒബാൽക്കു ആശ്രമൽത്തില്ല? ഇേ‍ൽപ്പാഴും സൂൽക്ഷിൽച്ചിൽട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;ജൽപ്പാനിലെ പഴമൽക്കാല്ല? പറയുൽന്നതനുസരിൽച്ച്‌, ടെല്ലഗ്ഗ്സുജൽൻ പ്രസിൽദ്ധീകരിൽച്ചിരിൽക്കുൽന്നത്‌ ഒരു പുസ്തകമല്ല?, പ്രത്യുത, മൂെ‍ൽന്നൽണ്ണമാണ്‌. അവയില്ല? ആദ്യെ‍ൽത്ത രണ്ടും അദൃശ്യമാണ്‌ എൽന്നു മാത്രം. എൽന്നാല്ല?, അവയ്‌ല്‌ക്കാണത്രേ ദൃശ്യമായ മൂൽന്നാമെ‍ൽത്ത പുസ്തകെ‍ൽത്തൽക്കാല്ല? ഏറെ മൂല്യമുല്ല?ത്‌.&lt;br /&gt;&lt;br /&gt;ടെല്ലഗ്ഗ്സുജല്ലെക്ല ജീവിതാഭിലാഷമായിരുൽന്നു സെൽൻ ബുൽദ്ധിസം സംബല്ല?ി‍ൽച്ച പുസ്തകം പ്രസിൽദ്ധീകരിൽക്കുക എൽന്നത്‌. എൽന്നാല്ല? ആളുകളുടെ കഷ്ടതയും ദുഃഖവും കണ്ടേ‍ൽപ്പാല്ല? തല്ലെക്ല ജീവിതാഭിലാഷം വിസ്മരിൽച്ചുകൊണ്ട്‌ അേ‍ൽദ്ദഹം സ്വൽന്തം അധ്വാനഫലം മുഴുവനും അവരുടെ നൽന്മയ്‌ല്‌ക്കുവേണ്ടി മാല്ലഗ്ഗിവൽച്ചു. താൽൻ പീൽന്നീടു തയാറാൽക്കിയ പുസ്തകെ‍ൽത്തൽക്കാല്ല? പതിൽന്മടൽങ്ങു സേ‍ൽന്ദശവും മൂല്യവുമടൽങ്ങുൽന്നതായിരുൽന്നു അേ‍ൽദ്ദഹൽത്തില്ലെക്ല ഈ പ്രവൃൽത്തി. ഈ സദ്പ്രവൃൽത്തിയാണ്‌ അേ‍ൽദ്ദഹൽത്തില്ലെക്ല ആദ്യെ‍ൽത്ത ആദൃശ്യ പുസ്തകമായി ജൽപ്പാൽൻകാരുടെയിടയില്ല? അറിയെ‍ൽപ്പടുൽന്നത്‌.&lt;br /&gt;&lt;br /&gt;പുസ്തകം പ്രസിൽദ്ധീകരിൽക്കുവാനായി രണ്ടാം തവണ സമാഹരിൽച്ച ഫണ്ടും ജനൽങ്ങളുടെ കൽണ്ണീരൊൽപ്പുവാനായി വിനിയോഗിൽക്കുകയാണ്‌ അേ‍ൽദ്ദഹം ചെയ്തത്‌. തല്ലെക്ല ജീവിതാഭിലാഷപൂല്ല?ൽത്തീകരണെ‍ൽത്തൽക്കാല്ല? മല്ലഗ്ഗുല്ല?വരുടെ കൽണ്ണീരൊൽപ്പുൽന്നതാണു ജീവിതൽത്തിലെ പ്രധാനൽപ്പൽട്ട കാര്യം എൽന്ന തിരിൽച്ചറിവ്‌ അേ‍ൽദ്ദഹൽത്തിന്‌ എേ‍ൽപ്പാഴും ഉണ്ടായിരുൽന്നു. അതുകൊണ്ടാണ്‌ താൽൻ സമാഹരിൽച്ച ഫണ്ട്‌ രണ്ടാം തവണയും അേ‍ൽദ്ദഹം ജനനൽന്മയ്‌ല്‌ക്കായി വിനിയോഗിൽച്ചത്‌. ഈ സദ്പ്രവൃൽത്തി അേ‍ൽദ്ദഹൽത്തില്ലെക്ല രണ്ടാമെ‍ൽത്ത അദൃശ്യ പുസ്തകമായി അറിയെ‍ൽപ്പടുൽന്നു.&lt;br /&gt;&lt;br /&gt;ജീവിതൽത്തില്ല? തീല്ല?ൽച്ചയായും നമുൽക്കു സ്വപ്നൽങ്ങല്ല? വേണം. അതുപോലെ തെ‍ൽന്ന, ജീവിതാഭിലാഷ പൂല്ല?ൽത്തീകരണൽത്തിനായി നാം കിണൽഞ്ഞു പരിശ്രമിൽക്കുകയും വേണം. &lt;br /&gt;&lt;br /&gt;എൽന്നാല്ല? ജീവിതാഭിലാഷ പൂല്ല?ൽത്തീകരണൽത്തിനായുല്ല? നൽമ്മുടെ യത്നൽത്തിനിടയില്ല? മല്ലഗ്ഗുല്ല?വരുടെ ദുഃഖവും കൽണ്ണീരും നാം കാണാതെ പോകരുത്‌. എൽന്നുമാത്രമല്ല?, ആവശ്യമെൽങ്കില്ല? നൽമ്മുടെ സ്വപ്നൽങ്ങല്ല? തല്ല?ൽക്കാലം വിസ്മരിൽച്ചുകൊണ്ട്‌ മല്ലഗ്ഗുല്ല?വരുടെ കൽണ്ണീരൊൽപ്പുവാൽൻ യത്നിൽക്കുകയും വേണം.&lt;br /&gt;&lt;br /&gt;പേ‍ൽക്ഷ, നൽമ്മിലെത്ര പേല്ല?ൽക്കു താത്പര്യമുണ്ട്‌ മല്ലഗ്ഗുല്ല?വരുടെ കൽണ്ണീരൊൽപ്പുവാൽൻ? മറിൽച്ച്‌, അവരുടെ ദുഃഖൽത്തില്ലെക്ല തീവ്രത കൂൽട്ടാനല്ലേ? പലേ‍ൽപ്പാഴും നൽമ്മില്ല? പലരും ശ്രമിൽക്കുക?&lt;br /&gt;&lt;br /&gt;നൽമ്മുടെ ഹൃദയൽത്തില്ല? മല്ലുല്ല?വരോടു സ്നേഹമുണെ്ടൽങ്കിലല്ലേ? അവരുടെ കൽണ്ണീരു കാണുേ‍ൽമ്പാല്ല? നമുൽക്കു വിഷമമുണ്ടാകൂ? മല്ലഗ്ഗുല്ല?വരെ ഹൃദയം തുറൽന്നു സ്നേഹിൽക്കുൽന്ന കാര്യം വരുേ‍ൽമ്പാല്ല? എൽന്തിനു വേറൊരു ഭാരം കൂടി തലയില്ല? കയല്ലഗ്ഗിവയ്‌ല്‌ക്കുൽന്നു എൽന്നായിരിൽക്കുകയില്ലേ? നൽമ്മുടെ ചിൽന്ത?&lt;br /&gt;&lt;br /&gt;നൽമ്മുടെയിടയില്ല? യഥാല്ല?ഥ സ്നേഹമുണെ്ടൽങ്കില്ല? പല പ്രശ്നൽങ്ങല്ല?ൽക്കും അതിവേഗം പരിഹാരം ഉണ്ടാകും എൽന്നതാണു സത്യം. സ്നേഹൽത്തില്ലെക്ലയും അന്യോന്യ പരിഗണനയുടെയും അഭാവമാണു പല പ്രശ്നൽങ്ങളുടെയും മൂലകാരണം.&lt;br /&gt;&lt;br /&gt;നൽമ്മുടെ ജീവിതം പോലെതെ‍ൽന്ന പ്രധാനെ‍ൽപ്പൽട്ടതാണു മല്ലഗ്ഗുല്ല?വരുടെയും ജീവിതം എൽന്ന തിരിൽച്ചറിവാണു നമുൽക്കു വേണ്ടത്‌. എൽങ്കില്ല? മാത്രമേ, മല്ലഗ്ഗുല്ല?വരുടെ ദുഃഖം കാണുേ‍ൽമ്പാല്ല? നൽമ്മുടെ ഹൃദയം വേദനിൽക്കൂ; അവരുടെ സേ‍ൽന്താഷം കാണുേ‍ൽമ്പാല്ല? നൽമ്മുടെ ഹൃദയം ആനൽന്ദിൽക്കൂ; അവരുടെ വളല്ല?ൽച്ചയില്ല? അവരോടൊൽപ്പം നാമും അഭിമാനിൽക്കൂ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5753368394509070588?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5753368394509070588/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2009/01/blog-post.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5753368394509070588'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5753368394509070588'/><link rel='alternate' type='text/html' href='http://rejii.blogspot.com/2009/01/blog-post.html' title='ഒരു പുസ്തകവും രണ്ട്‌ അദൃശ്യ പുസ്തകവും'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-7282333145454881188</id><published>2008-12-30T07:13:00.000-08:00</published><updated>2008-12-30T07:13:01.042-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>വീടിനുള്ളിൽ കടുവയെ വളർത്തിയാൽ</title><content type='html'>വീടിനുള്ളിൽ കടുവയെ വളർത്തിയാൽ&lt;br /&gt;&lt;br /&gt;2003 ഒക്ടോബർ ഒന്ന്‌ ബുധനാഴ്ച. അന്നാണ്‌ അന്റോയിൻ യെയ്റ്റ്സ്‌ എന്ന ചെറുപ്പക്കാരൻ എമർജൻസി നമ്പരിൽ ന്യൂയോർക്ക്‌ സിറ്റി പോലീസിന്റെ സഹായം അഭ്യർഥിച്ചത്‌. സിറ്റിയിലെ ഹാർ ലംഭാഗത്തുള്ള അപ്പാർട്ട്മെന്റിൽ പോലീസ്‌ ഓടിയെത്തുമ്പോൾ യെയ്റ്റ്സ്‌ വലതുകാലിലും വലതുകൈയിലും മുറിവുകളുമായി രക്തത്തിൽ കുളിച്ചിരിക്കുകയായിരുന്നു.&lt;br /&gt;&lt;br /&gt;മുറിവുകളുടെ കാരണം ഒരു പട്ടിയുടെ ആക്രമണം ആയിട്ടാണ്‌ യെയ്റ്റ്സ്‌ പോലീസുകാരുടെ മുൻപിൽ അവതരിപ്പിച്ചത്‌. പോലീസ്‌ അയാളെ ഉടനേ ആശുപത്രിയിലാക്കി.&lt;br /&gt;&lt;br /&gt;പൈറ്റ്‌ ദിവസം പോലീസിന്‌ ഒരു ഫോ ൺ സന്ദേശം ലഭിച്ചു. ആളുകളെ ആക്രമിക്കുന്ന ഒരു വന്യമൃഗം ന്യൂയോർക്ക്‌ സിറ്റിയിലെ ഒരു അപ്പാർട്ട്മെന്റിൽ ഉണെ്ടന്നതായിരുന്നു ആ സന്ദേശത്തിന്റെ ചുരുക്കം. പക്ഷേ, ഫോൺ വിളിച്ചയാൾ വന്യമൃഗം എവിടെയാണെന്നു വെളിപ്പെടുത്തിയില്ല.&lt;br /&gt;&lt;br /&gt;പോലീസ്‌ ഉടനേ അന്വേഷണം ആരംഭിച്ചു. അടുത്തദിവസം വീണ്ടും പോലീസിന്‌ ഫോൺസന്ദേശം ലഭിച്ചു. അതനുസരിച്ച്‌ പോലീസ്‌ യെയ്റ്റ്സിന്റെ അ പ്പാർട്ട്മെന്റിലേക്കു പാഞ്ഞു.&lt;br /&gt;&lt;br /&gt;പക്ഷേ, യെയ്റ്റ്സ്‌ അപ്പോൾ എവിടെയാണെന്ന്‌ ആർക്കും അറിയില്ലായിരുന്നു. പൂട്ടിക്കിടന്നിരുന്ന അപ്പാർട്ട്മെന്റിന്റെ വാതിലിൽ ഒറു ദ്വാരമുണ്ടാക്കി പോലീസ്‌ ഉള്ളിലേക്കു നോക്കി. അവർക്ക്‌ തങ്ങളുടെ കണ്ണുകളെ വിശ്വസിക്കുവാൻ സാധിച്ചില്ല. ഭീമാകാരനായ ഒരു കടുവ അപ്പാർട്ട്മെന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു!&lt;br /&gt;&lt;br /&gt;പത്തൊൻപതു നിലയുള്ള കെട്ടിടത്തി ന്റെ ആറാം നിലയിലായിരുന്നു കടുവ സ്വൈരവിഹാരം നടത്തിയിരുന്നത്‌. മയക്കുവെടിവച്ച്‌ കടുവയെ കീഴടക്കുവാനാ ണ്‌ പോലീസ്‌ തീരുമാനിച്ചത്‌. പക്ഷേ, വാതിൽ തുറന്നു വെടിവയ്ക്കുക അപകടകരമായിരുന്നു. തന്മൂലം, അപ്പാർട്ട്മെ ന്റിന്റെ പിന്നിലൂടെ മുകളിൽനിന്നു തൂങ്ങിയിറങ്ങി ജനാലയ്ക്കിടയിലൂടെ മയക്കുവെടി വച്ചതു. ഒറ്റവെടികൊണ്ട്‌ കടുവ വീണു. അപ്പോഴേക്കും മറ്റു പോലീസുകാർ അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന്‌ അകത്തുകയറി. അപ്പോൾ അവർ കണ്ടത്‌ കടുവയെ മാത്രമായിരുന്നില്ല. ആ അപ്പാർട്ട്മെന്റിൽ ജീവനുള്ള ഒരു ചീങ്കണ്ണിയുമുണ്ടായിരുന്നു. രണ്ട്‌ വന്യജീവികളെയും പോലീസ്‌ ഒരു ആനിമൽ ഷെൽട്ടറിലേക്കു മാറ്റി.&lt;br /&gt;&lt;br /&gt;അന്ന്‌ വൈകിട്ടു തന്നെ യെയ്റ്റ്സും പോലീസ്‌ കസ്റ്റഡിയിലായി. മറ്റുള്ളവരുടെ ജീവനും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിച്ചു എന്ന കാരണത്താലാണ്‌ പോലീസ്‌ അയാളെ അറസ്റ്റ്‌ ചെയ്തത്‌.&lt;br /&gt;&lt;br /&gt;യെയ്റ്റ്സിന്റെ ഭാഷ്യം അനുസരിച്ച്‌, കടുവക്കുഞ്ഞിനെ അപ്പാർട്ട്മെന്റിൽ കൊണ്ടുവന്നിട്ട്‌ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. മറ്റാരും അറിയാതെ രഹസിയമായിട്ടായിരുന്നു കടുവായേയും ചീങ്കണ്ണിയേയും അയാൾ വളർത്തിയത്‌. കടുവ വളർന്ന്‌ ഇരുനൂറ്റമ്പതു കിലോ തൂക്കമായിരുന്നു. ചീങ്കണ്ണിയുടെ നീളം മൂന്നടിയിലേറെയുമായിരുന്നു.&lt;br /&gt;&lt;br /&gt;സാധാരണയായി പൂച്ചകളെയും പട്ടികളെയുമൊക്കെയാണ്‌ ആളുകൾ അപ്പാർട്ട്‌ മെന്റുകളിലും വീടുകളിലുമൊക്കെ വളർത്തുക. ഏകരായി താമസിക്കുന്നവർക്കു പൂച്ചയും പട്ടിയുമൊക്കെ ഏകാന്തത അകറ്റുവാൻ വളരെ സഹായിക്കുമെന്നതു വാസ്തവമാണ്‌. എന്നാൽ, കളിക്കൂട്ടുകാരായി വന്യമൃഗങ്ങളെ വീട്ടിൽ വളർത്തുവാൻ സുബുദ്ധിയുള്ള ആരും തയാറാവാറില്ല.&lt;br /&gt;&lt;br /&gt;പക്ഷേ, യെയ്റ്റ്സ്‌ വീട്ടിൽ വളർത്തിയ ത്‌ മനുഷ്യരെ കടിച്ചുകീറുന്ന കടുവായേ യും ചീങ്കണ്ണിയേയുമായിരുന്നു. കോഴിയിറച്ചി നൽകി അയാൾ വളർത്തിയ കടുവ തന്നെയാണ്‌ അയാളെ ഒരു ദിവസം ആക്രമിച്ചു മുറിവേൽപ്പിച്ചത്‌. ഭാഗ്യംകൊണ്ടു മാത്രമാണ്‌ അയാളുടെ ജീവൻ രക്ഷപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;തന്നെ യാതൊരു മൂന്നാര്റിയിപ്പും കൂടാതെ കടിച്ചുകീറുവാൻ ശക്തനായ കടുവയോടാണ്‌ അയാൾ ചങ്ങാത്തം കൂടിയത്‌. യെയ്റ്റിസിനെപ്പോലെ നമ്മിൽ പലരും ചിലപ്പോഴെങ്കിലും ചങ്ങാത്തം കൂടുന്നത്‌ നമ്മെ പൂർണമായും നശിപ്പിക്കാൻ ശക്തിയുള്ള തിന്മകളുമായിട്ടല്ലയോ? മദ്യത്തിനും മയക്കുമരുന്നിനുമൊക്കെ അടിമകളായിത്തീർന്ന്‌ ആളുകൾ നശിക്കുന്നത്‌ അവർ അവയോട്‌ അറിഞ്ഞുകൊണ്ട്‌ ചങ്ങാത്തം കൂടുന്നതു മൂലമല്ലേ?&lt;br /&gt;&lt;br /&gt;തിന്മകളുമായി നമുക്കു ചങ്ങാത്തം പാടില്ലാത്തതാണ്‌. മദ്യവും മയക്കുമരുന്നും ചീത്ത കൂട്ടുകെട്ടുകളും അവിഹിതമായ ബന്ധങ്ങളുമെല്ലാം നമ്മെ നശിപ്പിക്കുമെന്നതിൽ സംശയം വേണ്ട. ഈ തിന്മകളെയൊക്കെ നമ്മുടെ നിയന്ത്രണത്തിൽ നിർത്താമെന്നാവും പലരും കരുതുന്നത്‌. എന്നാൽ കടുവയുടേതിനെക്കാൾ ഏറെ ശൗര്യത്തോടെ അവ നമ്മെ നശിപ്പിക്കുകതന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;ഈ തിന്മകളെപ്പോലെ തന്നെ നമ്മെ നശിപ്പിക്കുവാൻ ശക്തിയുള്ളവയാണ്‌ നമ്മുടെ മനസിൽ നാമറിയാതെ കടന്നുവരുന്ന ദുഷിച്ച ചിന്തകൾ. അസൂയയും വൈരാഗ്യവുമൊക്കെ നിഴലിക്കുന്ന ഈ ദുഷിച്ച ചിന്തകൾ നമ്മുടെ ജീവിതത്തെ തെറ്റായ വഴിയിലൂടെ മാത്രമേ തിരിച്ചുവിടൂ. അതുകൊണ്ടു തന്നെ നാം ഇവയോടെല്ലാം നിരന്തര പോരാട്ടം നടത്തി നമ്മുടെ മനസിൽ നിന്ന്‌ ഈ ദുഷിച്ച ചിന്തകളെ നിഷ്കാസനം ചെയ്തേ മതിയാകൂ.&lt;br /&gt;&lt;br /&gt;പ്രവൃത്തിവഴി തിന്മയോട്‌ നമുക്കു ചങ്ങാത്തം വേണ്ട. അതുപോലെതന്നെ, നമ്മുടെ ചിന്തയിലും തിന്മയോടു ചങ്ങാ ത്തം വേണ്ട. കാരണം, ചിന്തവഴി തിന്മയോട്‌ നാം ചങ്ങാത്തം കൂടിയാൽ നമ്മു ടെ പ്രവൃത്തികളിലും ആ ചങ്ങാത്തം പ്രതിഫലിക്കുകതന്നെ ചെയ്യും.&lt;br /&gt;&lt;br /&gt;പലതിന്മകളോടും നമുക്കു സ്വാഭാവികമായ ആകർഷണം തോന്നാം. പക്ഷേ, അവ എപ്പോഴും നമ്മുടെ നാശത്തിനു മാത്രമെ വഴിതെളിക്കൂ എന്നത്‌ എപ്പോഴും നമ്മുടെ ഓർമയിലുണ്ടായിരിക്കട്ടെ.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-7282333145454881188?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/7282333145454881188/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_30.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7282333145454881188'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7282333145454881188'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_30.html' title='വീടിനുള്ളിൽ കടുവയെ വളർത്തിയാൽ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-7975371749568079864</id><published>2008-12-28T07:13:00.000-08:00</published><updated>2008-12-28T07:13:00.279-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>അഗാധഗർത്തത്തിൽ നിന്ന്‌ ഉയർത്തുന്നവൻ</title><content type='html'>അഗാധഗർത്തത്തിൽ നിന്ന്‌ ഉയർത്തുന്നവൻ&lt;br /&gt;&lt;br /&gt;രണ്ടാം ലോക മഹായുദ്ധകാലത്തു സോവ്യറ്റ്‌ യൂണിയന്റെ ചെമ്പടയിലെ അംഗമായിരുന്നു പിന്നീട്‌ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ പ്രശസ്ത സാഹിത്യകാരൻ അലക്സാണ്ടർ സോൾഷെനിറ്റ്സിൻ. യുദ്ധ മേഖലയിൽ പ്രശസ്ത സേവനം കാഴ്ചവച്ചതിനു രണ്ടു മെഡലുകളും അക്കാലത്ത്‌ അദ്ദേഹത്തിനു ലഭിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;എന്നാൽ, അക്കാലത്ത്‌ അദ്ദേഹം ഒരു കുറ്റം ചെയ്തു. കുറ്റം എന്താണെന്നോ? തന്റെ ഒരു സുഹൃത്തിന്‌ അദ്ദേഹം ഒരു കത്തെഴുതി. ആ കത്തിൽ അന്നത്തെ സോവ്യറ്റ്‌ ഭരണാധികാരിയായിരുന്ന ജോസഫ്‌ സ്റ്റാലിനെ 'മീശക്കാരൻ' എന്നെഴുതി ആക്ഷേപിച്ചുവത്രേ. ഈ ആക്ഷേപം സോവ്യറ്റ്‌ യൂണിയന്‌ എതിരായ നീക്കമായിട്ടാണ്‌ അധികാരികൾ കണ്ടത്‌.&lt;br /&gt;&lt;br /&gt;ഇതെത്തുടർന്ന്‌ 1945 ഫെബ്രുവരിയിൽ സോൾഷെനിറ്റ്സിൻ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1945 ജൂലൈ ഏഴിന്‌ ലേബർ ക്യാമ്പിൽ എട്ടുവർഷം നിർബന്ധിത സേവനത്തിനും അതിനുശേഷം ജീവപര്യന്തമുള്ള തടവിനും അദ്ദേഹം ശിക്ഷിക്കപ്പെട്ടു. ശിക്ഷയുടെ ഭാഗമായി സോൾഷെനിറ്റ്സിൻ ചെന്നു പെട്ടതു ഗുലാഗ്‌ ലേബർ ക്യാമ്പിലായിരുന്നു. നടുവൊടിക്കുന്ന ജോലിയും അൽപാഹാരവും വിശ്രമമില്ലാത്ത ജീവിതവുമായിരുന്നു അവിടെ അദ്ദേഹത്തിനു ലഭിച്ചത്‌. സഹതടവുകാരുമായി സംസാരിക്കുന്നതിനോ പത്രങ്ങളോ മാസികകളോ വായിക്കുന്നതിനോ അദ്ദേഹത്തിന്‌ അവസരമുണ്ടായിരുന്നില്ല. ദൈവമുൾപ്പെ ടെ എല്ലാവരും തന്നെ മറന്നു എന്ന്‌ അദ്ദേഹത്തിനു തോന്നി.&lt;br /&gt;&lt;br /&gt;അങ്ങനെയാണ്‌ ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചത്‌. പക്ഷേ, അപ്പോൾ ഒരു പ്രശ്നം. ആത്മഹത്യ ചെയ്യുക എന്നത്‌ ബൈബിളിന്റെ പഠനത്തിനു വിരുദ്ധമാണ്‌. അദ്ദേഹത്തിനുണ്ടായ ഈ തിരിച്ചറിവ്‌ ആത്മഹത്യയിൽ നിന്ന്‌ അദ്ദേഹത്തെ പിന്തിരിപ്പിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ എങ്ങനെയെങ്കിലും ദുരിതത്തിൽ നിന്നു രക്ഷപ്പെടണമെന്ന്‌ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ്‌ ക്യാമ്പിൽ നിന്ന്‌ ഒളിച്ചോടിക്കളയാം എന്ന തീരുമാനത്തിൽ അദ്ദേഹം എത്തിയത്‌. ഒളിച്ചോടാൻ ശ്രമിച്ചാൽ തീർച്ചയായും കാവൽക്കാരുടെ വെടിയുണ്ടകൾക്കു താൻ ഇരയാകും എന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതും അതു തന്നെയായിരുന്നു. കാവൽക്കാരാൽ താൻ കൊല്ലപ്പെട്ടാൽ അതിനു താൻ കുറ്റക്കാരനാവില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.&lt;br /&gt;&lt;br /&gt;ഒളിച്ചോടുവാൻ തീരുമാനിച്ചുറച്ച ദിവസം ആഗതമായി. ക്യാമ്പിലെ ജോലിക്കിടയിൽ കാവൽക്കാർ കാണാത്ത അവസരത്തിൽ ഓടി രക്ഷപ്പെടുവാനുള്ള തയാറെടുപ്പോടെ ഒരു വൃക്ഷച്ചുവട്ടിൽ അദ്ദേഹം ഇരുന്നു. ദുരിതപൂർണമായ തന്റെ ജീവിതം വേഗം അവസാനിക്കുമല്ലോ എന്ന ആശ്വാസമായിരുന്നു അദ്ദേഹത്തിനപ്പോൾ.&lt;br /&gt;&lt;br /&gt;ആ നിമിഷം സഹതടവുകാരിലൊരാൾ അദ്ദേഹത്തിന്റെ മുൻപിൽ വന്നു നിന്നു. സോൾ ഷെനിറ്റ്സിൻ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളായിരുന്നു അത്‌. അയാൾ സോൾഷെനിറ്റ്സിനെ സ്നേഹപൂർവം നോക്കി. എന്നിട്ട്‌ ഒരു ഉണക്കക്കമ്പെടുത്തു നിലത്ത്‌ ഒരു വലിയ കുരിശു വരച്ചു.&lt;br /&gt;&lt;br /&gt;ഈ കുരിശു കണ്ടപ്പോൾ ദൈവം തന്നെ മറന്നിട്ടില്ലെന്ന ബോധ്യം പെട്ടെന്നദ്ദേഹത്തിനുണ്ടായി. എന്നു മാത്രമല്ല, താൻ വീണുകിടക്കുന്ന അഗാധമായ ഗർത്തത്തിലും ദൈവം തന്നോടൊപ്പമുണെ്ടന്ന വിശ്വാസം അദ്ദേഹത്തിനു നവജീവൻ കൊടുത്തതായി 'ബാറ്റിൽ ഫേറ്റെഗ്‌' എന്ന പുസ്തകത്തിൽ ജോ ബ്രൗൺ എന്ന ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. &lt;br /&gt;&lt;br /&gt;സോൾഷെനിറ്റ്സിന്‌ അന്ന്‌ അനുഭവവേദ്യമായതുപോലെ, നമ്മുടെ ഏറ്റവും വിഷമകരമായ ജീവിത സ്ഥിതിയിലും ദൈവം നമ്മോടൊപ്പമുണെ്ടന്നും നമുക്കു നവജീവൻ നൽകാൻ അവിടുന്നു തയാറാണെന്നും നമ്മെ അനുസ്മരിപ്പിക്കുന്ന ദിനമാണ്‌ ഈസ്റ്റർ. ദൈവപുത്രൻ കാൽവരിയിൽ മരണം വരിച്ച്‌ മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റത്‌ ജീവിത പ്രശ്നങ്ങളാൽ അനുദിനം നുറുങ്ങുന്നവരായ നമുക്കു നവജീവനും പ്രത്യാശയും നൽകുവാനാണെന്നതാണു വസ്തുത.&lt;br /&gt;&lt;br /&gt;പാപങ്ങളിൽ നിന്നു നമ്മെ മോചിപ്പിക്കുവാൻ വേണ്ടി ദൈവപുത്രനായ യേശു മരിക്കുക മാത്രമല്ല ചെയ്തത്‌, അവിടുന്ന്‌ ഉയിർത്തെഴുന്നേറ്റ്‌ നമുക്കു നവജീവനും നിത്യജീവനിലുള്ള പ്രത്യാശയും പ്രദാനം ചെയ്യുകയും ചെയ്തു.&lt;br /&gt;&lt;br /&gt;യേശുവിന്റെ പുനരുത്ഥാനം നാമിന്ന്‌ അനുസ്മരിക്കുമ്പോൾ അതു വെറുമൊരു ചരിത്ര സംഭവത്തിലൊതുങ്ങി നിൽക്കുന്നില്ല. നേരേമറിച്ച്‌, നമ്മുടെ ജീവിതത്തിന്‌ അർഥവും ദിശാബോധവും നൽകുന്ന ഒരു പരമസത്യമായി അതു പ്രശോഭിക്കുകയാണ്‌. പാപത്തിന്റെയും മരണത്തിന്റെയും പിടിയിലമർന്നുപോയ മനുഷ്യരെ നിത്യജീവന്റെ വഴിയിലേക്കു തിരിച്ചുകൊണ്ടു വരുവാനായിരുന്നു യേശു ഉത്ഥാനം ചെയ്തത്‌. അതായത്‌, നമുക്കു നിത്യ ജീവൻ നൽകുന്ന ഉത്ഥാനം ഉറപ്പു വരുത്തുവാനാണ്‌ അവിടുന്നു മരിച്ചതും ഉയിർത്തെഴുന്നേറ്റതും.&lt;br /&gt;&lt;br /&gt;നിത്യജീവനിലേക്കു നമുക്ക്‌ വഴി തുറക്കുന്നതോടൊപ്പം, നുറുങ്ങപ്പെടുന്ന നമ്മുടെ ജീവിതത്തിൽ നവജീവനും ശാന്തിയും നൽകി നമ്മോടൊപ്പമായിരിക്കുവാനും വേണ്ടി ക്കൂടിയാണ്‌ യേശു ഉന്ഥാനം ചെയ്തത്‌.&lt;br /&gt;&lt;br /&gt;അതുകൊണ്ടു തന്നെ, ജീവിത ദുഃഖത്തിന്റെ അത്യഗാധ ഗർത്തങ്ങളിൽ വീണുപോയാലും നാം പ്രതീക്ഷ കൈവെടിയരുത്‌. കാരണം, ഉത്ഥാനം ചെയ്ത യേശു നമുക്ക്‌ ശക്തിയും പുതുജീവനും നൽകുവാനായി അപ്പോഴും നമ്മുടെ കൂടെയുണ്ടാവും. .&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-7975371749568079864?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/7975371749568079864/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_28.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7975371749568079864'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/7975371749568079864'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_28.html' title='അഗാധഗർത്തത്തിൽ നിന്ന്‌ ഉയർത്തുന്നവൻ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-4142968356016375655</id><published>2008-12-26T07:13:00.000-08:00</published><updated>2008-12-26T07:13:00.969-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പശ്ചാത്താപത്തിന്റെ തുരങ്കം</title><content type='html'>പശ്ചാത്താപത്തിന്റെ തുരങ്കം&lt;br /&gt;&lt;br /&gt;ഒരു സമുരായ്‌ യോദ്ധാവായിരുന്നു അയാൾ. യുദ്ധമുറയിൽ അയാൾക്കു പരിശീലനം നൽകിയത്‌ അന്നാട്ടിലെ പ്രസിദ്ധനായ ഒരു ഗുരുവായിരുന്നു. ആ ഗുരുവിൽ നിന്നു പരിശീലനം പുർത്തിയാക്കി കുറെക്കാലം കഴിഞ്ഞപ്പോൾ താനാണ്‌ ഏറ്റവും കേമനായ യോദ്ധാവെന്ന്‌ അയാൾക്കു തോന്നി. &lt;br /&gt;&lt;br /&gt;അങ്ങനെയാണ്‌ ഒരു ദിവസം തന്റെ ഗുരുവുമായി അയാൾ പലകാര്യങ്ങളും ചർച്ച ചെയ്യാനിടയായത്‌. പക്ഷേ, ചർച്ച പെട്ടെന്ന്‌ വാഗ്വാദമായി മാറി. ഒന്നു പറഞ്ഞു രണ്ടു പറഞ്ഞ്‌ അവർ തമ്മിൽ ശരിക്കും കോർത്തു. ഗുരുവിന്റെ ആധികാരിക ഭാവം അയാൾക്കിഷ്ടപ്പെട്ടില്ല. പെട്ടെന്നു കോപത്തിനടിപ്പെട്ട അയാൾ ഉറയിൽ നിന്നു വാളു വലിച്ചൂരി ഗുരുവിന്റെ കഴുത്തരിഞ്ഞു. &lt;br /&gt;&lt;br /&gt;ചെയ്തതു തെറ്റായിപ്പോയെന്ന്‌ അയാൾക്ക്‌ പെട്ടെന്നു ബോധ്യമായി. ഹ്യദയം നൊന്ത്‌ അയാൾ കണ്ണീർ വാർത്തു. പക്ഷേ, മരിച്ചയാളെ പുനരുജ്ജീവിപ്പിക്കുവാൻ മനുഷ്യനാവില്ലല്ലോ. സ്വന്തം ജീവിതത്തിൽ കൊതിയുണ്ടായിരുന്നതിനാൽ അയാൾ ജീവനും കൊണ്ട്‌ ഒളിച്ചോടി. &lt;br /&gt;&lt;br /&gt;അയാളുടെ യാത്ര അയാളെ കൊണെ്ടത്തിച്ചത്‌ ഒരു വൻമലയ്ക്കപ്പുറമുള്ള ഗ്രാമത്തിലാണ്‌. ആ ഗ്രാമത്തിലുള്ളവർക്കു പുറംലോകത്തിലേക്കുള്ള യാത്ര അതീവ ക്ലേശകരമായിരുന്നു. മലകയറിയിറങ്ങി പുറം ലോകവുമായി ബന്ധപ്പെടുവാനുള്ള ശ്രമത്തിനിടയിൽ പല ഗ്രാമീണരും മരിക്കുവാനിടയായിട്ടുണ്ടായിരുന്നു. അത്രമാത്രം ദുഷ്കരമായിരുന്നു ആ വന്മലയാത്ര.&lt;br /&gt;&lt;br /&gt;ഗുരുവിനെ വധിച്ച പാപത്തിന്‌ എന്തു പരിഹാരം ചെയ്യണമെന്ന്‌ ആലോചിക്കുന്നത്തിനിടയിലാണു സമുരായ്‌ യോദ്ധാവിന്‌ അവിടത്തെ ഗ്രാമ വാസികളുടെ യാത്രാ ദുരിതം മനസിലായത.്‌ തന്മൂലം മലയുടെ അടിയിലുടെ ഒരു തു രങ്കമുണ്ടാക്കി തന്റെ പാപത്തിനു പരിഹാരം ചെ യ്യാമെന്നും അങ്ങനെ ഗ്രാമവാസികളുടെ ക്ലേശം പരിഹരിക്കാമെന്നും അയാൾ തീരുമാനിച്ചു. &lt;br /&gt;&lt;br /&gt;ഒറ്റയ്ക്കുതന്നെ അയാൾ പണിതുടങ്ങി. എന്നും രാവിലെ മുതൽ ഇരുട്ടുന്നതു വരെ അയാൾ പണി തുടർന്നു. അങ്ങനെ നാലു വർഷം തുടർച്ചയായി ജോലി ചെയ്തപ്പോൾ ഏതാണ്ട്‌ മലയുടെ പകുതി വരെ തുരങ്കം സ്യഷ്ടിക്കുവാൻ അയാൾക്കു സാധിച്ചു. അപ്പോഴേക്കും അയാൾ വധിച്ച ഗുരുവിന്റെ പുത്രൻ അയാളെ അന്വേഷിച്ചു കണെ്ടത്തിയിരുന്നു. പ്രതികാരം ചെയ്യുവാൻ എത്തിയതായിരുന്നു ഗുരുവിന്റെ പുത്രൻ. &lt;br /&gt;&lt;br /&gt;"ഞാൻ മരിക്കേണ്ടവനാണ്‌," ഗുരുവിന്റെ പുത്രനെ കണ്ടപ്പോൾ യോദ്ധാവു പറഞ്ഞു. "എന്നെ വധിച്ചുകൊള്ളൂ. പക്ഷേ, അതിനു മുമ്പ്‌ ഈ തുരങ്കം പൂർത്തിയാക്കാൻ എന്നെ അനുവദിക്കണം. എന്റെ പാപത്തിനുള്ള പരിഹാരമാണിത്‌." &lt;br /&gt;&lt;br /&gt;മനസില്ലാ മനസോടെയാണെങ്കിലും ഗുരുവിന്റെ പുത്രൻ ഈ അപേക്ഷ സ്വീകരിച്ചു. അങ്ങനെ യോദ്ധാവ്‌ പണി തുടർന്നു. ഗുരുവിന്റെ പ്രതികാര ദാഹിയായ പുത്രനാകട്ടെ കൗതുകപൂർവ്വം അയാളുടെ പണി ശ്രദ്ധിക്കുവാൻ തുടങ്ങി. കുറെക്കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരനും യോദ്ധാവിനൊപ്പം ടണൽ നിർമ്മാണത്തിൽ ഏർപ്പെട്ടു. &lt;br /&gt;&lt;br /&gt;രണ്ടുപേരുടെയും കൂട്ടായുള്ള പരിശ്രമം മൂലം നിർമാണം വേഗം പൂർത്തിയായി. ഗ്രാമവാസികൾക്കു പുറം ലോകത്തിലേക്കു കടക്കുവാനുള്ള എളുപ്പ മാർഗം അങ്ങനെ ലഭിച്ചു.&lt;br /&gt;&lt;br /&gt;"ഇനി എന്നെ വധിച്ചുകൊള്ളൂ," ചെറുപ്പക്കാരന്റെ മുമ്പിൽ മുട്ടുകുത്തിക്കൊണ്ടു യോദ്ധാവു പറഞ്ഞു. ചെറുപ്പക്കാരൻ അതീവ ശക്തിയോടെ ഉറയിൽ നിന്നു വാൾ വലിച്ചൂരി. പക്ഷേ, അതേ വേഗത്തിൽ അയാൾ വാൾ ഉറയിലേക്കു മടക്കുകയും ചെയ്തു. "നിങ്ങൾ ഒരു കൊലയാളിയാണ്‌." ചെറുപ്പക്കാരൻ പറഞ്ഞു. "എന്നാൽ നിങ്ങളെന്നെ പലതും പഠിപ്പിച്ചു. തന്മൂലം നിങ്ങളിപ്പോൾ എന്റെ ഗുരുവായി മാറിയിരിക്കുന്നു. എനിക്കെങ്ങനെ എന്റെ ഗുരുവിനെ വധിക്കാനാവും?" ആ ചെറുപ്പക്കാരൻ തന്റെ പിതാവിന്റെ ഘാതകനെ ആശ്ലേഷിച്ച ശേഷം അന്നു തന്നെയാത്രയായി.&lt;br /&gt;&lt;br /&gt;പാപത്തിനു പശ്ചാത്താപം ചെയ്യുന്ന ഒരു കൊലയാളിയുണ്ട്‌ ഈ ജപ്പാനീസ്‌ നാടോടിക്കഥയിൽ. അതുപോലെ കൊലയാളിയോട്‌ ക്ഷമിക്കുന്ന ഒരു പ്രതികാര ദാഹിയുമുണ്ട്‌ ഈ കഥയിൽ. ഏതെങ്കിലും കാരണവശാൽ നമ്മുടെ ജീവിതത്തിൽ ഗൗരവതരമായ ഒരു തെറ്റു സംഭവിക്കുകയാണെങ്കിൽ നാം എന്തു ചെയ്യണമെന്നു പറഞ്ഞു തരുന്ന രണ്ടു കഥാപാത്രങ്ങളാണിവർ. തെറ്റിൽ വീഴുകയെന്നതു മനുഷ്യ സഹജം. എന്നാൽ, അക്കാരണം പറഞ്ഞു നമ്മുടെ തെറ്റുകൾ നമുക്ക്‌ ഒരിക്കലും നീതീകരിക്കുവാൻ അവകാശമില്ല. എന്നുമാത്രമല്ല, നമ്മുടെ തെറ്റുകൾ മൂലം ആർക്കെങ്കിലും എന്തെങ്കിലും നഷ്ടമോ ദ്രോഹമോ സംഭവിച്ചാൽ നാം അതിന്‌ ആത്മാർത്ഥമായി പരിഹാരം ചെയ്യുകയും വേണം. മുകളിൽ കൊടുത്തിരിക്കുന്ന നാടോടിക്കഥയിലെ യോദ്ധാവ്‌ അതാണു ചെയ്തത്‌. തെറ്റുചെയ്യുന്നവരോടു പരിഹാരം ചെയ്യാ ൻ സാധിക്കുന്ന സാഹചര്യമല്ലായിരുന്നു അയാളുടേത്‌. എങ്കിലും, അയാൾ തനിക്കു സാധിക്കുന്ന രീതയിൽ നന്മ ചെയ്തു തന്റെ തെറ്റിനു പരിഹാരം തേടി. &lt;br /&gt;&lt;br /&gt;തന്റെ പിതാവിനെ വധിച്ചവനോടു പ്രതികാരം ചെയ്യുവാൻ ഇറങ്ങിത്തിരിച്ച യുവാവാണു മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ രണ്ടാമത്തെ കഥാപാത്രം. കൊലപാതകിയുടെ പശ്ചാത്താപവും പരിഹാര പ്രവൃത്തിയും കണ്ടപ്പോൾ ആ യുവാവിന്റെ പ്രതികാര ദാഹം അടങ്ങി. എന്നുമാത്രമല്ല അയാളോടു സഹകരിക്കാൻ വരെ ആ യുവാവു തയാറാവുകയും ചെയ്തു. നമ്മോടു തെറ്റു ചെയ്യുന്നവരോടു നമുക്കു വേണ്ടത്‌ ഈ മനോഭാവമാണ്‌. തെറ്റുകാരനായ യോദ്ധാവിനോടു ക്ഷമിക്കുവാൻ അയാളെ സഹായിച്ചതു യോദ്ധാവിന്റെ പശ്ചാത്താപവും പരിഹാര പ്രവൃർത്തിയുമായിരിക്കണം. എന്നാൽ നമ്മോടു തെറ്റു ചെയ്യുന്നവർ പശ്ചാത്തപിക്കാതിരിക്കുകയും തങ്ങളുടെ തെറ്റിന്‌ പരിഹാരം ചെയ്യാതിരിക്കുകയും ചെയ്യുന്നുവെന്നു കരുതുക. അപ്പോഴും അവരോടു നമുക്കു ക്ഷമിക്കാൻ സാധിക്കണം. അങ്ങനെ ചെയ്താലേ നമ്മിൽ എന്തെങ്കിലും നന്മ ഉണെ്ടന്നു നമുക്ക്‌ അവകാശപ്പെടാനാവൂ. &lt;br /&gt;&lt;br /&gt;നാം തെറ്റു ചെയ്താൽ പശ്ചാത്തപിക്കാനും തെറ്റിനു പരിഹാരം ചെയ്യുവാനും നമുക്കു ശ്രമിക്കാം. ആരെങ്കിലും നമ്മോടു തെറ്റു ചെയ്താലും അതു ഹ്യദയപൂർവം ക്ഷമിക്കുവാനും നമുക്കു തയാറാകാം. &lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-4142968356016375655?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/4142968356016375655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_26.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4142968356016375655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4142968356016375655'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_26.html' title='പശ്ചാത്താപത്തിന്റെ തുരങ്കം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-6031640283636891258</id><published>2008-12-24T21:05:00.000-08:00</published><updated>2008-12-24T21:05:00.554-08:00</updated><category scheme='http://www.blogger.com/atom/ns#' term='Greetings'/><title type='text'>X'MAS Greetings</title><content type='html'>&lt;table style="width:auto;"&gt;&lt;tr&gt;&lt;td&gt;&lt;a href="http://picasaweb.google.com/lh/photo/5gSJr3UfSwK37N5x4RmpNA?feat=embedwebsite"&gt;&lt;img src="http://lh6.ggpht.com/_Grang1obzeU/SVJBKcCuHaI/AAAAAAAAAX4/kumiC_JmElA/s144/xmas-reji.JPG" /&gt;&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;tr&gt;&lt;td style="font-family:arial,sans-serif; font-size:11px; text-align:right"&gt;From &lt;a href="http://picasaweb.google.com/tdreji/AngamalyNri?feat=embedwebsite"&gt;angamaly nri&lt;/a&gt;&lt;/td&gt;&lt;/tr&gt;&lt;/table&gt;&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-6031640283636891258?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/6031640283636891258/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/xmas-greetings.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6031640283636891258'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/6031640283636891258'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/xmas-greetings.html' title='X&apos;MAS Greetings'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><media:thumbnail xmlns:media='http://search.yahoo.com/mrss/' url='http://lh6.ggpht.com/_Grang1obzeU/SVJBKcCuHaI/AAAAAAAAAX4/kumiC_JmElA/s72-c/xmas-reji.JPG' height='72' width='72'/><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5074579478980135687</id><published>2008-12-24T07:13:00.000-08:00</published><updated>2008-12-24T07:13:10.184-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>കാണുന്നതുപോലെയാവണമെന്നില്ല കാര്യം</title><content type='html'>കാണുന്നതുപോലെയാവണമെന്നില്ല കാര്യം&lt;br /&gt;&lt;br /&gt;മനുഷ്യരൂപം ധരിച്ച രണ്ടു മാലാഖമാരായിരുന്നു അവർ. മനുഷ്യരുടെ ക്ഷേമം അന്വേഷിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യാത്രയ്ക്കിടയിൽ നേരം സന്ധ്യയായി. അപ്പോൾ വഴിവക്കിൽ കണ്ട കൊട്ടാരസമാനമായ ഒരു വീട്ടിൽ അന്തിയുറങ്ങുന്നതിന്‌ അവർ അവിടെ കയറിച്ചെന്നു.&lt;br /&gt;&lt;br /&gt;അവരെ സ്വീകരിക്കുവാൻ വീട്ടുടമയ്ക്ക്‌ അത്ര താത്പര്യം ഉണ്ടായിരുന്നില്ല. എങ്കിലും ആഗതർ സാമാന്യക്കാരല്ലെന്നു തോന്നിയതുകൊണ്ട്‌ അവിടെ അന്തിയുറങ്ങുവാൻ അയാൾ അവരെ അനുവദിച്ചു.&lt;br /&gt;&lt;br /&gt;ഉറങ്ങുവാനായി നല്ല ബെഡ്‌റൂമായിരുന്നില്ല അയാൾ അവർക്കു നൽകിയത്‌. അതിനുപകരം പൊടി പിടിച്ചുകിടന്ന ഒരു മുറിയാണു നൽകിയത്‌. ആ മുറിയുടെ ഭിത്തിയിലാകട്ടെ വലിയ ഒരു ദ്വാരം ഉണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;മാലാഖാമാരിൽ പ്രായം ചെന്നയാൾ അൽപസമയത്തിനുള്ളിൽ ഭിത്തിയിലെ ആ ദ്വാരം അടച്ചു. എന്തിനാണ്‌ അങ്ങനെ ചെയ്തതെന്നു പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു. അപ്പോൾ പ്രായം ചെന്നയാൾ പറഞ്ഞു: "കാര്യങ്ങൾ നാം സാധാരണ കാണുന്നതുപോലെയല്ല." പ്രായം കുറഞ്ഞയാളിന്‌ ഈ മറുപടി തൃപ്തികരമായി തോന്നിയില്ലെങ്കിലും കൂടുതൽ ചോദ്യങ്ങൾക്ക്‌ ആ മാലാഖ മുതിർന്നില്ല.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം വീട്ടുടമസ്ഥനു നന്ദിപറഞ്ഞ്‌ അവർ യാത്ര തുടർന്നു. അന്നു വൈകിട്ട്‌ അന്തിയുറങ്ങുവാൻ അവർ കയറിച്ചെന്നതു പാവപ്പെട്ട ഒരു വീട്ടിലാണ്‌. അവിടത്തെ ഗൃഹനാഥനും ഭാര്യയും സസന്തോഷം അവരെ സ്വീകരിച്ച്‌ നല്ല അത്താഴം തയാറാക്കി സൽക്കരിച്ചു. ഉറങ്ങുവാൻ അവർ സ്വന്തം കിടക്കയും അതിഥികൾക്കു നൽകി.&lt;br /&gt;&lt;br /&gt;പിറ്റേ ദിവസം നേരം വെളുത്തപ്പോൾ ദുഃഖിതരായിരിക്കുന്ന ഗൃഹനാഥനെയും ഭാര്യയെയുമാണ്‌ മാലാഖമാർ കണ്ടത്‌. തലേ രാത്രി ആ കുടുംബത്തിന്റെ ഏക വരുമാനമാർഗമായിരുന്ന പശു ചത്തുപോയിരുന്നു.&lt;br /&gt;&lt;br /&gt;അവരെ സമാശ്വസിപ്പിച്ചിട്ടു മാലാഖമാർ യാത്ര തുടർന്നപ്പോൾ പ്രായം കുറഞ്ഞ മാലാഖ ചോദിച്ചു: "ഇങ്ങനെ സംഭവിക്കുവാൻ എന്തുകൊണ്ടാണ്‌ അങ്ങ്‌ അനുവദിച്ചത്‌? നമ്മൾ കഴിഞ്ഞ ദിവസം കണ്ടയാൾ ധനികനായിരുന്നു. അയാൾ സ്വാർഥനുമായിരുന്നു. എങ്കിലും അയാളുടെ വീടിന്റെ ഭിത്തിയിലെ ദ്വാരം അങ്ങ്‌ അടച്ചുകൊടുത്തു. എന്നാൽ ഇന്നലെ രാത്രി നമ്മെ സ്വീകരിച്ചവർ എത്രയോ നല്ലവരായിരുന്നു. അവർ പാവപ്പെട്ടവരുമായിരുന്നു. എങ്കിലും അവരുടെ പശു ചത്തു പോകുവാൻ അങ്ങ്‌ അനുവദിച്ചു. എന്തുകൊണ്ട്‌ അങ്ങ്‌ അവരെ സഹായിച്ചില്ല?"&lt;br /&gt;&lt;br /&gt;"നമ്മൾ കാണുന്നതുപോലെയല്ല പലപ്പോഴും കാര്യങ്ങൾ," പ്രായം ചെന്ന മാലാഖ പറഞ്ഞു. "നമ്മൾ ധനികന്റെ വീട്ടിലായിരുന്നപ്പോൾ ഞാൻ ഒരു പൊത്ത്‌ അടച്ചല്ലോ. ആ പൊത്തിനുള്ളിൽ നിറയെ സ്വർണമായിരുന്നു. ഇക്കാര്യം ധനികനായ ആ വീട്ടുടമയ്ക്ക്‌ അറിയില്ലായിരുന്നു. സ്വാർഥനായ അയാൾക്ക്‌ ആ സ്വർണം ലഭിക്കാതിരിക്കാൻ വേണ്ടിയാണു ഞാൻ ആ ദ്വാരം അടച്ചത്‌."&lt;br /&gt;&lt;br /&gt;"അപ്പോൾ പാവപ്പെട്ടവന്റെ പശു ചത്തു പോയതോ?" ചെറുപ്പക്കാരനായ മാലാഖ ചോദിച്ചു. &lt;br /&gt;&lt;br /&gt;മറ്റേ മാലാഖ പറഞ്ഞു: "കഴിഞ്ഞ രാത്രിയിൽ നമ്മൾ ഉറങ്ങിക്കിടക്കുമ്പോൾ ഗൃഹനാഥന്റെ ഭാര്യയെത്തേടി മരണത്തിന്റെ മാലാഖ എത്തിയിരുന്നു. എന്നാൽ ആ സ്ത്രീയെ കൊണ്ടുപോകുവാൻ ഞാൻ അനുവദിച്ചില്ല. അതിനുപകരം അവരുടെ പശുവിനെ കൊണ്ടുപൊയ്ക്കൊള്ളുവാൻ ഞാൻ പറഞ്ഞു. ഇപ്പോൾ മനസിലായില്ലേ, കാര്യങ്ങൾ പലപ്പോഴും നാം കാണുന്നതുപോലെ അല്ല എന്ന്‌?"&lt;br /&gt;&lt;br /&gt;ഈ മാലാഖാക്കഥ ആരാണ്‌ എഴുതിയതെന്ന്‌ അറിയില്ല. എന്നാൽ ഇക്കഥയുടെ സന്ദേശത്തിൽ ഏറെ കഴമ്പുണ്ട്‌. പ്രായം ചെന്ന മാലാഖ പറഞ്ഞതുപോലെ, നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നാം പുറമേ കാണുന്നതുപോലെയല്ല. നാം കാണുന്നതിൽ നിന്ന്‌ പലപ്പോഴും ഏറെ വ്യത്യസ്തമായിരിക്കും കാര്യങ്ങൾ എന്നതാണു വാസ്തവം. മിക്കപ്പോഴും തെറ്റായ രീതിയിലായിരിക്കും നാം അവയെ കാണുന്നതും അവയെക്കുറിച്ചു വിലയിരുത്തുന്നതും.&lt;br /&gt;&lt;br /&gt;ഒരു ദിവസം ഒരാൾ നാലും അഞ്ചും വയസു പ്രായം തോന്നിക്കുന്ന രണ്ടു കുട്ടികളുമായി ട്രെയിനിൽ യാത്രചെയ്യുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ കുട്ടികൾ കമ്പാർട്ട്മെന്റിനുള്ളിൽ ഓടി നടക്കാനും ചെറിയ തോതിൽ ബഹളം വയ്ക്കാനും തുടങ്ങി. അടുത്തിരുന്നിരുന്ന പലർക്കും ഇത്‌ ബുദ്ധിമുട്ടു സൃഷ്ടിച്ചു. പക്ഷേ, ആ കുട്ടികളുടെ പിതാവ്‌ അകലങ്ങളിലേക്കു കണ്ണുംനട്ട്‌ എന്തോ ചിന്തയിലാണ്ടിരിക്കുകയായിരുന്നു. അയാൾ കുട്ടികളെ നിയന്ത്രിക്കുന്ന കാര്യത്തിൽ ശ്രദ്ധിച്ചില്ല.&lt;br /&gt;&lt;br /&gt;കുട്ടികളുടെ ബഹളം തുടർന്നപ്പോൾ അടുത്തിരുന്ന ഒരാൾ സഹികെട്ടു ചോദിച്ചു: "നിങ്ങളെന്താണ്‌ ഈ കുട്ടികളെ വരുതിക്കു നിർത്താത്തത്‌?"&lt;br /&gt;&lt;br /&gt;"എന്നോടു ക്ഷമിക്കണം," അയാൾ സഹയാത്രക്കാരെ നോക്കിക്കൊണ്ടു പറഞ്ഞു. "എന്റെ ഭാര്യ- ഈ കുട്ടികളുടെ അമ്മ- ഇന്നു രാവിലെ ആശുപത്രിയിൽ വച്ചു മരിച്ചു. അക്കാര്യമോർത്തു ദുഃഖിച്ചിരുന്നതുകൊണ്ടാണ്‌ കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിക്കാതെ പോയത്‌."&lt;br /&gt;&lt;br /&gt;കുട്ടികളുടെ ബഹളം മൂലം ക്ഷുഭിതനായ യാത്രക്കാരൻ കണ്ടതുപോലെയായിരുന്നോ കാര്യങ്ങൾ? അയാൾ വിചാരിച്ചതു കുട്ടികളുടെ പിതാവ്‌ അവരെ അലക്ഷ്യമായി വിളയാടുവാൻ അനുവദിക്കുകയായിരുന്നുവെന്നാണ്‌. എന്നാൽ, യാഥാർഥ്യം വേറെയായിരുന്നല്ലോ. ആ യാഥാർഥ്യം മനസിലാക്കുവാൻ സഹയാത്രക്കാരനു കഴിയാതെ പോയി.&lt;br /&gt;&lt;br /&gt;ഇതുപോലെയാണു നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളും. നമ്മുടെയും മറ്റുള്ളവരുടെയും ജീവിതത്തിൽ സംഭവിക്കുന്ന പല കാര്യങ്ങളുടെയും സാക്ഷികളായിരിക്കും നമ്മൾ. എന്നാൽ, അങ്ങനെ സംഭവിക്കുന്ന കാര്യങ്ങളൊക്കെ അവ യഥാർഥത്തിൽ ആയിരിക്കുന്ന രീതിയിൽ നമുക്കു മനസിലാക്കുവാൻ സാധിക്കുന്നുണേ്ടാ?&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന എല്ലാക്കാര്യങ്ങൾക്കും ദൈവത്തിന്റെ പരിപാലനയിൽ ഒരു അർഥമുണ്ട്‌. പക്ഷേ, ദൈവത്തിന്റെ പരിപാലനയ്ക്കനുസരിച്ചുള്ള അർഥം കാണുവാൻ നമ്മിലെത്ര പേർക്കു സാധിക്കുന്നുണ്ട്‌?&lt;br /&gt;&lt;br /&gt;ദൈവത്തെ സ്നേഹിക്കുന്നവർക്ക്‌ എല്ലാം നന്മയ്ക്കായി സംഭവിക്കുന്നു എന്നു ദൈവവചനം പറയുമ്പോഴും സ്വന്തം ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയൊക്കെ അങ്ങനെ നോക്കിക്കാണുവാൻ നമുക്കു സാധിക്കുന്നുണേ്ടാ?&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെയെല്ലാം ദൈവം കാണുന്നതുപോലെ കാണുവാനുള്ള അനുഗ്രഹത്തിനായി നമുക്കു പ്രാർഥിക്കാം&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5074579478980135687?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5074579478980135687/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_24.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5074579478980135687'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5074579478980135687'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_24.html' title='കാണുന്നതുപോലെയാവണമെന്നില്ല കാര്യം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3833701552555233300</id><published>2008-12-22T07:13:00.000-08:00</published><updated>2008-12-22T07:13:01.406-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>സൗജന്യവിലയ്ക്കു കിട്ടുന്ന പ്രതിമകൾ</title><content type='html'>സൗജന്യവിലയ്ക്കു കിട്ടുന്ന പ്രതിമകൾ&lt;br /&gt;&lt;br /&gt;റോമൻ പുരാണമനുസരിച്ച്‌, മനുഷ്യർക്കു ദേവന്മാരുടെ സന്ദേശമെത്തിക്കുന്ന ദേവനാണ്‌ മെർക്കുറി. ജൂപ്പിറ്റർ ദേവന്റെ പുത്രനായി കരുതപ്പെടുന്ന മെർക്കുറി കച്ചവടത്തിന്റെയും ലാഭത്തിന്റെയുമൊക്കെ ദേവനായും അറിയപ്പെടുന്നു. ചിറകുള്ള ഷൂസുകൾ ധരിക്കുന്ന മെർക്കുറി ദേവന്റെ സന്തത സഹചാരികളാണ്‌ ഒരു ചെറിയ കോഴിപ്പൂവനും ആടും.&lt;br /&gt;&lt;br /&gt;മെർക്കുറി ദേവന്റെ കൈയിൽ എപ്പോഴും ഒരു ദണ്ഡുണ്ടാവും. രണ്ടു പാമ്പുകൾ പിണഞ്ഞു കിടക്കുന്ന ദണ്ഡാണിത്‌. ഗ്രീക്ക്‌ പുരാണമനുസരിച്ച്‌, അപ്പോളോ ദേവൻ ഹെർമസ്‌ ദേവനു നൽകിയ ദണ്ഡ്‌ ഇപ്രകാരമുള്ള ഒന്നാണ്‌. അതുകൊണ്ടു തന്നെ മെർക്കുറി ദേവൻ ഗ്രീക്ക്‌ പുരാണത്തിലെ ഹെർമസ്‌ ദേവന്റെ പ്രതിരൂപമായി കരുതപ്പെടുന്നു.&lt;br /&gt;&lt;br /&gt;മനുഷ്യർക്ക്‌ തന്നെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്നറിയാൻ മെർക്കുറി ദേവനു മോഹം തോന്നി. അങ്ങനെയാണ്‌ മനുഷ്യരൂപം ധരിച്ച്‌ അദ്ദേഹം ഒരു ദിവസം ഭൂമിയിലെത്തിയത്‌. ഭൂമിയിലെ യാത്രയ്ക്കിടയിൽ പലരോടും ദേവൻ സംസാരിച്ചു. പക്ഷേ, ആരുംതന്നെ ദേവനെ തിരിച്ചറിഞ്ഞില്ല.&lt;br /&gt;&lt;br /&gt;വഴിയരികിൽ കണ്ട ഒരു കടയിൽ അദ്ദേഹം കയറി. പ്രതിമകൾ വിൽക്കുന്ന ഒരു കടയായിരുന്നു അത്‌. വിവിധ വലുപ്പത്തിലുള്ള ധാരാളം പ്രതിമകൾ അവിടെയുണ്ടായിരുന്നു. മെർക്കുറി ദേവൻ കൗതുകത്തോടെ അവയെല്ലാം നോക്കിക്കണ്ടു. അവിടെയുണ്ടായിരുന്ന ജൂപ്പിറ്റർ ദേവന്റെ പ്രതിമ സാമാന്യം വലുപ്പമുള്ള ഒന്നായിരുന്നു. അതു കണ്ടപ്പോൾ മെർക്കുറി ദേവൻ കടയുടമയോടു ചോദിച്ചു: "ഈ പ്രതിമയ്ക്ക്‌ എന്തു വില വരും?"&lt;br /&gt;&lt;br /&gt;"ജൂപ്പിറ്റർ ദേവന്റെ പ്രതിമയ്ക്ക്‌ ഡിമാൻഡ്‌ ഒട്ടും കുറഞ്ഞിട്ടില്ല," കടയുടമ പറഞ്ഞു. "എങ്കിലും രണ്ടു സ്വർണനാണയത്തിന്‌ ഈ പ്രതിമ ഞാൻ തരാം."&lt;br /&gt;&lt;br /&gt;ജൂപ്പിറ്റർ ദേവന്റെ തൊട്ടടുത്തു തന്നെ ജൂണോ ദേവിയുടെ പ്രതിമയുമുണ്ടായിരുന്നു. ഈ പ്രതിമയിലേക്കു ചൂണ്ടിക്കൊണ്ട്‌ മെർക്കുറി ദേവൻ ചോദിച്ചു: "ഈ പ്രതിമയ്ക്കും അത്രയും വിലവരുമോ?"&lt;br /&gt;&lt;br /&gt;അപ്പോൾ കടയുടമ പറഞ്ഞു. "ജൂണോ ദേവിയുടെ പ്രതിമയ്ക്കും സാമാന്യം നല്ല ഡിമാൻഡാണ്‌. എങ്കിലും അതും രണ്ടു സ്വർണനാണയത്തിനു തരാം."&lt;br /&gt;&lt;br /&gt;കടയുടമയോടൊപ്പം മെർക്കുറി മറ്റ്‌ പ്രതിമകളും ചുറ്റിനടന്നു കണ്ടു. അക്കൂട്ടത്തിൽ ഒരു പ്രതിമ കണ്ടപ്പോൾ ദേവന്‌ അത്യധികം സന്തോഷം തോന്നി. കാരണം അത്‌ ദേവന്റെ തന്നെ പ്രതിമയായിരുന്നു.&lt;br /&gt;&lt;br /&gt;"ഈ പ്രതിമ മെർക്കുറി ദേവന്റേതല്ലേ?" ദേവൻ കടയുടമയോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;"അതെ, അത്‌ മെർക്കുറി ദേവന്റേതു തന്നെ," കടയുടമ പറഞ്ഞു.&lt;br /&gt;&lt;br /&gt;"മെർക്കുറി ദേവന്റെ പ്രതിമ അതിസുന്ദരമായിരിക്കുന്നു!" ദേവൻ കടയുടമയെ നോക്കിക്കൊണ്ട്‌ പറഞ്ഞു. "മെർക്കുറി ദേവൻ ദൈവങ്ങളുടെ സന്ദേശവാഹകനാണെന്നല്ലേ പറയുന്നത്‌?" ഇതുകേട്ടപ്പോൾ കടയുടമ തലകുലുക്കി.&lt;br /&gt;&lt;br /&gt;"അതുപോലെ, കച്ചവടക്കാർക്കു വിജയം നൽകുന്നവനുമാണ്‌ മെർക്കുറി ദേവൻ എന്ന്‌ കേട്ടിട്ടുണ്ട്‌. അതു ശരിയല്ലേ?" ദേവൻ ചോദിച്ചു. കടയുടമ അതും തലകുലുക്കി സമ്മതിച്ചു.&lt;br /&gt;&lt;br /&gt;"അങ്ങനെയെങ്കിൽ ഈ പ്രതിമയ്ക്ക്‌ നാലു സ്വർണനാണയമെങ്കിലും നിങ്ങൾ ചോദിക്കുമായിരിക്കും, അല്ലേ?" ദേവൻ ചോദിച്ചു.&lt;br /&gt;&lt;br /&gt;കടയുടമ പറഞ്ഞു: "ജൂപ്പിറ്റർ ദേവന്റെയും ജൂണോ ദേവിയുടെയും പ്രതിമകൾ പറഞ്ഞവിലയ്ക്കു വാങ്ങുകയാണെങ്കിൽ മെർക്കുറി ദേവന്റെ പ്രതിമ ഞാൻ വെറുതെ തന്നേക്കാം. അങ്ങനെയെങ്കിലും ഈ പ്രതിമയൊന്ന്‌ ഒഴിഞ്ഞു പോകുമല്ലോ!"&lt;br /&gt;&lt;br /&gt;കടയുടമയുടെ ആ വാക്കുകൾ കേട്ടപ്പോൾ മെർക്കുറി ദേവന്റെ മുഖം വിളറി വെളുത്തുപോയി. ദേവൻ പെട്ടെന്ന്‌ അവിടെ നിന്നു സ്ഥലംവിട്ടു.&lt;br /&gt;&lt;br /&gt;ഊതിവീർപ്പിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു മെർക്കുറി. തന്നെക്കാൾ സുന്ദരനും കേമനുമായി മറ്റാരുമില്ലെന്നാണ്‌ ദേവൻ കരുതിയിരുന്നത്‌. തന്മൂലം, തന്റെ പ്രതിമയ്ക്ക്‌ വലിയ ഡിമാൻഡ്‌ ഉണ്ടാകുമെന്ന്‌ അദ്ദേഹം വിശ്വസിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ, വാസ്തവം മറിച്ചായിരുന്നു. ആർക്കും വേണ്ടാത്ത പ്രതിമയായിരുന്നു മെർക്കുറി ദേവന്റേത്‌. തന്മൂലമാണ്‌ ആ പ്രതിമ സൗജന്യമായി കൊടുക്കാമെന്ന്‌ കടയുടമ പറഞ്ഞത്‌.&lt;br /&gt;&lt;br /&gt;നമുക്കു നമ്മെക്കുറിച്ച്‌ നല്ല മതിപ്പുണ്ടാകുന്നതു നല്ലതുതന്നെ. ആരുടെ മുമ്പിലും തല ഉയർത്തി നിൽക്കുവാൻ അതു നമ്മെ സഹായിക്കും. എന്നാൽ, നാം നമ്മുടെ വ്യക്തിത്വം ഊതിവീർപ്പിക്കാൻ ശ്രമിച്ചാലോ? നമുക്കില്ലാത്ത ഗുണങ്ങൾ ഉണെ്ടന്നു നാം ഭാവിച്ചാലോ? അതു നന്മയെക്കാളേറെ ദോഷമേ നമുക്കു ചെയ്യൂ.&lt;br /&gt;&lt;br /&gt;സ്വന്തം വ്യക്തിത്വം ഊതിവീർപ്പിച്ചാൽ അതു ബലൂൺ പൊട്ടുന്നതു പോലെ പൊട്ടിപ്പോകും എന്നു തീർച്ചയാണ്‌. എന്നു മാത്രമല്ല, അപ്പോൾ നാം മറ്റുള്ളവരുടെ മുമ്പിൽ അപഹാസ്യരാവുകയും ചെയ്യും.&lt;br /&gt;&lt;br /&gt;നമുക്കെല്ലാവർക്കും എല്ലാ നല്ല ഗുണങ്ങളും സ്വാഭാവികമായും ഉണ്ടായെന്നു വരില്ല. പക്ഷേ, അതുകൊണ്ട്‌, ഇല്ലാത്ത ഗുണങ്ങൾ നമുക്കുള്ളതായി വെറുതെ എന്തിനു നാം വിശ്വസിക്കുകയും മറ്റുള്ളവരെ ധരിപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്യണം?&lt;br /&gt;&lt;br /&gt;നാം ആഗ്രഹിക്കുന്ന നല്ല ഗുണങ്ങൾ നമുക്കില്ലെങ്കിൽ അവ നമ്മിലുണ്ടാക്കുവാനാണ്‌ നാം ശ്രമിക്കേണ്ടത്‌. ജീവിതത്തിലെ പല നല്ല ഗുണങ്ങളും പരിശ്രമിച്ചാൽ നമുക്ക്‌ നേടാമെന്നതാണ്‌ വാസ്തവം. അങ്ങനെയെങ്കിൽ നമ്മുടെ ശ്രദ്ധ തിരിയേണ്ടത്‌ ആ വഴിക്കാണ്‌.&lt;br /&gt;&lt;br /&gt;മറിച്ച്‌ നമുക്കില്ലാത്ത ഗുണങ്ങൾ ഉണെ്ടന്ന്‌ നാം വിശ്വസിച്ച്‌ മുന്നോട്ടു പോയാൽ അതു നമ്മെ അബദ്ധത്തിൽ ചാടിക്കുകയേ ഉള്ളൂ. അതിനു പകരം, എന്തെല്ലാം ഗുണഗണങ്ങൾ നാം നമ്മിൽ ആഗ്രഹിക്കുന്നുണേ്ടാ അവയെല്ലാം നമ്മിൽ നമുക്ക്‌ വളർത്താൻ നോക്കാം. &lt;br /&gt;&lt;br /&gt;നമ്മുടെ കഴിവു കുറവുകൊണ്ട്‌ ഏതെങ്കിലും നന്മ നമുക്ക്‌ വളർത്താൻ സാധിക്കുന്നില്ലെങ്കിൽ അതേക്കുറിച്ച്‌ ഖിന്നരാകേണ്ട. നമുക്ക്‌ വേണ്ടത്‌ പരിശ്രമം മാത്രമാണ്‌. അപ്പോൾ നാം പ്രതീക്ഷിക്കുന്നതിലും കൂടുതൽ നന്മകൾ നമ്മിലുണ്ടായിക്കൊള്ളും. നമ്മുടെ വ്യക്തിത്വം അങ്ങനെ കൂടുതൽ ശ്രേഷ്ഠമായിത്തീരുകയും ചെയ്യും.&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3833701552555233300?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3833701552555233300/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_22.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3833701552555233300'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3833701552555233300'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_22.html' title='സൗജന്യവിലയ്ക്കു കിട്ടുന്ന പ്രതിമകൾ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-8443892750570470554</id><published>2008-12-20T07:13:00.000-08:00</published><updated>2008-12-20T07:13:00.636-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>മൃഗങ്ങൾ ബന്ധുക്കൾ, മരങ്ങൾ സ്വന്തക്കാർ</title><content type='html'>മൃഗങ്ങൾ ബന്ധുക്കൾ, മരങ്ങൾ സ്വന്തക്കാർ&lt;br /&gt;&lt;br /&gt;വന്മരങ്ങൾ തലയുയർത്തി നിൽക്കുന്ന വനാന്തർ ഭാഗം. അവിടെ മരങ്ങൾ തമ്മിൽ രാവിലെ ഒരു ചർച്ച നടക്കുകയാണ്‌. "നമ്മുടെ തണലിൽ വിശ്രമിക്കുവാൻ വേണ്ടി എന്നും പല മൃഗങ്ങളും വരുന്നുണ്ട്‌," അക്കൂട്ടത്തിൽ തലയെടുപ്പുള്ള ഒരു മരം പറഞ്ഞു. "അവർ വന്നാൽ പരിസരമാകെ വൃത്തികേടാക്കും. ചില ദിവസങ്ങളിൽ വല്ലാത്ത ദുർഗന്ധവുമാണ്‌."&lt;br /&gt;&lt;br /&gt;"മൃഗങ്ങൾക്കു നമ്മെക്കുറിച്ച്‌ ഒരു പരിഗണനയുമില്ല," മറ്റൊരു വന്മരം പറഞ്ഞു. "പുലിയും പുള്ളിപ്പുലിയുമൊക്കെ നമ്മുടെ ശിഖരങ്ങളിലാണ്‌ എപ്പോഴും വിശ്രമിക്കാറുള്ളത്‌. നമ്മൾ നിശ്ശബ്ദരായിരിക്കുന്നതുകൊണ്ട്‌ അവർ അവരുടെ ഇഷ്ടം പോലെ എല്ലാം ചെയ്യുന്നു!"&lt;br /&gt;&lt;br /&gt;അപ്പോൾ ആദ്യത്തെ മരം പറഞ്ഞു. "എനിക്കു മതിയായി. ഇനി ഒരു മൃഗത്തെയും എന്റെ ശിഖരങ്ങളിൽ കയറിയിരുന്നു വിശ്രമിക്കുവാൻ ഞാൻ അനുവദിക്കുകയില്ല. എല്ലാവരെയും ഞാൻ ഓടിക്കും."&lt;br /&gt;&lt;br /&gt;"അങ്ങനെ ചെയ്യുന്നതു ബുദ്ധിയല്ല," മരങ്ങളിൽ പ്രായം ചെന്ന കാരണവർ പറഞ്ഞു. "മൃഗങ്ങൾ പലപ്പോഴും നമുക്കൊരു ശല്യമാണെന്നു ഞാൻ സമ്മതിക്കുന്നു. എന്നാൽ, അവയും പലവിധത്തിൽ നമ്മെ സഹായിക്കുന്നുണ്ട്‌. മരങ്ങളും മൃഗങ്ങളും മനുഷ്യരുമുൾപ്പെടെ എല്ലാവരും പരസ്പരം ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്‌. അന്യോന്യ സഹായമുണെ്ടങ്കിൽ മാത്രമേ നമ്മുടെ ജീവിതം ഭംഗിയായി മുന്നോട്ടു പോകൂ." "പ്രായം ചെന്ന അങ്ങയുടെ അഭിപ്രായങ്ങളെക്കുറിച്ച്‌ എനിക്കു നല്ല ബഹുമാനമുണ്ട,്‌" ആദ്യത്തെ മരം പറഞ്ഞു. "എന്നാൽ, ഇക്കാര്യത്തിൽ അങ്ങയുടെ അഭിപ്രായം എനിക്കു സ്വീകാര്യമല്ല. ഇനി മുതൽ ഏതു മൃഗം വന്നാലും ഞാൻ അതിനെ ആട്ടിയോടിക്കും."&lt;br /&gt;&lt;br /&gt;"ഒന്നുകൂടി ആലോചിച്ചശേഷം പോരേ ഈ തീരുമാനം?" പ്രായം ചെന്ന മറ്റൊരു വന്മരം ചോദിച്ചു. "ഇനി ആലോചിക്കാനൊന്നുമില്ല," ആദ്യത്തെ മരം പറഞ്ഞു. "ഇന്നു മുതൽ എന്റെ അരികിൽ വരുന്ന എല്ലാ മൃഗങ്ങളെയും ഞാൻ ആട്ടിയോടിക്കും."&lt;br /&gt;&lt;br /&gt;പറഞ്ഞാൽ പറഞ്ഞതു പോലെ ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു ഈ വന്മരം. അന്ന്‌ വേനലിനു ചൂടു കൂടിയപ്പോൾ ഒരു പുള്ളിപ്പുലി വിശ്രമത്തിനായി ഈ വന്മരത്തിന്റെ ശിഖരത്തിലേക്ക്‌ ഓടിക്കയറി. ഉടനേ തന്നെ മരം സ്വയംകുലുക്കി പുള്ളിപ്പുലിയെ പേടിപ്പിച്ചോടിച്ചു. അടുത്തുനിന്നിരുന്ന മരങ്ങൾ അപ്പോൾ കൈയടിച്ച്‌ ആ നടപടി അംഗീകരിച്ചു.&lt;br /&gt;&lt;br /&gt;അന്നു മരത്തണലിൽ വിശ്രമിക്കുവാൻ വന്ന മറ്റ്‌ മൃഗങ്ങളെയും മരങ്ങൾ പേടിപ്പിച്ചോടിച്ചു. അങ്ങനെ ആദ്യത്തെ വന്മരം മരങ്ങളുടെയിടയിലെ ഹീറോ ആയി.&lt;br /&gt;&lt;br /&gt;അടുത്ത ദിവസവും ചില മൃഗങ്ങൾ മരത്തണലിൽ വിശ്രമിക്കുവാനെത്തി. അപ്പോഴും മരങ്ങൾ സംഘടിതമായി അവയെ ആട്ടിയോടിച്ചു. പിന്നെപ്പിന്നെ വന്യമൃഗങ്ങൾ അവിടെ എത്താതെയായി. അപ്പോൾ മരങ്ങളെല്ലാം ഏറെ സന്തോഷിച്ചു. മൃഗങ്ങളുടെ ശല്യം തീർന്നല്ലോ എന്നവർ ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;കുറെനാൾ കഴിഞ്ഞപ്പോൾ രണ്ടു തടിവെട്ടുകാർ അവിടെ എത്തി. "അതാ, രണ്ടു മനുഷ്യർ!" ആദ്യത്തെ വന്മരം അങ്കലാപ്പോടെ പറഞ്ഞു. "അവർ എന്തിനാണ്‌ ഇവിടെ വന്നിരിക്കുന്നത്‌? അവർ പണെ്ടാരിക്കലും ഇവിടെ വന്നിട്ടില്ലല്ലൊ."&lt;br /&gt;&lt;br /&gt;അപ്പോൾ, മറ്റു മരങ്ങൾക്ക്‌ നേരത്തെ സദ്ബുദ്ധി ഉപദേശിച്ച വൃദ്ധവൃക്ഷം പറഞ്ഞു: "മനുഷ്യർ പണ്ട്‌ ഇവിടെ വരാതിരുന്നുവെങ്കിൽ അതിനു കാരണം കടുവയെയും പുലിയെയുമൊക്കെ അവർക്കു ഭയമായിരുന്നു എന്നതാണ്‌. ഇപ്പോൾ ഇവിടെ കടുവയുമില്ല, പുലിയുമില്ല. അപ്പോൾപ്പിന്നെ മനുഷ്യർക്ക്‌ ആരെയാണ്‌ ഭയപ്പെടുവാനുള്ളത്‌? അവർ ചെയ്യുവാൻ പോകുന്നത്‌ എന്താണെന്നു നോക്കിക്കോളൂ."&lt;br /&gt;&lt;br /&gt;തടിവെട്ടുകാർ ചുറ്റിലും നോക്കി. അവരിലൊരാൾ ഏറ്റവും തല ഉയർത്തിനിന്ന മരത്തിന്റെ ചുവട്ടിൽത്തന്നെ കോടാലി കൊണ്ട്‌ ആഞ്ഞുവെട്ടി. അപ്പോൾ മരങ്ങളുടെയിടയിൽ കൂട്ടക്കരച്ചിലുയർന്നു.&lt;br /&gt;&lt;br /&gt;സാധാരണ രീതിയിൽ സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിവുള്ളവരാണു നമ്മൾ. അതുകൊണ്ടുതന്നെ ആരുടെയും സഹായം കൂടാതെ ജീവിക്കാമെന്നല്ലേ പലപ്പോഴും നമ്മൾ കരുതുക? ഒരുപക്ഷേ, അതുകൊണ്ടു കൂടിയായിരിക്കാം മറ്റുള്ളവരെ സഹായിക്കുന്നതിൽ നാം വിമുഖത കാണിക്കുന്നത്‌.&lt;br /&gt;&lt;br /&gt;എന്നാൽ വാസ്തവം എന്താണ്‌? നാം എത്ര കേമന്മാരാണെങ്കിലും നമുക്കു പലപ്പോഴും മറ്റുള്ളവരുടെ സഹായം ആവശ്യമില്ലേ? മനുഷ്യരുടെ സഹായം മാത്രമല്ല, ശുദ്ധവായുവും ശുദ്ധജലവും പച്ചക്കറികളും ധാന്യങ്ങളും പഴവർഗങ്ങളും മത്സ്യമാംസാദികളുമൊക്കെ നമുക്കാവശ്യമില്ലേ? പൂക്കളും ചെടികളും മരങ്ങളും കാടുകളുമൊക്കെ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യഘടകമല്ലേ? തോടും പുഴയും കായലും കടലുമൊക്കെ നമ്മുടെ ജീവിതത്തെ ഏതെല്ലാം രീതികളിലാണ്‌ സഹായിക്കുന്നത്‌! നമ്മുടെ ചുറ്റിലുമുളള പ്രകൃതിയെയൊക്കെ വിസ്മരിച്ചിട്ട്‌ നമുക്കു സന്തോഷമായി ജീവിക്കുവാൻ സാധിക്കുമോ?&lt;br /&gt;&lt;br /&gt;വന്യമൃഗങ്ങൾ തങ്ങൾക്കു ശല്യവും ഭാരവുമാണെന്നു തോന്നിയതുകൊണ്ടല്ലേ മുകളിൽ കൊടുത്തിരിക്കുന്ന നാടോടിക്കഥലെ വന്മരങ്ങൾ വന്യമൃഗങ്ങളെ ആട്ടിയോടിച്ചത്‌? എന്നാൽ, ആ വന്യമൃഗങ്ങൾ തന്നെയാണ്‌ തങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തിയതെന്ന്‌ മരങ്ങൾ ഓർമിക്കാതെ പോയി. അതാണ്‌ അവയുടെ നാശത്തിന്‌ കാരണമായത്‌. നാമെല്ലാവരും അന്യോന്യം വേണ്ടപ്പെട്ടവരാണ്‌. ആർക്കും ആരെയും ഒഴിവാക്കുവാനാകില്ലെന്നതാണ്‌ വസ്തുത. ഈ പ്രപഞ്ചത്തിലെ സകല വസ്തുക്കളും ജീവജാലങ്ങളുമൊക്കെ പരസ്പരം ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌. സ്വാർഥലാഭത്തിനായി നാം പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും പരിധിവിട്ടു ചൂഷണം ചെയ്താൽ അത്‌ നമ്മുടെ തന്നെ നാശത്തിനു വഴിതെളിക്കുമെന്നതാണു യാഥാർഥ്യം. ഇന്നു ലോകത്തിൽ ശുദ്ധവായുവും ശുദ്ധജലവുമൊക്കെ കുറവാണെങ്കിൽ അതിന്റെ കാരണക്കാർ മനുഷ്യരായ നമ്മൾ തന്നെയല്ലേ?&lt;br /&gt;&lt;br /&gt;ദൈവം സൃഷ്ടിച്ച ഭൂമിയും അതിലെ സമ്പത്തുകളും എല്ലാവർക്കും അവകാശപ്പെട്ടതാണ്‌. അവ പരിധിവിട്ടു നാം ചൂഷണം ചെയ്താൽ നമ്മുടെയും ഭാവിതലമുറകളുടെയും നാശം അതുവിളിച്ചുവരുത്തും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കിൽ മനുഷ്യർ തമ്മിൽ മാത്രമല്ല മനുഷ്യനും പ്രകൃതിയും തമ്മിലും ഏറെ ബന്ധപ്പെട്ടാണ്‌ കിടക്കുന്നത്‌ എന്ന യാഥാർഥ്യം നാം വിസ്മരിക്കാതിരിക്കണം.&lt;br /&gt;&lt;br /&gt;നാം നമ്മെത്തന്നെ സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുന്നതുപോലെ മറ്റുള്ളവരെ സംരക്ഷിക്കാനും വളർത്താനും നമുക്കു ശ്രദ്ധിക്കാം. അതോടൊപ്പം നമുക്കു ചുറ്റുമുള്ള സകല ചരാചരങ്ങളെയും പ്രകൃതിയെത്തന്നെയും നമുക്കു രക്ഷിക്കാം.&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-8443892750570470554?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/8443892750570470554/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_20.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8443892750570470554'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/8443892750570470554'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_20.html' title='മൃഗങ്ങൾ ബന്ധുക്കൾ, മരങ്ങൾ സ്വന്തക്കാർ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-4968264710754586647</id><published>2008-12-18T07:13:00.000-08:00</published><updated>2008-12-18T07:13:00.232-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>കഥയില്ലായ്മ തിരിച്ചറിയും വരെ</title><content type='html'>കഥയില്ലായ്മ തിരിച്ചറിയും വരെ&lt;br /&gt;&lt;br /&gt;അത്താഴം കഴിഞ്ഞു നടക്കാനിറങ്ങിയതായിരുന്നു ഗോപാൽ ശാസ്ത്രി എന്ന എഴുപത്തിമൂന്നുകാരൻ. ബാംഗളൂർ രാജാജിനഗറിലെ താമസക്കാരനായിരുന്ന അദ്ദേഹത്തെ പാഞ്ഞുവന്ന ഒരു കാർ ഇടിച്ചുവീഴ്ത്തി ബോധരഹിതനാക്കി. അപകടം കാണാനിടയായവർ ഓടിക്കൂടി വേഗം അദ്ദേഹത്തെ ആശുപത്രിയിലാക്കി.&lt;br /&gt;&lt;br /&gt;അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെങ്കിൽ ഒരു ഓപ്പറേഷൻ അത്യാവശ്യമായിരുന്നു. പക്ഷേ, അപ്പോൾ ഒരു പ്രശ്നം: ഗോപാൽ ശാസ്ത്രിയുടെ രക്തം എ ബി നെഗേറ്റെവ്‌ ഗ്രൂപ്പാണ്‌. വളരെ അപൂർവമായ ഈ വിഭാഗം ആശുപത്രിയിൽ സൂക്ഷിച്ചുവയ്ക്കാറില്ലായിരുന്നു. രക്തം ആവശ്യമായി വരുന്ന അവസരത്തിൽ ഈ വിഭാഗം രക്തമുള്ളവരെ കൊണ്ടുവന്നു രക്തമെടുക്കുകയാണു പതിവ്‌.&lt;br /&gt;&lt;br /&gt;രക്തത്തിനുവേണ്ടി ആശുപത്രി അധികൃതർ റെഡ്ക്രോസ്‌ ഭാരവാഹികളെ വിളിച്ചു. അവർ ഉടനേ തങ്ങളുടെ ബ്ലഡ്‌ ബാങ്കിൽ പേരു രജിസ്റ്റർ ചെയ്തിട്ടുള്ളവരെ അന്വേഷിച്ചു ഫോൺ വിളികൾ നടത്തി. അവസാനം രാത്രി പന്ത്രണ്ടു മണിയോടെ കെ.എം.ഖാൻ എന്നൊരാൾ രക്തം നൽകാൻ തയാറായി വന്നു.&lt;br /&gt;&lt;br /&gt;ബണ്ണർഘട്ട റോഡിൽ ഹാർഡ്‌വെയർ സ്റ്റോഴ്സ്‌ നടത്തിയിരുന്ന അദ്ദേഹം സ്വന്തം മോട്ടോർ സൈക്കിൾ ഓടിച്ച്‌ ആശുപത്രിയിലെത്തി ഗോപാൽ ശാസ്ത്രിക്കു രക്തം നൽകി. അതിനുശേഷം ആരുടെയും നന്ദിവാക്കുകൾ കേൾക്കുവാൻ കാത്തുനിൽക്കാതെ സ്ഥലം വിട്ടു.&lt;br /&gt;&lt;br /&gt;ശാസ്ത്രിയുടെ ഓപ്പറേഷൻ വിജയകരമായിരുന്നു. അപകടം കഴിഞ്ഞ്‌ രണ്ടു മാസത്തിനുള്ളിൽ അദ്ദേഹത്തിന്‌ എഴുന്നേറ്റു നടക്കാമെന്ന നിലവന്നു. അപ്പോൾ അദ്ദേഹത്തിന്‌ ഒരു ആഗ്രഹം: തനിക്കു രക്തം തന്നു സഹായിച്ചയാളെ നേരിൽ കണ്ടു നന്ദിപറയണം.&lt;br /&gt;&lt;br /&gt;ശാസ്ത്രിയുടെ ആഗ്രഹമറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ബന്ധുക്കൾ ഞെട്ടി. കടുത്ത യാഥാസ്ഥിതികനായ ഒരു ബ്രാഹ്മണനാണു ശാസ്ത്രി. തന്റെ ചുറ്റുമുള്ള ലോകം ഏറെ പുരോഗമിച്ചപ്പോഴും മതത്തിന്റെയും ജാതിയുടെയുമൊക്കെ പേരിൽ പലരെയും തന്നിൽനിന്ന്‌ അകറ്റി നിർത്തുന്ന സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്‌. തന്മൂലം, അദ്ദേഹത്തിനു രക്തം കൊടുത്തത്‌ ആരാണെന്നു പറയുവാൻ അവർ വിസമ്മതിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ, തനിക്കുരക്തം നൽകിയ ആളെ നേരിൽ കണ്ടു നന്ദിപറയണമെന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുവാൻ ശാസ്ത്രി തയാറായില്ല. തന്മൂലം ഭയപ്പാടോടെയാണെങ്കിലും, രക്തം നൽകിയ ആളിന്റെ പേരും മേൽവിലാസവും അവർ അദ്ദേഹത്തിനു നൽകി.&lt;br /&gt;&lt;br /&gt;രക്തം നൽകിയ ആളിന്റെ പേരു കേട്ടപ്പോൾ അദ്ദേഹം ഞെട്ടി എന്നതു വാസ്തവം. എന്നാൽ തനിക്കു രക്തം നൽകിയ മുസ്ലിം സഹോദരനെ കണ്ടുപിടിച്ച്‌ അദ്ദേഹത്തിനു നന്ദിപറയുവാൻ ശാസ്ത്രി ഒട്ടും മടിച്ചുനിന്നില്ല.&lt;br /&gt;&lt;br /&gt;കെ.എം.ഖാനെ നേരിൽക്കണ്ടപ്പോൾ അദ്ദേഹത്തെ ആശ്ലേഷിച്ചാലിംഗനം ചെയ്താണു ശാസ്ത്രി നന്ദിപറഞ്ഞത്‌. ഈ സംഭവത്തിനു ശേഷം ശാസ്ത്രി പുതിയൊരു മനുഷ്യനായി മാറിയെന്ന്‌ അദ്ദേഹത്തിന്റെ ബന്ധുക്കൾ സാക്ഷ്യപ്പെടുത്തിയിട്ടുണെ്ടന്നു ഫാ. ലൂവീസ്‌ ഹെഡ്‌വിഗ്‌ എഴുതിയ ഒരു ഗ്രന്ഥത്തിൽ പറയുന്നു.&lt;br /&gt;&lt;br /&gt;നമ്മുടെ ചുറ്റുമുള്ള ലോകവും മനുഷ്യരുമൊക്കെ ഏറെ പുരോഗമിച്ചു കഴിഞ്ഞു. ജാതി മത വർഗ വർണ വ്യത്യാസങ്ങളുടെ പേരിൽ നിലവിലിരുന്ന ഉച്ചനീചത്വങ്ങളും അനാചാരങ്ങളുമൊക്കെ മൺമറഞ്ഞു. എങ്കിൽപ്പോലും മതവും ജാതിയും വർഗവർണ വ്യത്യാസങ്ങളും നമ്മുടെയിടയിൽ ഇപ്പോഴും പല ചേരിതിരിവുകളും ഏറ്റുമുട്ടലുകളും സൃഷ്ടിക്കുന്നില്ലേ?&lt;br /&gt;&lt;br /&gt;നാമെല്ലാവരും ദൈവത്തിന്റെ മക്കൾ, തന്മൂലം എല്ലാവരും സഹോദരീ സഹോദരന്മാർ. നാമെല്ലാവരും പരസ്പരം സ്നേഹിക്കണമെന്ന്‌ എല്ലാ മതങ്ങളും പഠിപ്പിക്കുന്നുണ്ട്‌. എന്നിട്ടുമെന്തേ നാം പരസ്പരം ബഹുമാനിക്കാതെയും സ്നേഹിക്കാതെയും പോകുന്നു?&lt;br /&gt;&lt;br /&gt;അപകടനേരത്തു സഹായം ലഭിച്ചപ്പോഴാണു താൻ കേമമെന്നു കരുതിയിരുന്ന പല കാര്യങ്ങളും തെറ്റാണെന്നു ഗോപാൽ ശാസ്ത്രിക്കു ബോധ്യമായത്‌. അതായത്‌, അദ്ദേഹത്തിന്റെ കണ്ണുതുറക്കുവാൻ ഒരു അത്യാഹിതംതന്നെ വേണ്ടി വന്നു.&lt;br /&gt;&lt;br /&gt;മത ജാതി വർഗ വർണ വ്യത്യാസങ്ങളുടെയും അതുപോലെയുള്ള മറ്റു കാര്യങ്ങളുടെയും പേരിൽ നാമിപ്പോഴും സങ്കുചിത മനസ്കരാണെങ്കിൽ നമ്മുടെ അകക്കണ്ണുകൾ വേഗം തുറക്കുവാൻ വേണ്ടി നമുക്കു പ്രാർഥിക്കാം.&lt;br /&gt;&lt;br /&gt;അതിനുവേണ്ടി നാം ഒരു അത്യാഹിതം ഉണ്ടാകുന്നതുവരെ കാത്തിരിക്കേണ്ട&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-4968264710754586647?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/4968264710754586647/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_18.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4968264710754586647'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4968264710754586647'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_18.html' title='കഥയില്ലായ്മ തിരിച്ചറിയും വരെ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5373241861224228716</id><published>2008-12-16T07:13:00.000-08:00</published><updated>2008-12-16T07:13:00.860-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>സന്തുഷ്ടിയുടേയും അസന്തുഷ്ടിയുടെയും നിർമാണം</title><content type='html'>സന്തുഷ്ടിയുടേയും അസന്തുഷ്ടിയുടെയും നിർമാണം&lt;br /&gt;&lt;br /&gt;പ്രചോദനാത്മകഗ്രന്ഥകാരന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന അമേരിക്കൻ എഴുത്തുകാരനാണു നോർമൻ വിൻസെന്റ്‌ പീൽ (1898-1993). അദ്ദേഹത്തിന്റെ എല്ലാ ഗ്രന്ഥങ്ങളുടെയുംതന്നെ ദശലക്ഷക്കണക്കിനു കോപ്പികളാണ്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിറ്റഴിഞ്ഞിട്ടുള്ളത്‌. ആ പുസ്തകങ്ങളിൽ ഏറ്റവും പ്രസിദ്ധമായതു 'ദ പവർ ഓഫ്‌ പോസിറ്റീവ്‌ തിങ്കിംഗ്‌' ആണ്‌.&lt;br /&gt;&lt;br /&gt;ഈ പുസ്തകത്തിൽ അദ്ദേഹം തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുന്നുണ്ട്‌. ഒരിക്കൽ അദ്ദേഹം ട്രെയിനിൽ സഞ്ചരിക്കുമ്പോൾ ട്രെയിനിന്റെ ഡൈനിംഗ്‌ കാറിലിരുന്നു ഭക്ഷണം കഴിക്കുകയായിരുന്നു. എതിർവശത്തിരുന്നത്‌ ഒരു ധനികനും അയാളുടെ ഭാര്യയുമാണ്‌.&lt;br /&gt;&lt;br /&gt;ആഡംബരപൂർണമായിരുന്നു ആ സ്ത്രീയുടെ വസ്ത്രധാരണം. ഫർകോട്ടും വജ്രവും അണിഞ്ഞിരുന്ന ആ സ്ത്രീ ആരോടെന്നില്ലാതെ എല്ലാറ്റിനെക്കുറിച്ചും കുറ്റം പറഞ്ഞുകൊണ്ടിരുന്നു. ഡൈനിംഗ്‌ കാറിലെ ഭക്ഷണം മോശം, സേർവീസ്‌ മോശം എന്നൊക്കെ മുറുമുറുത്തുകൊണ്ടിരുന്ന അവർ ആകപ്പാടെ അസ്വസ്ഥയായി കാണപ്പെട്ടു.&lt;br /&gt;&lt;br /&gt;ആ സ്ത്രീയുടെ സംസാരം കേട്ടിരുന്നതല്ലാതെ ഒന്നിനെക്കുറിച്ചും പീൽ പ്രതികരിച്ചില്ല. അവരുടെ ഭർത്താവാകട്ടെ തന്റെ ഭാര്യയുടെ സംസാരത്തിന്റെ ഗതി മാറ്റിവിടുവാൻ ശ്രമിച്ചു. പക്ഷേ, സ്ത്രീ പരാതികളിൽ നിന്നു പിന്തിരിഞ്ഞില്ല.&lt;br /&gt;&lt;br /&gt;വിഷയം മാറ്റുവാൻ വേണ്ടി സ്ത്രീയുടെ ഭർത്താവ്‌ പീലിനോടു ചോദിച്ചു: "എന്താണു നിങ്ങളുടെ ജോലി?" അപ്പോൾ പീൽ താനൊരു മതപ്രസംഗകനാണെന്നും എഴുത്തുകാരനാണെന്നും വെളിപ്പെടുത്തി.&lt;br /&gt;&lt;br /&gt;പീലിനോടുള്ള സംഭാഷണം തുടരുവാൻ താത്‌ പര്യം കാട്ടിക്കൊണ്ട്‌ അയാൾ പീലിനോടു പറഞ്ഞു: "ഞാൻ ഒരു അഭിഭാഷകനാണ്‌. എന്റെ ഭാര്യ മാനുഫാക്ചറിംഗ്‌ ബിസിനസിലുമാണ്‌." ഇതു പറയുമ്പോൾ അയാളുടെ മുഖത്ത്‌ ഒരു പുഞ്ചിരി വിടരുന്നതു പീൽ കണ്ടു.&lt;br /&gt;&lt;br /&gt;അയാളുടെ ഭാര്യയെ കണ്ടാൽ അവർ എന്തെങ്കിലും ബിസിനസ്‌ ചെയ്യുന്ന ടൈപ്പാണെന്നു തോന്നുകയില്ലായിരുന്നു. തന്മൂലം, കൗതുകം അടക്കാനാവാതെ പീൽ ചോദിച്ചു: "എന്തു പ്രോഡക്ടാണു നിങ്ങളുടെ ഭാര്യ നിർമിക്കുന്നത്‌?" &lt;br /&gt;&lt;br /&gt;അയാൾ ഭാര്യയെ നോക്കി ചിരിച്ചുകൊണ്ടു പറഞ്ഞു: "സ്വന്തം സന്തോഷമില്ലായ്മ!"&lt;br /&gt;&lt;br /&gt;സന്തോഷത്തോടെ ജീവിക്കണമെന്ന്‌ ആഗ്രഹിക്കാത്തവർ നമ്മിലാരെങ്കിലും കാണുമോ? ഇല്ല. എന്നാൽ, സ്വന്തം ജീവിതം സന്തോഷപൂർണമാക്കി മാറ്റുന്നതിന്‌ ആത്മാർഥമായി പരിശ്രമിക്കുന്നവർ അധികം പേരില്ലെന്നതാണു വാസ്തവം.&lt;br /&gt;&lt;br /&gt;എല്ലാവർക്കും സന്തോഷത്തോടെ ജീവിക്കണമെന്ന്‌ ആഗ്രഹമുണ്ട്‌. എന്നാൽ, നമ്മിലേറെപ്പേരും നമ്മുടെ ജീവിതം സന്തോഷകരമല്ലാതാക്കിത്തീർക്കുന്നു എന്നതല്ലേ വാസ്തവം?&lt;br /&gt;&lt;br /&gt;എല്ലാ കാര്യത്തിലും കുറ്റവും കുറവും മാത്രം കണ്ടാൽ നമ്മുടെ ജീവിതം സന്തോഷപ്രദമാകുമോ? മറ്റുള്ളവരെക്കുറിച്ച്‌ എപ്പോഴും അപ്രീതിയും അസൂയയുമാണെങ്കിൽ നമ്മിലെങ്ങനെ സന്തോഷമുണ്ടാകും?&lt;br /&gt;&lt;br /&gt;മുകളിൽ കൊടുത്തിരിക്കുന്ന കഥയിലെ സ്ത്രീക്ക്‌ എല്ലാവിധ ജീവിതസൗകര്യങ്ങളും പണവും സമൂഹത്തിൽ സ്ഥാനവുമൊക്കെ ഉണ്ടായിരുന്നു. എന്നാൽ, ആ സ്ത്രീയുടെ ഭർത്താവു പറഞ്ഞതുപോലെ, സ്വന്തം ജീവിതത്തിൽ സന്തോഷമില്ലായ്മ സൃഷ്ടിക്കുകയായിരുന്നു അവരുടെ സ്ഥിരം പരിപാടി.&lt;br /&gt;&lt;br /&gt;ജീവിതത്തിൽ കാണേണ്ടിയിരുന്ന നന്മകൾ കാണുന്നതിൽ ആ സ്ത്രീ പരാജയപ്പെട്ടു. അവർ കണ്ടത്‌ കുറ്റവും കുറവും പോരായ്മകളും മാത്രമാണ്‌. അത്‌ അവരുടെ സ്വൈരം നഷ്ടപ്പെടുത്തി.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതും പലപ്പോഴും ഇതാണ്‌. നമ്മുടെ ജീവിതം വിവിധ നന്മകൾകൊണ്ട്‌ അനുഗ്രഹിക്കപ്പെട്ടിരിക്കുമ്പോഴും നാം ജീവിതത്തിലെ പോരായ്മകളിൽ മാത്രം ശ്രദ്ധിക്കുന്നു. ചിലപ്പോൾ ഒരു ചെറിയകാര്യം മതി നമ്മുടെ മനഃസമാധാനം നഷ്ടപ്പെടുത്താൻ.&lt;br /&gt;&lt;br /&gt;നമ്മുടെ ജീവിതത്തിൽ സന്തോഷമോ സന്തോഷമില്ലായ്മയോ ഉണെ്ടങ്കിൽ അതിന്റെ പ്രധാനകാരണക്കാർ നമ്മൾതന്നെയാണ്‌. നാം മനസുവച്ചാൽ നമ്മുടെ ജീവിതം കൂടുതൽ സന്തോഷപൂർണമാക്കാൻ സാധിക്കും എന്നതു മറക്കാതിരിക്കാം.&lt;br /&gt;&lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5373241861224228716?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5373241861224228716/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_16.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5373241861224228716'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5373241861224228716'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_16.html' title='സന്തുഷ്ടിയുടേയും അസന്തുഷ്ടിയുടെയും നിർമാണം'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3323849722478818301</id><published>2008-12-14T07:13:00.000-08:00</published><updated>2008-12-14T07:13:00.468-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ഒരു ഭക്ഷണശാലയിൽ നിന്ന്‌, നിറഞ്ഞ ഹൃദയത്തോടെ....</title><content type='html'>ഒരു ഭക്ഷണശാലയിൽ നിന്ന്‌, നിറഞ്ഞ ഹൃദയത്തോടെ.... &lt;br /&gt;&lt;br /&gt;ഹംഗേറിയൻ വംശജനായ ഓസ്ട്രിയൻ വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്നു ഫ്രാൻസ്‌ ലെഹർ (1870-1984). ഓസ്ട്രിയ- ഹംഗേറിയൻ ആർമിയുടെ അമ്പതാമത്‌ ഡിവിഷന്റെ ബാൻഡ്മാസ്റ്ററായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. പിതാവിന്റെ പ്രോത്സാഹനത്തോടെ സംഗീതം പഠിച്ച ഫ്രാൻസ്‌ പഠനശേഷം പിതാവിന്റെ അസിസ്റ്റന്റ്‌ ബാൻഡ്‌ മാസ്റ്ററായി ജോലിയിൽ പ്രവേശിച്ചു.&lt;br /&gt;&lt;br /&gt;ഇതിനിടയിൽ ഓപ്പററ്റുകൾ ഉൾപ്പെടെയുള്ള സംഗീതം ചെയ്യുന്നതിനും ഫ്രാൻസ്‌ ശ്രദ്ധിച്ചു. അദ്ദേഹം കമ്പോസ്‌ ചെയ്തിട്ടുള്ള ഓപ്പററ്റകളാണ്‌ അദ്ദേഹത്തെ സംഗീതലോകത്തു പ്രശസ്തനാക്കിയത്‌. അദ്ദേഹം എഴുതിയിട്ടുള്ള ഓപ്പററ്റകളിൽ ഏറ്റവും പ്രസിദ്ധമായത്‌ 'ദി മെറി വിഡോ' (1905) ആണ്‌. ഈ ഓപ്പററ്റ അയ്യായിരം തവണ സ്റ്റേജിലവതരിപ്പിക്കപ്പെട്ടിട്ടുണെ്ടന്നു പറഞ്ഞാൽ ഈ കലാവിരുന്നിന്റെ പ്രശസ്തി ഊഹിക്കുകയേ വേണ്ടൂ. പുറത്തിറങ്ങി അധികം താമസിയാതെ ഇത്‌ അഞ്ചുഭാഷകളിൽ ബ്രസീലിൽ അവതരിപ്പിക്കുകയുണ്ടായി.&lt;br /&gt;&lt;br /&gt;ഈ ഓപ്പററ്റയിലെ പ്രസിദ്ധമായ ഒരു ഗാനമാണ്‌ 'കഫേ മാക്സിം.' പാരീസിലെ ഒരു റെസ്റ്ററന്റിനെ അന്താരാഷ്ട്രപ്രസിദ്ധിയിലേക്കു നയിച്ച ഈ ഗാനത്തിന്റെ പിന്നിൽ ഒരു കഥയുണ്ട്‌:&lt;br /&gt;&lt;br /&gt;യുവാവായ ഫ്രാൻസും അദ്ദേഹത്തിന്റെ പുതുമണവാട്ടിയും മധുവിധു ആഘോഷിക്കുവാൻ പാരീസീലെത്തിയ അവസരം. നഗരത്തിലെ തിരക്കുകളിൽ നിന്നൊഴിഞ്ഞ്‌ ഭക്ഷണം കഴിക്കുവാൻ അവർ കഫേ മാക്സിമിൽ കയറി. വളരെ ആസ്വാദ്യമായിരുന്നു ഭക്ഷണം. പക്ഷേ, ഭക്ഷണം കഴിഞ്ഞ്‌ ബില്ല്‌ അടയ്ക്കുവാൻ പേഴ്സ്‌ തിരയുമ്പോൾ അതു കാണാനില്ല. നഗരത്തിലെ യാത്രയ്ക്കിടയിൽ പേഴ്സ്‌ ആരോ തട്ടിയെടുത്തിരുന്നു.&lt;br /&gt;&lt;br /&gt;ഫ്രാൻസ്‌ വിവരം വെയിറ്ററോടു പറഞ്ഞു. വെയിറ്റർ പോയി റെസ്റ്ററന്റ്‌ ഉടമയെ വിവരം അറിയിച്ചു. അദ്ദേഹം വന്ന്‌ ഫ്രാൻസിനോട്‌ കൂടുതൽ വിവരം ആരാഞ്ഞു. ഫ്രാൻസിന്റെ നോട്ടവും ഭാവവും വാക്കുകളുമൊക്കെ അദ്ദേഹം പറയുന്നതു സത്യമാണെന്ന്‌ റെസ്റ്ററന്റ്‌ ഉടമയെ ബോധ്യപ്പെടുത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു: "ചെറുപ്പക്കാരാ, ബിൽ അടയ്ക്കുന്ന കാര്യം മറന്നേക്കു. പിന്നെ ഒരു കാര്യം. താമസസ്ഥലത്തു മടങ്ങിയെത്തുവാൻ പണമുണേ്ടാ?"&lt;br /&gt;&lt;br /&gt;തന്റെ കൈവശം ഒരു ചില്ലിക്കാശുപോലും ബാക്കിയില്ലെന്ന്‌ ഫ്രാൻസ്‌ പറഞ്ഞു. ഉടനേ ആ നല്ല മനുഷ്യൻ തന്റെ പോക്കറ്റിൽ നിന്നു പണമെടുത്തു ഫ്രാൻസിനും അദ്ദേഹത്തിന്റെ നവവധുവിനും യാത്രയ്ക്കുള്ള തുക നൽകി. "സർ, നിങ്ങൾ എനിക്കു പണം തന്നതിൽ ഒരിക്കലും ദുഃഖിക്കില്ല," ഫ്രാൻസ്‌ പറഞ്ഞു. "ഒരു ദിവസം നിങ്ങളെയും നിങ്ങളുടെ ഈ റെസ്റ്ററന്റിനെയും ഞാൻ ലോകപ്രശസ്തമാക്കും."&lt;br /&gt;&lt;br /&gt;അത്‌ എങ്ങനെ എന്ന്‌ ഫ്രാൻസ്‌ പറഞ്ഞില്ല. റെസ്റ്ററന്റിന്റെ ഉടമയായ യൂജിൻ കോൺഷെ ഇത്‌ എങ്ങനെ സംഭവിക്കും എന്നു ചോദിച്ചുമില്ല. "എനിക്കെന്റെ പണം തിരികെക്കിട്ടിയാൽ മതി. മറ്റൊന്നും വേണ്ട," അദ്ദേഹം പറഞ്ഞു.&lt;br /&gt;&lt;br /&gt;ഫ്രാൻസ്‌ അന്ന്‌ പാരീസിലെ ആ റെസ്റ്ററന്റ്‌ ഉടമയോട്‌ ചെയ്ത വാഗ്ദാനം മറന്നു പോയില്ല. അങ്ങനെയാണ്‌ 'കഫേ മാക്സിം' എന്ന ഗാനമെഴുതിക്കൊണ്ട്‌ പാരീസിലെ ഈ റെസ്റ്റോറന്റിനെ ഫ്രാൻസ്‌ ലോകപ്രശസ്തമാക്കി മാറ്റിയത്‌.&lt;br /&gt;&lt;br /&gt;ഭക്ഷണം കഴിച്ചിട്ട്‌ പണം കൊടുക്കുവാൻ വയ്യാതെ വന്നതുമൂലം ഫ്രാൻസിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും അപമാനിച്ചുവിടാൻ റെസ്റ്ററന്റിന്റെ ഉടമയ്ക്കു സാധിക്കുമായിരുന്നു. എന്നാൽ അദ്ദേഹം അങ്ങനെ ചെയ്തില്ല. അതിനു പകരം അവരെ സന്തോഷപൂർവ്വം സഹായിക്കുകയാണ്‌ ചെയ്തത്‌.&lt;br /&gt;&lt;br /&gt;റെസ്റ്ററന്റുടമയുടെ സഹായം മൂലം രണ്ടുപേർ അപമാനിതരാകാതെ രക്ഷപ്പെട്ടു. തന്റെ നന്മപ്രവൃത്തിക്ക്‌ എന്തെങ്കിലും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടല്ല അദ്ദേഹം അങ്ങനെ ചെയ്തത്‌. എന്നാൽ അദ്ദേഹം പ്രതീക്ഷിക്കാത്തതിൽ കൂടുതലായ നന്മയാണ്‌ അദ്ദേഹത്തിന്‌ തന്റെ നന്മപ്രവൃത്തി വഴി ഉണ്ടായത്‌. &lt;br /&gt;&lt;br /&gt;മറ്റുള്ളവർക്കുവേണ്ടി നാം ചെയ്യുന്ന നന്മപ്രവൃത്തികൾ വഴി അവർക്ക്‌ ഉപകാരമുണ്ടാവുമെന്ന്‌ തീർച്ചയാണ്‌. എന്നാൽ, നാം മറ്റുള്ളവരുടെ നന്മയ്ക്കുവേണ്ടി ഓരോരോ കാര്യങ്ങൾ ചെയ്യുമ്പോൾ അതുവഴിയായി നമുക്കും ധാരാളം നന്മകൾ ലഭിക്കുമെന്നതിൽ സംശയം വേണ്ട.&lt;br /&gt;&lt;br /&gt;നാം മറ്റുള്ളവർക്കു വേണ്ടി ചെയ്യുന്ന ഓരോ നന്മയ്ക്കും നമ്മുടെ ജീവിതത്തിലും വലിയ സ്വാധീനമുണ്ടാകും എന്നതാണ്‌ വാസ്തവം. പക്ഷേ, അക്കാര്യം പലപ്പോഴും നാം അറിയാറും ഓർമിക്കാറുമില്ലെന്നു മാത്രം.&lt;br /&gt;&lt;br /&gt;മറ്റുള്ളവരെ അവരുടെ അവശതകളിൽ സഹായിക്കുമ്പോൾ അവരുടെ ജീവിതത്തിലേക്കു നമ്മൾ വഴിയായി പല നന്മകളും കടന്നു ചെല്ലുകയാണ്‌ ചെയ്യുന്നത്‌. അതായത്‌, നാം അവരുടെ ജീവിതത്തിന്‌ അനുഗ്രഹമായി മാറുന്നു.&lt;br /&gt;&lt;br /&gt;അങ്ങനെ നാം മറ്റുള്ളവർക്ക്‌ അനുഗ്രഹമായി മാറുമ്പോൾ നമ്മുടെ ജീവിതവും കൂടുതൽ നന്മകളാൽ സമ്പന്നമായി മാറും. മറ്റുള്ളവർക്കു നന്മ ചെയ്യുവാനുള്ള അവസരം എപ്പോഴും നമുക്കുണ്ടാവും. ആ അവസരങ്ങൾ സന്തോഷപൂർവം വിനിയോഗിക്കുവാൻ നമുക്കു ശ്രമിക്കാം. അപ്പോൾ നമ്മുടെ ജീവിതം സ്വാഭാവികമായും വിവിധ അനുഗ്രഹങ്ങളാൽ സമ്പന്നമാകും. &lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3323849722478818301?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3323849722478818301/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_7879.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3323849722478818301'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3323849722478818301'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_7879.html' title='ഒരു ഭക്ഷണശാലയിൽ നിന്ന്‌, നിറഞ്ഞ ഹൃദയത്തോടെ....'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-5171789364565156995</id><published>2008-12-14T07:12:00.000-08:00</published><updated>2008-12-14T07:12:20.161-08:00</updated><category scheme='http://www.blogger.com/atom/ns#' term='സംസാരം'/><title type='text'>സുഗന്ധമുള്ള സുവര്‍ണം-</title><content type='html'>സുഗന്ധമുള്ള സുവര്‍ണം&lt;br /&gt;സുകുമാര്‍ അഴീക്കോട് &lt;br /&gt;'സ്വര്‍ണത്തോട് സുഗന്ധം ചേര്‍ന്നതുപോലെ' എന്ന് പലപ്പോഴും ആളുകള്‍ ഉപയോഗിച്ചുകണ്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് ഇതുവരെ അത് അനുഭവത്തില്‍ വന്നിരുന്നില്ല. ആ പ്രയോഗം ഭാഷയിലെ വെറുമൊരു അതിശയോക്തിയായിരിക്കും എന്നാണ് ഞാന്‍ ധരിച്ചിരുന്നത്.&lt;br /&gt;&lt;br /&gt;ആ ധാരണ അപ്പാടെ മാറി. സുഗന്ധവാഹിയായ സുവര്‍ണം ഇന്ന് ഇന്ത്യക്കാണ്; അതിശയോക്തിയല്ല, അവരെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും അവരുടെ ഉള്ളം കുളിര്‍പ്പിക്കുകയും ചെയ്യുന്ന യാഥാര്‍ഥ്യമാണ്. എല്ലാ രംഗങ്ങളിലും ദുര്‍ഗന്ധം മുറ്റി തഴച്ചു വര്‍ധിക്കുന്ന ഒരു ദശാസന്ധിയിലാണ് ഈ പരിമളം ചൈനയില്‍നിന്ന് വീശിവന്ന കാറ്റില്‍ നമ്മുടെ മനസ്സുകളില്‍ നിറഞ്ഞുകവിയുന്നത്. ഇന്ത്യയുടെ രാഷ്ട്രീയജീവിതത്തിന്റെ അടിസ്ഥാനമായ ജനാധിപത്യത്തിന്റെ കളിക്കളമായ ലോക്സഭയില്‍ ജനപ്രതിനിധികള്‍ കള്ളക്കച്ചവടം നടത്തി നാടിനെ അപമാനക്കടലില്‍ ആഴ്ത്തിയ ഒരു ഘട്ടത്തില്‍ ഈ സൌഗന്ധികസുവര്‍ണം നമുക്ക് നല്‍കിയ നിയതിയുടെ നീതിബോധം ചരിത്രത്തിന്റെ പുഞ്ചിരിയായി തെളിയുന്നു.&lt;br /&gt;&lt;br /&gt;ബീജിങ്ങില്‍ ലോക കായികാഭ്യാസങ്ങള്‍ അരങ്ങേറി മൂന്നാംനാളായപ്പോള്‍ ഒളിമ്പിക്സിന്റെ ഫലപ്പട്ടികയില്‍ ഇന്ത്യയ്ക്ക് 'പൂജ്യത്തിന്റെ കളം' പ്രവചിച്ച വിദഗ്ധന്മാരെ തിരുത്തിയും നിരാശയില്‍ മുങ്ങിയ ഒരു ജനതയെ ഉണര്‍ത്തിയും ആ സ്വര്‍ണം പറന്നുവന്നു. ആ തിങ്കളില്‍ നട്ടുച്ചയ്ക്ക് ഇന്ത്യയുടെ മുകളില്‍ ഒരു 'അഭിനവ'സൂര്യന്‍ ഉദിച്ചുയര്‍ന്നു. വെടിപൊട്ടിച്ച് ലോകത്തെ മുഴുവന്‍ തന്റെ നാടിന്റെ നേട്ടത്തെ അറിയിച്ചുകൊണ്ടാണ് പഞ്ചാബുകാരനായ ബിന്ദ്ര സുവര്‍ണഹാരം ഇന്ത്യയുടെ ഒഴിഞ്ഞ കഴുത്തില്‍ അണിയിച്ചത്.&lt;br /&gt;&lt;br /&gt;ഹോക്കിയുടെ സ്വര്‍ണപ്പതക്കം ഇനി കിട്ടാത്തവിധത്തില്‍ നിലച്ചുപോയ വര്‍ഷത്തിനടുത്തകാലത്താണ് ഈ യുവാവ് പിറന്നുവീണത് എന്ന് നാം ഓര്‍ക്കണം. ഇന്ത്യയുടെ അക്കാലത്തെ മോഹഭംഗം മുഴുവന്‍ ഈ കുഞ്ഞ് അമ്മയുടെ ഗര്‍ഭപാത്രത്തില്‍വച്ചുതന്നെ ഉള്‍ക്കൊണ്ടതുപോലെ തോന്നുന്നു. കൈക്ക് കരുത്തും മനസ്സിന് ഉറപ്പും വന്നപ്പോള്‍ തന്റെ മനസ്സിലെ വിഷാദത്തെ രാഷ്ട്രത്തിന്റെ ആഹ്ളാദമാക്കി മാറ്റി ആ യുവാവ്.&lt;br /&gt;&lt;br /&gt;ഈ ആഹ്ളാദവും അഭിമാനവും ഇവിടത്തെ കായികമേധാവികളുടെ ജഡനിരകളില്‍ ഊഷ്മളരക്തം ഒഴുക്കാനും അവ യുവ ജനങ്ങളില്‍ ലോകജേതാക്കളുടെ വീര്യം പകരാനും കഴിവുറ്റ മായാത്ത ഒരു പ്രചോദനകേന്ദ്രമായിത്തീരട്ടെ എന്നാശംസിക്കുന്നു. ഈ ഒളിമ്പിക്സ് അവസാനിക്കുന്നതിനുമുമ്പുതന്നെ ഈ മഹാപ്രചോദനത്തിന്റെ ഗുണഫലങ്ങള്‍ ഇന്ത്യയ്ക്ക് അനുഭവപ്പെടട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു.&lt;br /&gt;&lt;br /&gt;&lt;br /&gt;കടപ്പാട് ദേശാഭിമാനി ദിനപത്രം&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-5171789364565156995?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/5171789364565156995/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_14.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5171789364565156995'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/5171789364565156995'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_14.html' title='സുഗന്ധമുള്ള സുവര്‍ണം-'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-3078122082041370340</id><published>2008-12-12T07:13:00.000-08:00</published><updated>2008-12-12T07:13:00.405-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>തീർത്താൽ തീരാത്ത വിശപ്പു മാറ്റാൻ</title><content type='html'>തീർത്താൽ തീരാത്ത വിശപ്പു മാറ്റാൻ&lt;br /&gt;&lt;br /&gt;തീർത്താൽ തീരാത്ത ഒരു വിശപ്പിന്റെ കഥ: ഉത്തരരാമായണത്തിലെ കഥയനുസരിച്ച,്‌ ത്രേതായുഗത്തിൽ ജീവിച്ചിരുന്ന ഒരു രാജാവായിരുന്നു ശ്വേതൻ. ദീർഘകാലം രാജ്യം ഭരിച്ചശേഷം ശ്വേതൻ തപസനുഷ്ഠിക്കാൻ ഒരു ഘോരവനത്തിലേക്കു പോയി.&lt;br /&gt;&lt;br /&gt;ഏറെനാൾ നീണ്ടുനിന്ന കഠിനതപസിനുശേഷം ശ്വേതൻ ശരീരം ഉപേക്ഷിച്ച്‌ സ്വർഗത്തിലേക്കു പോയി. സ്വർഗത്തിൽ ചെന്നപ്പോൾ മുതൽ ശ്വേതനു വല്ലാത്ത വിശപ്പ്‌.&lt;br /&gt;&lt;br /&gt;സ്വർഗവാസികൾക്കു സാധാരണരീതിയിൽ വിശപ്പോ ദാഹമോ ഉണ്ടാകാൻ പാടില്ലാത്തതാണ്‌. പക്ഷേ, ശ്വേതനു വിശപ്പോടു വിശപ്പുതന്നെ. അദ്ദേഹം തന്റെ വിശപ്പിന്റെ കാരണമറിയാൻവേണ്ടി സ്വർഗവാസികൾ പലരോടും തിരക്കി. പക്ഷേ, അവർക്കാർക്കും ശ്വേതന്റെ വിശപ്പിന്റെ കാരണം കണെ്ടത്താൻ സാധിച്ചില്ല. അവസാനം അദ്ദേഹം ബ്രഹ്മാവിനെ സമീപിച്ച്‌ തന്റെ വിശപ്പിന്റെ കാരണം ചോദിച്ചു.&lt;br /&gt;&lt;br /&gt;അപ്പോൾ ബ്രഹ്മാവ്‌ പറഞ്ഞു: "നീ രാജാവായിരുന്നപ്പോൾ ആർക്കുമൊന്നും ദാനമായി കൊടുത്തിട്ടില്ല. ഒരു നേരത്തെ ആഹാരംപോലും നീ ആർക്കും കൊടുത്തിട്ടില്ല. അതുകൊണ്ടാണു നിനക്കിത്ര വിശപ്പ്‌.&lt;br /&gt;&lt;br /&gt;ബ്രഹ്മാവു പറഞ്ഞതു ശരിയാണല്ലോ എന്ന്‌ ഉൾക്കിടിലത്തോടെ ശ്വേതൻ ഓർമിച്ചു. "അസഹനീയമായ എന്റെ വിശപ്പിൽനിന്നു രക്ഷപ്പെടാൻ എന്താണൊരു പോംവഴി?" ശ്വേതൻ ബ്രഹ്മാവിനോടു ചോദിച്ചു.&lt;br /&gt;&lt;br /&gt;ബ്രഹ്മാവു പറഞ്ഞു: "നിന്റെ തെറ്റിന്റെ ശിക്ഷയായി നീ ഭൂമിയിൽപോയി പതിനായിരം ദിവസം മനുഷ്യശവം തിന്നു ജീവിക്കണം. അപ്പോൾ നിന്റെ വിശപ്പുമാറി നിനക്കു സ്വർഗത്തിലേക്കു മടങ്ങിവരാം.&lt;br /&gt;&lt;br /&gt;ശ്വേതൻ ഭൂമിയിലെത്തി പതിനായിരം ദിവസം മനുഷ്യശവം ഭക്ഷിച്ചു ജീവിച്ചെന്നും അതിനുശേഷം സ്വർഗത്തിൽ തിരിച്ചെത്തിയെന്നുമാണ്‌ പുരാണകഥ.&lt;br /&gt;&lt;br /&gt;രാജാവായിരുന്നപ്പോൾ വിശപ്പും ദാഹവും എന്താണെന്നു ശ്വേതൻ അറിഞ്ഞിരുന്നില്ല. കാരണം, രാജാവിനൊരിക്കലും ഒന്നിന്റെയും കുറവുണ്ടായിരുന്നില്ല. എന്നാൽ, ശ്വേതൻ രാജാവായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രജകളിൽ പലർക്കും ഉണ്ണാനുമുടുക്കാനുമൊന്നും വേണ്ടതുപോലെ ഉണ്ടായിരുന്നില്ല. രാജാവ്‌ അക്കാര്യം അറിയേണ്ടതായിരുന്നു. അതുപോലെ, ഉദാരമായി അദ്ദേഹം അവരെ സഹായിക്കേണ്ടതായിരുന്നു.&lt;br /&gt;&lt;br /&gt;പക്ഷേ, ശ്വേതൻ അതു ചെയ്തില്ല. അദ്ദേഹം സ്വന്തം ക്ഷേമത്തിനും നന്മയ്ക്കുംവേണ്ടി രാജാധികാരം ഉപയോഗിച്ചു. രാജ്യഭരണം മടുത്തപ്പോൾ സ്വർഗഭാഗ്യം ഉറപ്പാക്കാൻ അദ്ദേഹം ഒരുവഴി അന്വേഷിച്ചു. അങ്ങനെയാണു കഠിനതപസ്സ്‌ ചെയ്യാൻ അദ്ദേഹം ഘോരവനത്തിലേക്കു പോയത്‌.&lt;br /&gt;&lt;br /&gt;ദീർഘനാൾ കഠിനതപസ്സു ചെയ്തിട്ടും അദ്ദേഹത്തിനു യഥാർഥ സ്വർഗസുഖം ലഭിച്ചോ? ഇല്ല. അതിനു കാരണം അദ്ദേഹം തന്റെ പ്രജകളായ സഹജീവികളുടെ ദുഃഖം കാണുകയോ അവരെ സഹായിക്കുകയോ ചെയ്തില്ല എന്നതായിരുന്നു.&lt;br /&gt;&lt;br /&gt;ഈ ലോകത്തിലെ ജീവിതത്തിനുശേഷം സ്വർഗസൗഭാഗ്യം ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നവരാണ്‌ നാം. എന്നാൽ, നാം ലക്ഷ്യംവയ്ക്കുന്ന സ്വർഗസൗഭാഗ്യത്തിന്‌ അർഹരാകാൻ നാമിപ്പോൾ എന്താണു ചെയ്യുന്നത്‌?&lt;br /&gt;&lt;br /&gt;സ്വർഗസൗഭാഗ്യം ലഭിക്കാൻ വേണ്ടി നമ്മിൽ പലരും ഒട്ടേറെ പ്രാർഥിക്കുന്നുണ്ടാകും. അതുപോലെ, നമ്മുടെ പാപപരിഹാരത്തിനായി നാം തപസ്സും പ്രായശ്ചിത്തവും അനുഷ്ഠിക്കുന്നുണ്ടാകാം. എന്നാൽ, നമ്മുടെ പ്രാർഥനയും തപസ്സും മാത്രം നമുക്ക്‌ സ്വർഗസൗഭാഗ്യം നേടിത്തരുമോ? ഇല്ലെന്നാണു ശ്വേതന്റെ കഥ നമ്മെ പഠിപ്പിക്കുന്നത്‌.&lt;br /&gt;&lt;br /&gt;ശ്വേതന്റെ കഥ മാത്രമല്ല, ബൈബിളും ഇതുതന്നെയാണു പഠിപ്പിക്കുന്നത്‌. ലോകാവസാനത്തിൽ മനുഷ്യരായ നമ്മയെല്ലാവരെയും വിധിക്കാൻ വരുന്നതു ദൈവപുത്രനായ യേശുനാഥനാണ്‌. ആ വിധിയുടെ അവസരത്തിൽ ആർക്കൊക്കെ അവിടുന്നു സ്വർഗഭാഗ്യം കൊടുക്കുമെന്നും ആർക്കൊക്കെ സ്വർഗഭാഗ്യം നിഷേധിക്കുമെന്നും യേശുനാഥൻ മുൻകൂട്ടി പറഞ്ഞിട്ടുണ്ട്‌.&lt;br /&gt;&lt;br /&gt;യേശു പഠിപ്പിക്കുന്നതനുസരിച്ച്‌, വിശക്കുന്നവർക്കു ഭക്ഷണം കൊടുക്കുന്നവർക്കും ദാഹിക്കുന്നവർക്ക്‌ കുടിക്കാൻ കൊടുക്കുന്നവർക്കും അർഹതപ്പെട്ടതാണ്‌ സ്വർഗസൗഭാഗ്യം. അതുപോലെ, വസ്ത്രമില്ലാത്തവർക്കു വസ്ത്രം കൊടുക്കുന്നവർക്കും രോഗികളെ ആശ്വസിപ്പിക്കുന്നവർക്കും തടവുകാരെ സന്ദർശിക്കുന്നവർക്കും അവകാശപ്പെട്ടതാണ്‌ സ്വർഗരാജ്യം. ഇമ്മാതിരി കാര്യങ്ങൾ ചെയ്യാത്തവർക്കു സ്വർഗരാജ്യത്തിന്‌ അവകാശമില്ലെന്നാണ്‌ യേശുനാഥന്റെ മൂന്നാര്റിയിപ്പ്‌.&lt;br /&gt;&lt;br /&gt;പക്ഷേ, യേശുനാഥൻ നൽകുന്ന ഈ മൂന്നാര്റിയിപ്പ്‌ നമ്മിൽ പലരും ഗൗരവപൂർവം എടുക്കുന്നുണേ്ടാ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഉണെ്ടങ്കിൽ നമുക്കെങ്ങനെ മറ്റു മനുഷ്യരുടെ ദുഃഖങ്ങളിൽ നിസംഗത പ്രകടിപ്പിക്കാനാകും? നമ്മുടെ മുൻപിൽ കൈനീട്ടുന്ന ഒരു സാധുവിനെ ആട്ടിപ്പായിക്കാനാകും?&lt;br /&gt;&lt;br /&gt;പ്രാർഥനയും പ്രായശ്ചിത്തവും തപസ്സുമൊക്കെ നമ്മെ സ്വർഗഭാഗ്യത്തിന്‌ ഒരുക്കുന്ന ഉപാധികൾതന്നെ. എന്നാൽ, നമ്മുടെ പ്രാർഥനയുടെയും പ്രായശ്ചിത്തത്തിന്റെയുമൊക്കെയിടയിൽ നമ്മുടെ സഹജീവികളുടെ ദുഃഖവും കണ്ണീരും നാം കാണാതെ പോയാൽ സ്വർഗഭാഗ്യത്തിന്‌ നാം അർഹരാകില്ല എന്നത്‌ ഒരിക്കലും വിസ്മരിക്കരുത്‌.&lt;br /&gt;&lt;br /&gt;നമ്മുടെ പ്രാർഥനയും പ്രായശ്ചിത്തവുമൊക്കെ നമ്മുടെ സ്വാർഥതയെ കീഴടക്കാനും മറ്റുളളവർക്കു നമ്മുടെ ഹൃദയത്തിൽ സ്ഥാനമുണ്ടാക്കുവാനും നമ്മെ സഹായിക്കേണ്ടവയാണ്‌. ഇതു സാധിക്കുന്നില്ലെങ്കിൽ നമ്മുടെ പ്രാർഥനയ്ക്കും പ്രായശ്ചിത്തത്തിനുമൊക്കെ എന്തോ സാരമായ തകരാറുണ്ട്‌ എന്നു കരുതണം.&lt;br /&gt;&lt;br /&gt;വിശക്കുന്നവരുടെ വിശപ്പിന്റെ ദുഃഖം കാണാൻ വിസമ്മതിച്ചതുകൊണ്ടു ശ്വേതൻ എന്ന രാജാവിനു പതിനായിരം ദിവസം മനുഷ്യശവം തിന്നേണ്ട ശിക്ഷയാണുണ്ടായത്‌. ശ്വേതന്റെ കഥ ഐതിഹ്യം മാത്രമെന്നു പറഞ്ഞു തള്ളിക്കളയാൻ നമുക്ക്‌ എളുപ്പമാണ്‌. എന്നാൽ, ഈ ഐതിഹ്യം നമ്മെ പഠിപ്പിക്കുന്ന സത്യം നാം ഒരിക്കലും മറക്കരുത്‌.&lt;br /&gt;&lt;br /&gt;തീർത്താൽ തീരാത്ത വിശപ്പും ദാഹവുമായി ശ്വേതനെപ്പോലെ ഒരിക്കൽ അലയാതിരിക്കണമെങ്കിൽ നാം ഇന്നുതന്നെ നമ്മുടെയിടയിലുള്ള ദരിദ്രരുടെ വിശപ്പും ദാഹവും കണേ്ട തീരൂ; അവ പരിഹരിക്കാൻ ശ്രമിച്ചേ തീരൂ. &lt;br /&gt;കടപ്പാട്‌...ദീപിക ദിനപത്രം.&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-3078122082041370340?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/3078122082041370340/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_12.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3078122082041370340'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/3078122082041370340'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_12.html' title='തീർത്താൽ തീരാത്ത വിശപ്പു മാറ്റാൻ'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-4582053856574626605</id><published>2008-12-10T07:57:00.000-08:00</published><updated>2008-12-10T07:57:00.480-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ഒരാളൊഴികെ മറ്റെല്ലാവരെയും</title><content type='html'>ഒരാളൊഴികെ മറ്റെല്ലാവരെയും&lt;br /&gt;&lt;br /&gt;പന്ത്രണ്ടാംവയസില്‍ ഒരു പ്രിന്റിംഗ് പ്രസിലെ ട്രെയിനിയായിട്ടായിരുന്നു മാര്‍ക്ക് ട്വയ്ന്‍ (1835-1910) ജോലി ആരംഭിച്ചത്. കുറെക്കഴിഞ്ഞപ്പോള്‍ മിസിസിപ്പി നദിയിലൂടെ ഓടിച്ചിരുന്ന ഒരു ബോട്ടിന്റെ ഡ്രൈവറായി. പിന്നീട് അമേരിക്കയിലെ ആഭ്യന്തരയുദ്ധം കഴിഞ്ഞപ്പോള്‍ അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനായിത്തീര്‍ന്നു. അതിനുശേഷം അധികം താമസിയാതെ അദ്ദേഹം പ്രസിദ്ധനായ ഒരു സാഹിത്യകാരനുമായി മാറി.&lt;br /&gt;&lt;br /&gt;മാര്‍ക്ക് ട്വയ്ന്‍ ഒരു എഴുത്തുകാരനെന്ന രീതിയില്‍ പ്രസിദ്ധനായപ്പോള്‍ മുതല്‍ അദ്ദേഹത്തിനു നാടുനീളെ ആരാധകരുണ്ടായി. അതുപോലെ, ഓരോരോ പരിപാടിയില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹത്തിനു ലഭിക്കാന്‍ തുടങ്ങി. പലപ്പോഴും പ്രശസ്തരായ വ്യക്തികളോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണവും അദ്ദേഹത്തിനു ലഭിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അമേരിക്കയില്‍നിന്നു മാത്രമായിരുന്നില്ല അദ്ദേഹത്തിന് ക്ഷണം ലഭിച്ചിരുന്നത്. ഇംഗ്ളണ്ടില്‍നിന്നും മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുമൊക്കെ അദ്ദേഹത്തിനു ക്ഷണം ലഭിക്കാറുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;ഒരിക്കല്‍ ട്വയ്നിനു ജര്‍മന്‍ ചക്രവര്‍ത്തിയില്‍നിന്ന് ഒരു ക്ഷണം ലഭിച്ചു. ചക്രവര്‍ത്തിയോടൊപ്പം ഒരു അത്താഴവിരുന്നില്‍ പങ്കെടുക്കാനുള്ള ക്ഷണമായിരുന്നു അത്. ക്ഷണം സ്വീകരിച്ചു ജര്‍മനിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ പുത്രി അദ്ഭുതം കൂറിക്കൊണ്ടു പറഞ്ഞു: "ഡാഡീ, ഡാഡിക്കു ദൈവത്തെയൊഴികെ ലോകത്തിലുള്ള സകല പ്രശസ്തവ്യക്തികളെയും അറിയാം, അല്ലേ?&lt;br /&gt;&lt;br /&gt;ബാല്യം കടക്കാത്ത തന്റെ പുത്രിയുടെ നിഷ്കളങ്കമായ ചോദ്യം കേട്ടപ്പോള്‍ ട്വയ്ന്‍ വെറുതെ പുഞ്ചിരിക്കുകമാത്രമേ ചെയ്തുള്ളൂ. എങ്കിലും, ആ ചോദ്യം അദ്ദേഹത്തെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ടാകുമെന്നു തീര്‍ച്ചയാണ്.&lt;br /&gt;&lt;br /&gt;സാഹിത്യകാരനെന്ന നിലയില്‍ മാര്‍ക്ക് ട്വയ്ന്‍ പ്രസിദ്ധനായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖരായ പലയാളുകളും അദ്ദേഹവുമായി ബന്ധപ്പെടുവാന്‍ ശ്രമിച്ചിരുന്നു. തന്മൂലം അവരെയൊക്കെ പരിചയപ്പെടാനുള്ള അവസരം അദ്ദേഹത്തിനുണ്ടായി. ഇതു മനസിലാക്കിയതു കൊണ്ടാണ്, ദൈവമൊഴികെ ലോകത്തിലെ പ്രശസ്തരായ എല്ലാ വ്യക്തികളെയും തന്റെ ഡാഡിക്കറിയില്ലേയെന്നു ട്വയിനിന്റെ പുത്രി ചോദിച്ചത്.&lt;br /&gt;&lt;br /&gt;പ്രശസ്തരായ ആളുകളെ അടുത്തറിയുന്ന ഒട്ടേറെ പ്രശസ്തര്‍ ഇന്നും ലോകത്തിലുണ്ട്. എന്നാല്‍, ഇവര്‍ക്കു ദൈവത്തെ അറിയാമോയെന്നു ചോദിച്ചാല്‍ അവരുടെ മറുപടി എന്തായിരിക്കും? അതുപോലെ, സകല വിജ്ഞാനവുമുള്ള എത്രയോ പ്രഗത്ഭര്‍ ലോകത്തിലുണ്ട്. എന്നാല്‍, ദൈവത്തെ അറിയുന്നകാര്യം വരുമ്പോള്‍ ഇവരില്‍ പലരും വളരെ പിന്നില്‍ പോകില്ലേ?&lt;br /&gt;&lt;br /&gt;നമുക്കു നമ്മുടെതന്നെ ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കാം. ഈ ലോകത്തിലെ ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ഏറെ അറിയാമെന്ന് അഭിമാനിക്കുന്നവരല്ലേ നമ്മില്‍ പലരും? എന്നാല്‍, നമ്മില്‍ എത്രപേര്‍ക്കു ശരിക്കു ദൈവത്തെ അറിയാം? അല്ലെങ്കില്‍, നമ്മിലെത്രപേര്‍ ദൈവത്തെ നന്നായി അറിയാനും അവിടുത്തോടു ബന്ധപ്പെടാനും ശ്രമിക്കുന്നുണ്ട്?&lt;br /&gt;&lt;br /&gt;സമൂഹത്തിലുള്ള പ്രശസ്തവ്യക്തികളുമായി ബന്ധപ്പെടുവാനും അവരുമായി പരിചയം പുതുക്കുവാനും നാം പലപ്പോഴും ശ്രമിക്കാറില്ലേ? അല്ലെങ്കില്‍ ഓരോരോ കാര്യങ്ങള്‍ അറിയാന്‍ നാം ഒട്ടേറെ സമയം വായനയ്ക്കും പഠനത്തിനുമായി മാറ്റിവയ്ക്കാറില്ലേ? എന്നാല്‍, ദൈവത്തെ അറിയാന്‍ നാം എത്രയോ കുറച്ചുമാത്രം ചെയ്യുന്നു! അതുപോലെ, അവിടുത്തോടു ബന്ധപ്പെടുവാനും അവിടുന്നുമായുള്ള പരിചയം പുതുക്കുവാനും നാം എത്രയോ കുറച്ചുസമയം മാത്രം ചെലവഴിക്കുന്നു!&lt;br /&gt;&lt;br /&gt;പ്രശസ്തരെ പരിചയപ്പെടാനും അവരുമായി ബന്ധം പുലര്‍ത്താനും നമ്മില്‍ ഭൂരിപക്ഷംപേര്‍ക്കും സാധിക്കുകയില്ല എന്നതാണു വാസ്തവം. എന്നാല്‍, സര്‍വശക്തനായ ദൈവത്തെ അറിയാനും അവിടുത്തോടു നിരന്തരം നല്ല ബന്ധം പുലര്‍ത്താനും നമുക്കെല്ലാവര്‍ക്കും സാധിക്കും എന്നതു മറന്നുപോകരുത്. കാരണം, അവിടുന്ന് എല്ലാവര്‍ക്കും ഒരുപോലെ സമീപസ്ഥനാണ്. അതുപോലെ, തന്റെ പക്കലേക്കു തിരിയുന്നവരില്‍നിന്ന് അവിടുന്നൊരിക്കലും മുഖം തിരിച്ചുകളയുകയുമില്ല. ഒരാള്‍ എത്ര പാപിയായിരുന്നാല്‍പ്പോലും അയാള്‍ പശ്ചാത്താപത്തോടുകൂടി ദൈവത്തിന്റെ പക്കലേക്കു തിരിയുമ്പോള്‍ അവിടുന്ന് ആ വ്യക്തിയുടെ പക്കല്‍ ഓടിയെത്തുന്നു എന്നതാണു വാസ്തവം.&lt;br /&gt;&lt;br /&gt;പക്ഷേ, ദൈവത്തിനു നമ്മോടുള്ള സ്നേഹവും താത്പര്യവും നമ്മിലെത്രയോ കുറച്ചുപേര്‍ മാത്രം മനസിലാക്കുന്നു! അതുപോലെ, അവിടുന്നു നമ്മെ പഠിപ്പിക്കുവാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ശ്രവിക്കാന്‍ നാം എത്രയോ കുറച്ചു താത്പര്യം മാത്രം കാണിക്കുന്നു!&lt;br /&gt;&lt;br /&gt;ദൈവത്തെ അറിയാന്‍ ആഗ്രഹിക്കുന്നുണ്െടങ്കില്‍ അതിനുള്ള ആദ്യവഴി അവിടുത്തോടു സംഭാഷണത്തിലേര്‍പ്പെടുക എന്നുള്ളതാണ്.&lt;br /&gt;&lt;br /&gt;നമുക്ക് ഏതു സമയത്തും നമ്മുടെ ഹൃദയത്തില്‍നിന്ന് അവിടുത്തോടു സംസാരിക്കാന്‍ സാധിക്കും എന്നതാണ് വാസ്തവം. ഹൃദയത്തില്‍നിന്നുള്ള ഈ സംഭാഷണം- പ്രാര്‍ഥന- വഴി നമുക്കു ദൈവത്തെ അടുത്തറിയാനും അവിടുത്തെ സാന്നിധ്യം അനുഭവിക്കാനും സാധിക്കും.&lt;br /&gt;&lt;br /&gt;ഹൃദയസംഭാഷണത്തിലൂടെ നാം ദൈവത്തെ അറിയുകയും അവിടുന്നുമായി ബന്ധം പുലര്‍ത്തുകയും ചെയ്യുന്നതോടൊപ്പം, വിശുദ്ധഗ്രന്ഥപാരായണത്തിലൂടെ അവിടുത്തെ സജീവവചനങ്ങള്‍ നാം നമ്മുടെ ചിന്തയ്ക്കു വിഷയമാക്കുകയും വേണം. എങ്കില്‍ മാത്രമേ, അവിടുത്തെ നന്നായി അറിയാനും അതുപോലെ അവിടുത്തെ ഹൃദയരഹസ്യങ്ങള്‍ മനസിലാക്കാനും നമുക്കു സാധിക്കൂ.&lt;br /&gt;&lt;br /&gt;ലോകം മുഴുവനും ദൈവത്തിന്റെ സജീവസാന്നിധ്യം നിറഞ്ഞുനില്‍ക്കുന്നതുകൊണ്ട് മറ്റു രീതികളിലും ദൈവത്തെ അറിയുന്നതിനും അവിടുന്നുമായി ബന്ധപ്പെടുന്നതിനും സാധ്യതകളുണ്ട്.&lt;br /&gt;&lt;br /&gt;നമ്മോടു ബന്ധപ്പെടുവാനും നമ്മോടുള്ള പരിചയം പുതുക്കുവാനും എപ്പോഴും തയാറായി നില്‍ക്കുന്ന സ്നേഹനിധിയാണ് ദൈവം. അങ്ങനെയുള്ള ദൈവത്തെ കൂടുതലറിയാനും സ്നേഹിക്കാനും നമുക്കു ശ്രമിക്കാം. അപ്പോള്‍ നമ്മുടെ ജീവിതം തീര്‍ച്ചയായും സന്തോഷപൂര്‍ണമാകും.&lt;br /&gt;ജോസ് പന്തപ്ളാംതൊട്ടിയില്‍&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-4582053856574626605?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/4582053856574626605/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_10.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4582053856574626605'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/4582053856574626605'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_10.html' title='ഒരാളൊഴികെ മറ്റെല്ലാവരെയും'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-1368563158268877174</id><published>2008-12-08T08:00:00.000-08:00</published><updated>2008-12-08T08:00:02.660-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>പണത്തിനും ധനത്തിനും ഉപരി</title><content type='html'>പണത്തിനും ധനത്തിനും ഉപരി&lt;br /&gt;&lt;br /&gt;മങ്കമ്മയും നഞ്ചമ്മയും. അമ്മായിയമ്മയും മരുമകളുമാണവര്‍. അവരിരുവരെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കുന്നതിനു മുമ്പ് മങ്കമ്മയുടെ തനിച്ചുള്ള കഥ ആദ്യം പറയാം:&lt;br /&gt;&lt;br /&gt;കര്‍ണാടകയിലെ ഒരു കുഗ്രാമത്തിലാണ് മങ്കമ്മയുടെ വീട്. വിവാഹത്തിനുശേഷം ആദ്യപുത്രന്‍ ജനിച്ചയുടനേ ഭര്‍ത്താവ് മങ്കമ്മയെ ഉപേക്ഷിച്ചു വേറൊരു സ്ത്രീയുടെ പിന്നാലെ പോയി.&lt;br /&gt;&lt;br /&gt;ഭര്‍ത്താവ് നഷ്ടപ്പെട്ടപ്പോള്‍ ആദ്യം മങ്കമ്മ പതറി. എങ്കിലും നേരത്തേ തന്നെ തൈരു വില്ക്കുന്ന ഒരു ജോലി ഉണ്ടായിരുന്നതുകൊണ്ട് മങ്കമ്മയുടെ അനുദിന കാര്യങ്ങള്‍ സാമാന്യം ഭംഗിയായി നടന്നുപോയി.&lt;br /&gt;&lt;br /&gt;ഭര്‍ത്താവു നഷ്ടപ്പെട്ടതു തന്റെ സ്വന്തം കുറ്റംമൂലമാണെന്നായിരുന്നു മങ്കമ്മയുടെ വിശ്വാസം. ഭര്‍ത്താവ് കൂടെയുണ്ടായിരുന്നപ്പോള്‍ അയാള്‍ക്കു നല്ല ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ മങ്കമ്മ അല്പംപോലും ശ്രദ്ധിച്ചിരുന്നില്ലത്രേ. അതുപോലെ, സ്വയം അണിഞ്ഞൊരുങ്ങി സുന്ദരിയായി നടക്കാതിരുന്നതുകൊണ്ടാണ് തന്റെ ഭര്‍ത്താവു തന്നെ ഉപേക്ഷിച്ചുപോയതെന്നും മങ്കമ്മ വിശ്വസിക്കുന്നു.&lt;br /&gt;&lt;br /&gt;ഭര്‍ത്താവു നഷ്ടപ്പെട്ടപ്പോള്‍ മങ്കമ്മയുടെ ശ്രദ്ധ മുഴുവനും സ്വന്തം മകനിലേക്കു തിരിഞ്ഞു. അവര്‍ അവനെ ഓമനിച്ചു വളര്‍ത്തി. അവനു പ്രായപൂര്‍ത്തിയായപ്പോള്‍ മങ്കമ്മ അവനെ കല്യാണം കഴിപ്പിച്ചു. മകന് ജോലി ഉണ്ടായിരുന്നിട്ടുപോലും തന്റെ വരുമാനത്തിലേറെയും അവനും മരുമകളായ നഞ്ചമ്മയ്ക്കും നല്കുന്ന രീതിയായിരുന്നു മങ്കമ്മയുടേത്.&lt;br /&gt;&lt;br /&gt;ഇനി മങ്കമ്മയെയും നഞ്ചമ്മയെയും സംബന്ധിച്ചുള്ള കഥയിലേക്കു കടക്കാം: മരുമകളെ മങ്കമ്മയ്ക്കു വലിയ കാര്യമായിരുന്നു. അതുപോലെ, തന്റെ മരുമകള്‍ക്കു തന്നോടും വലിയ കാര്യമാണെന്നാണ് മങ്കമ്മ കരുതിയിരുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍, ഒരുദിവസം കഥയാകെ മാറി. എന്തോ കാരണത്താല്‍ നഞ്ചമ്മ സ്വന്തം മകനെ പിടിച്ചു രണ്ടുതല്ലുകൊടുത്തു. അതുകണ്ടുകൊണ്ടിരുന്ന മങ്കമ്മയ്ക്കു സഹിച്ചില്ല. തന്റെ മകന്റെ മകനെ തല്ലാന്‍ മരുമകള്‍ക്കെന്തവകാശം? -അവര്‍ ചൊടിച്ചു.&lt;br /&gt;&lt;br /&gt;പക്ഷേ, നഞ്ചമ്മയുണ്േടാ വിട്ടുകൊടുക്കുന്നു! തന്റെ മകനെ തല്ലാനും ശിക്ഷിക്കാനും തനിക്ക് അധികാരമില്ലെങ്കില്‍ പിന്നെ ആര്‍ക്കാണതിന് അധികാരം എന്ന നിലപാടായിരുന്നു നഞ്ചമ്മയുടേത്. ഏതായാലും തന്റെ മകന്‍ ജോലികഴിഞ്ഞു മടങ്ങിയെത്തിയിട്ടു വിധിതീര്‍പ്പാകാം എന്നു മങ്കമ്മ കരുതി.&lt;br /&gt;&lt;br /&gt;മകന്‍ മടങ്ങിയെത്തിയപ്പോള്‍ മങ്കമ്മ കാര്യം പറഞ്ഞു. പക്ഷേ, മങ്കമ്മ പ്രതീക്ഷിച്ചതുപോലെ മകന്‍ അമ്മയുടെകൂടെ നിന്നില്ല. അയാള്‍ സ്വന്തം ഭാര്യയുടെ നടപടി ന്യായീകരിക്കുകയാണ് ചെയ്തത്.&lt;br /&gt;&lt;br /&gt;മകന്‍ മരുമകളുടെ പക്ഷം പിടിച്ചപ്പോള്‍ മങ്കമ്മയ്ക്കു സഹിച്ചില്ല. തന്മൂലം മങ്കമ്മ ഓരോന്നു പറയാന്‍ തുടങ്ങിയപ്പോള്‍, മങ്കമ്മയ്ക്കു വേണമെങ്കില്‍ മാറിത്താമസിക്കാമല്ലോ എന്ന് മകനും മരുമകളും പറഞ്ഞു. അത്രയും കേട്ടപ്പോള്‍ മങ്കമ്മയ്ക്കു സഹിച്ചില്ല. മകന്റെയും മരുമകളുടെയും കൂടെനിന്നു മാറിത്താമസിക്കുവാന്‍ മങ്കമ്മ തീര്‍ച്ചയാക്കി.&lt;br /&gt;&lt;br /&gt;മങ്കമ്മ തനിച്ചുതാമസിക്കാന്‍ തുടങ്ങിയപ്പോള്‍മുതല്‍ എന്നും അവരുടെ കൈയില്‍ മിച്ചം പണമുണ്ടാകാന്‍ തുടങ്ങി. നേരത്തേ, മകന്റെയും മരുമകളുടെയും കൂടെ താമസിക്കുന്ന അവസരത്തില്‍ തൈരുകച്ചവടം വഴി ലഭിക്കുന്ന ആദായം മുഴുവനും മകനും മരുമകള്‍ക്കും കൊച്ചുമകനും എന്തെങ്കിലുമൊക്കെ വാങ്ങിക്കൊടുക്കുന്നതിന് ഉപയോഗിച്ചിരുന്നു. എന്നാല്‍, താമസം തനിച്ചാക്കിയതു മുതല്‍ മങ്കമ്മയുടെ കൈയില്‍ പണം കുമിഞ്ഞുകൂടാന്‍ തുടങ്ങി.&lt;br /&gt;&lt;br /&gt;അങ്ങനെയിരിക്കേ ഒരു ദിവസം മങ്കമ്മയുടെ കൊച്ചുമകന്‍ ആ വീട്ടിലെത്തി. തന്റെ കൊച്ചുമകനെ കണ്ട മങ്കമ്മ സന്തോഷംകൊണ്ട് മതിമറന്നു. കുറെ കഴിഞ്ഞപ്പോള്‍ നഞ്ചമ്മ തന്റെ മകനെ തേടിയിറങ്ങി. പക്ഷേ, നഞ്ചമ്മ എത്ര ശ്രമിച്ചിട്ടും മകന്‍ സ്വന്തം വീട്ടിലേക്കുവരാന്‍ തയാറായില്ല. അപ്പോള്‍പ്പിന്നെ മകനെ അമ്മായിയമ്മയുടെകൂടെ നിര്‍ത്തിയിട്ടു മടങ്ങുകയേ നഞ്ചമ്മയ്ക്കു നിര്‍വാഹമുണ്ടായിരുന്നുള്ളൂ.&lt;br /&gt;&lt;br /&gt;പിറ്റേദിവസവും നഞ്ചമ്മ തന്റെ മകനെ കൂട്ടിക്കൊണ്ടുപോകാനെത്തി. പക്ഷേ, അപ്പോഴും മകന്‍ അവന്റെ മുത്തശ്ശിയുടെ കൂടെത്തന്നെ നില്ക്കുമെന്നു ശാഠ്യംപിടിച്ചു. കാര്യങ്ങള്‍ ഇത്രയുമെത്തിയപ്പോള്‍ അമ്മായിയമ്മയെ സ്വന്തം വീട്ടിലേക്കു മടക്കിക്കൊണ്ടുവരികയേ നിര്‍വാഹമുള്ളൂ എന്നു നഞ്ചമ്മ തന്റെ ഭര്‍ത്താവിനോടു പറഞ്ഞു. അയാള്‍ക്കു സ്വീകാര്യമായിരുന്നു ആ നിര്‍ദേശം.&lt;br /&gt;&lt;br /&gt;മങ്കമ്മ വീണ്ടും മകന്റെയും മരുമകളുടെയും കൊച്ചുമകന്റെയും കൂടെ താമസം തുടങ്ങി. അപ്പോള്‍ മങ്കമ്മയുടെ സന്തോഷത്തിന് അതിരില്ലായിരുന്നു. നഞ്ചമ്മയ്ക്കും അപ്പോള്‍ ഏറെ സന്തോഷമായിരുന്നു. അതിനു മതിയായ കാരണവുമുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;കന്നഡ സാഹിത്യകാരനായ മാസ്തി വെങ്കടേശ്വര അയ്യങ്കാര്‍ (1891-1986) പറയുന്ന ഈ കഥയനുസരിച്ചു മങ്കമ്മയുടെ കൊച്ചുമകന്‍ അവരുടെ വീട്ടില്‍ പോയി അവിടെനിന്നു മാറുവാന്‍ വിസമ്മതിച്ചതു നഞ്ചമ്മ പറഞ്ഞിട്ടായിരുന്നത്രേ. മങ്കമ്മ തനിയെ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ അവരുടെ കൈയില്‍നിന്നു നഞ്ചമ്മയ്ക്കും ഭര്‍ത്താവിനും ഒന്നും കിട്ടിയിരുന്നില്ല. മാത്രവുമല്ല, മങ്കമ്മ തന്റെ പണം ഓരോ കാര്യങ്ങള്‍ക്കായി വെറുതെ ധൂര്‍ത്തടിച്ചു ചെലവാക്കാനും തുടങ്ങിയിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണു നഞ്ചമ്മ തന്റെ അമ്മായിയമ്മയെ മടക്കിക്കൊണ്ടുവരാന്‍ ഒരു പ്ളാന്‍ ആവിഷ്കരിച്ചതും അതു നടപ്പാക്കുന്നതില്‍ വിജയം വരിച്ചതും.&lt;br /&gt;&lt;br /&gt;പണത്തിനു കുടുംബബന്ധങ്ങളുടെ അടുത്തെങ്ങുംപോലും സ്ഥാനമില്ലെന്നു നാം പറയും. എന്നാല്‍, പണത്തിന്റെ കാര്യംവരുമ്പോള്‍ കുടുംബബന്ധങ്ങള്‍ കീഴ്മേല്‍ മറിയാറില്ലേ? അതുപോലെ, പണം മോഹിച്ചു കുടുംബബന്ധങ്ങളെയും സ്നേഹബന്ധങ്ങളെയുമൊക്കെ നാം ചിലപ്പോഴെങ്കിലും ചവിട്ടിമെതിക്കാറില്ലേ?&lt;br /&gt;&lt;br /&gt;മങ്കമ്മ പിണങ്ങി മാറി തനിയേ താമസിക്കാന്‍ തുടങ്ങിയപ്പോള്‍ നഞ്ചമ്മയ്ക്ക് അതില്‍ അല്പം പോലും ദുഃഖമില്ലായിരുന്നു. മാത്രമല്ല, അതൊരു അനുഗ്രഹവുമായി ആ സ്ത്രീ കരുതി. എന്നാല്‍, മങ്കമ്മയില്‍നിന്നുള്ള വരവുനിലച്ചപ്പോള്‍ നഞ്ചമ്മ അടവൊന്നുമാറ്റി. തന്റെ മകനെത്തന്നെ ഒരു കരുവായി ഉപയോഗിച്ച് നഞ്ചമ്മ തന്റെ അമ്മായിയമ്മയെ വീണ്ടും സ്വന്തം വീട്ടിലെത്തിച്ചു. നഞ്ചമ്മ അങ്ങനെ ചെയ്തതു മങ്കമ്മയുടെ പണത്തോട് ആര്‍ത്തിയുണ്ടായിരുന്നതു കൊണ്ടുമാത്രം!നമ്മുടെ അനുദിനാവശ്യങ്ങള്‍ക്കു പണം നമുക്കു കൂടിയേ തീരു. എന്നാല്‍, പണമാണു നമ്മുടെ ജീവിതതത്ത്വശാസ്ത്രത്തെ രൂപപ്പെടുത്തുന്നതെങ്കില്‍ നമുക്കതില്‍പ്പരം തെറ്റുപറ്റാനില്ല എന്നതു നാം മറക്കരുത്.&lt;br /&gt;&lt;br /&gt;പണത്തിനും ധനത്തിനുമൊക്കെ ഏറെ ഉപരിയായിരിക്കണം നമ്മുടെ കുടുംബബന്ധങ്ങള്‍ക്കും സ്നേഹബന്ധങ്ങള്‍ക്കുമുള്ള സ്ഥാനം. എങ്കില്‍ മാത്രമേ നമ്മുടെ ജീവിതം യഥാര്‍ഥത്തില്‍ ആനന്ദപ്രദമാകൂ, അര്‍ഥപൂര്‍ണമാകൂ. പണത്തിനുവേണ്ടി നാം തകര്‍ക്കുന്ന കുടുംബബന്ധങ്ങള്‍ യഥാര്‍ഥത്തില്‍ നമ്മുടെ ജീവിതത്തെത്തന്നെയാണ് തകര്‍ക്കുന്നത് എന്നത് നമ്മുടെ ഓര്‍മയിലുണ്ടാവട്ടെ.&lt;br /&gt;&lt;br /&gt;ജോസ് പന്തപ്ളാംതൊട്ടിയില്‍&lt;div class="blogger-post-footer"&gt;===== Pls visit more site =========
    www.angamalynri.net
    http://angamalynri.blogspot.com
    http://wheelsautos.blogspot.com
    http://news4online.blogspot.com
===================================&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/6932369438330732719-1368563158268877174?l=rejii.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://rejii.blogspot.com/feeds/1368563158268877174/comments/default' title='Post Comments'/><link rel='replies' type='text/html' href='http://rejii.blogspot.com/2008/12/blog-post_08.html#comment-form' title='0 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1368563158268877174'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/6932369438330732719/posts/default/1368563158268877174'/><link rel='alternate' type='text/html' href='http://rejii.blogspot.com/2008/12/blog-post_08.html' title='പണത്തിനും ധനത്തിനും ഉപരി'/><author><name>സ്നെഹപൂര്‍വം</name><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='32' height='29' src='http://2.bp.blogspot.com/_Grang1obzeU/SJ8V4QPTKvI/AAAAAAAAAHw/NyuOXAVv1HE/s1600-R/reji.JPG'/></author><thr:total>0</thr:total></entry><entry><id>tag:blogger.com,1999:blog-6932369438330732719.post-2017236157217523532</id><published>2008-12-06T08:04:00.000-08:00</published><updated>2008-12-06T08:04:00.545-08:00</updated><category scheme='http://www.blogger.com/atom/ns#' term='ദൈവ .. സാനിധ്യം'/><title type='text'>ധനപൂജയുടെ അന്ത്യം</title><content type='html'>ധനപൂജയുടെ അന്ത്യം&lt;br /&gt;&lt;br /&gt;വര്‍ഷങ്ങള്‍ക്കുമുമ്പ് യൂറോപ്പില്‍ ജീവിച്ച പ്രസിദ്ധനായ ഒരു ഗുസ്തി വിദഗ്ധനായിരുന്നു ടര്‍ക്കിയില്‍ ജനിച്ചുവളര്‍ന്ന യൂസിഫ്. ദ ടെറിബിള്‍ ടര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഈ ഗുസ്തി ചാമ്പ്യന്‍ ഒരിക്കല്‍ അമേരിക്കയില്‍ ഒരു മത്സരത്തിനു പോയി.&lt;br /&gt;&lt;br /&gt;നൂറ്റിയമ്പതിലേറെ കിലോഗ്രാം തൂക്കമുണ്ടായിരുന്ന അതിഭീമനായിരുന്നു യൂസിഫ്. അമേരിക്കയില്‍വച്ചു യൂസിഫ് ഏറ്റുമുട്ടിയതാകട്ടെ അമേരിക്കന്‍ ഗുസ്തിചാമ്പ്യനായ സ്ട്രാംഗ്ളര്‍ ലൂവീസിനോടും.&lt;br /&gt;&lt;br /&gt;ലൂവീസാകട്ടെ യൂസിഫിനെപ്പോലെ അത്ര ഭീമാകാരനായിരുന്നില്ല. എങ്കിലും ഗുസ്തിയിലുള്ള തന്റെ വൈദഗ്ധ്യംകൊണ്ടു യൂസിഫിനെ മലര്‍ത്തിയടിക്കാമെന്നായിരുന്നു ലൂവീസിന്റെ പ്രതീക്ഷ. പക്ഷേ, യൂസിഫിന്റെ മുന്‍പില്‍ ലൂവീസിന്റെ അഭ്യാസമൊന്നും നടന്നില്ല. യൂസിഫ് ലൂവീസിനെ അനാസായം മലര്‍ത്തിയടിക്കുകതന്നെ ചെയ്തു.&lt;br /&gt;&lt;br /&gt;ലൂവീസിനെ പരാജയപ്പെടുത്തിയ യൂസിഫ് ലോകചാമ്പ്യനായി പ്രഖ്യാപിക്കപ്പെട്ടു. അന്നത്തെക്കാലത്തു വലിയ ഒരു തുകയായിരുന്ന അയ്യായിരം ഡോളറും യൂസിഫിനു സമ്മാനമായി ലഭിച്ചു. പക്ഷേ, സമ്മാനത്തുക ഡോളര്‍ നോട്ടുകളായി വാങ്ങുവാന്‍ യൂസിഫ് തയാറായില്ല. ആ തുക മുഴുവനും സ്വര്‍ണമായി ലഭിക്കണമെന്നായിരുന്നു യൂസിഫിന്റെ നിലപാട്.&lt;br /&gt;&lt;br /&gt;ഗുസ്തിമത്സരം സംഘടിപ്പിച്ച സംഘാടകര്‍ യൂസിഫ് ആവശ്യപ്പെട്ടതുപോലെ സമ്മാനത്തുക മുഴുവന്‍ സ്വര്‍ണമായിത്തന്നെ നല്കി. യൂസിഫാകട്ടെ തനിക്കു ലഭിച്ച സ്വര്‍ണവും വാങ്ങി വിജയശ്രീലാളിതനായി യൂറോപ്പിലേക്കു മടങ്ങി. വിമാനസര്‍വീസ് ആരംഭിച്ചിട്ടില്ലാത്ത കാലമായിരുന്നു അത്. തന്മൂലം, കപ്പലിലായിരുന്നു യൂസിഫിന്റെ മടക്കയാത്ര. ആ യാത്രയില്‍ സ്വര്‍ണംമുഴുവനും പല ബെല്‍റ്റുകളിലാക്കി തന്റെ അരയില്‍ കെട്ടിക്കൊണ്ടായിരുന്നു യൂസിഫ് നടന്നിരുന്നത്. സ്വര്‍ണവും അരയില്‍ കെട്ടിക്കൊണ്ടുള്ള ആ നടപ്പ് യൂസിഫിനെ സംബന്ധിച്ചിടത്തോളം വലിയ ഒരു ആനന്ദമായിരുന്നു. തനിക്കു സമ്മാനമായി ലഭിച്ച സ്വര്‍ണംമൂലം തന്റെ ഭാവി സുരക്ഷിതമായി എന്നായിരുന്നു യൂസിഫ് അന്ന് എല്ലാവരോടും പറഞ്ഞിരുന്നത്.&lt;br /&gt;&lt;br /&gt;എന്നാല്‍, യൂസിഫിന്റെ ഈ മടക്കയാത്രയില്‍ അയാള്‍ യാത്ര ചെയ്തിരുന്ന എസ്.എസ്. ബര്‍ഗോയിന്‍ എന്ന കപ്പല്‍ ഒരു അപകടത്തില്‍പ്പെട്ടു മുങ്ങിത്താഴ്ന്നു. അപ്പോള്‍ പ്രാണരക്ഷയ്ക്കുവേണ്ടി മറ്റു യാത്രക്കാരെപ്പോലെ യൂസിഫിനും കടലില്‍ നീന്തിത്തുടിക്കേണ്ടിവന്നു.&lt;br /&gt;&lt;br /&gt;എന്നാല്‍, അധികസമയം യൂസിഫിനങ്ങനെ വെള്ളത്തില്‍ നീന്തിത്തുടിക്കുവാന്‍ സാധിച്ചില്ല. അരയിലുണ്ടായിരുന്ന ഭാരമേറിയ ബെല്‍റ്റുകള്‍ അഴിച്ചുകളയുവാന്‍ അയാള്‍ വിസമ്മതിച്ചതിനാല്‍ ആ ബെല്‍റ്റുകളിലുണ്ടായിരുന്ന സ്വര്‍ണത്തിന്റെ ഭാരംമൂലം യൂസിഫ് കടലിന്റെ അഗാധതയിലേക്കു വലിച്ചിഴയ്ക്കപ്പെട്ടു. ഇതേസമയം, വെള്ളത്തില്‍ നീന്തിത്തുടിച്ചു കിടക്കുവാന്‍ സാധിച്ച മറ്റു യാത്രക്കാരെല്ലാവരും ലൈഫ് ബോട്ടുകളുടെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്തു.&lt;br /&gt;&lt;br /&gt;തനിക്കു സമ്മാനമായി ലഭിച്ച സ്വര്‍ണത്തിലായിരുന്നു യൂസിഫ് തന്റെ ഭാവിയുടെ സുരക്ഷിതത്വം അര്‍പ്പിച്ചിരുന്നത്. എന്നാല്‍, സ്വര്‍ണം തന്നെ അയാളുടെ നാശത്തിനു കാരണമാവുകയും ചെയ്തു.&lt;br /&gt;&lt;br /&gt;യൂസിഫ് എന്ന ഗുസ്തിക്കാരന്റെ ഈ സംഭവകഥ കേള്‍ക്കുമ്പോള്‍, അയാള്‍ എന്തൊരു വിഡ്ഢി എന്നു നാം പറഞ്ഞേക്കാം. കപ്പല്‍ മുങ്ങിയ ഉടനേ തന്റെ അരയിലുണ്ടായിരുന്ന ബെല്‍റ്റ് അഴിച്ചുകളഞ്ഞിരുന്നെങ്കില്‍ അയാള്‍ക്കും തീര്‍ച്ചയായും രക്ഷപ്പെടാമായിരുന്നു. പക്ഷേ, അയാള്‍ അങ്ങനെ ചെയ്തില്ല. അതിനാല്‍ അയാള്‍ ഒരു വിഡ്ഢി തന്നെ.&lt;br /&gt;&lt;br /&gt;എന്നാല്‍, യൂസിഫിനെ വിഡ്ഢി എന്നു വിളിക്കുകയാണെങ്കില്‍ ഒരുപക്ഷേ, നമ്മില്‍ പലരും യൂസിഫിനെപ്പോലെയുള്ള വിഡ്ഢികളുടെ ഗണത്തില്‍ ഉള്‍പ്പെടുകയില്ലേ എന്നു നാം ബലമായി സംശയിക്കണം. കാരണം നമ്മില്‍ എത്രയോപേര്‍ നമ്മുടെ ജീവനെക്കാള്‍ അധികമായി സ്വര്‍ണത്തെയും ധനത്തെയും സ്നേഹിക്കുന്നു! ധനസമ്പാദനത്തിനുവേണ്ടി മാത്രം ജീവിക്കുന്ന എത്രയോ ആളുകളെ നമ്മുടെ ചുറ്റിലും നാം കാണാറുണ്ട്! അവരെ സംബന്ധിച്ചിടത്തോളം ധനമല്ലേ അവരുടെ ദൈവ
